<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-32174180</id><updated>2012-01-30T02:02:05.565+04:00</updated><category term='മതവും മാര്‍ക്സിസവും . പിണറായി വിജയന്‍'/><category term='Trissur pooram'/><category term='അരികൊണ്ട് രാഷ്ട്രിയം കളിക്കരുത്.'/><category term='EMS/Narayananm veliancode'/><category term='deshabhimani.'/><category term='കോടതിയില്‍ ജഡ്ജി നിശ്ശബ്ദനായിരിക്കണം. സെബാസ്റ്റ്യന്‍ പോള്‍'/><category term='Naveena keralam by Narayanan Veliancode'/><category term='ലാറ്റിനമേരിക്കന്‍ രാജ്യങളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുന്നു'/><category term='kamala surayya/mathrubhumi'/><category term='കേരളം 52 -)പിറന്നാളിന്റെ നിറവില്‍ . v.s achuthanadhan.'/><category term='Narayanan veliancode'/><category term='police'/><category term='ചോരപുരണ്ട കിരീടവുമായി മോഡി വീണ്ടും അധികാരത്തില്‍'/><category term='1st 20-20 cricket.'/><category term='1957 EMS Govt. by Narayanan Veliancode.'/><category term='Railway budjet'/><category term='janasakthinews/keralam golden jubilee'/><category term='Narayanan Veliancode.00971506579581'/><category term='vishu-2007'/><category term='smart city'/><category term='Media.by Narayanan Veliancode'/><category term='എ കെ ജി: പോരാട്ടങ്ങള്‍ക്ക് കരുത്താകുന്ന ഓര്‍മ പിണറായി വിജയന്‍'/><category term='Navakerala march'/><category term='നിലം നികത്തല്‍ കണ്ടുനില്‍ക്കുമെന്ന്കരുതേണ്ട: മുഖ്യമന്ത്രി'/><category term='ശിശുദിനം.കുട്ടികളുടെ അവകാശങള്‍ക്ക് ആരും വിലകല്പിക്കുന്നില്ല?.'/><category term='നേപ്പാളില്‍ അമേരിക്കന്‍ സ്വപ്നം പൊലിയുന്നു'/><category term='കേരളത്തിന്റെ പുരോഗതിക്ക്‌ ഒന്നിച്ച്‌ അണിനിരക്കുക'/><category term='സച്ചാര്‍ റിപ്പോര്‍ട്ടും പിന്നാക്കാവസ്ഥയുടെ ആഴവും'/><category term='കേരളിയരെ പട്ടിണിക്കിട്ട്‌ കൊല്ലരുതേ..Narayanan Veliancode'/><category term='വിലക്കയറ്റം തടയാന്‍ ഉദാരവല്‍ക്കരണനയം തിരുത്തണം: സിപിഐ എം'/><category term='cpi.m .pb decision by Narayanan veliancode'/><category term='സാത്താന്റെ സുവിശേഷം'/><category term='s'/><category term='EMS /Narayanan velianmmcode'/><category term='srilanka/Narayanan ve;iancode'/><category term='അഴീക്കോടിനു വള്ളത്തോള്‍ പുരസ്കാരം'/><category term='മതമേലധ്യക്ഷന്മാര്‍ പള്ളിക്കുള്ളിലിരുന്ന് രാഷ്‌ട്രിയം കളിക്കരുത്'/><category term='കേരളത്തെ പട്ടിണിക്കിടരുത്'/><category term='അനശ്വര രക്തസാക്ഷി ഭഗത്സിങ്'/><category term='pslv. Narayanan veliancode'/><category term='പവാറിന്റെ നിലപാട് ഭരണഘടനാലംഘനം'/><category term='ചെ.. അനശ്വര രക്തസാക്ഷി. നാരായണന്‍ വെളിയംകോട്.'/><category term='games'/><category term='ചെ.. അനശ്വര രക്തസാക്ഷി. നാരായണന്‍ വെളിയംകോട്. 2'/><category term='kerala development. vs'/><category term='vaikam momd bhasheer'/><category term='ഇ എം എസ്  സ്മരണ എന്നും പോരാട്ടങള്‍ക്കുള്ള കരുത്ത്.'/><category term='Smart city/ Narayanan Veliancode'/><category term='വെട്ടിക്കുറച്ച അരി വിഹിതം പുന:സ്ഥാപിക്കണമെന്ന്'/><category term='food shortage'/><category term='upa'/><category term='May day.May 1.International workers day.'/><category term='പാര്‍ടി കോഗ്രസും മാധ്യമങ്ങളും'/><category term='Desh/Narayanan Veliancode'/><category term='kerala development. party line. pinaray'/><category term='&apos;സമ്മര്‍ദ ശക്തിയായി നിലകൊള്ളാന്‍ പ്രവാസികള്‍ക്കാവുന്നില്ല&apos;'/><category term='സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ഒരുമിക്കുക.CPI (M) PARTY CONGRESS'/><category term='മതത്തിന്റെ മറവിലെ രാഷ്ട്രീയപ്രചാരണം'/><category term='mulla periyar'/><category term='ദുബായില്‍  അറബ്‌ടെക്  കമ്പിനിയിലെ പണിമുടക്ക്'/><category term='അരി ഔദാര്യമല്ല; അവകാശം'/><category term='edotorial deshabhimani'/><category term='deshabhimani.5/7/08'/><category term='MAY 1st INTERNATIONAL WORKERS DAY.BY NARAYANAN VELIANCODE'/><category term='ആഗോളവല്‍ക്കരണവും തൊഴിലാളിവര്‍ഗ സാര്‍വദേശീയതയും'/><category term='Thrissur puram'/><category term='airport users fee'/><category term='ആദിവാസികള്‍ക്ക് സ്വന്തം മണ്ണും വീടും'/><title type='text'>ജനശക്തി ന്യൂസ്‌</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://janasakthinews.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default?max-results=100'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default?start-index=101&amp;max-results=100'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>1262</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-32174180.post-5241444336982696453</id><published>2012-01-28T16:19:00.000+04:00</published><updated>2012-01-28T16:20:19.558+04:00</updated><title type='text'>ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം</title><content type='html'>&lt;p style="margin-top: 0px; margin-right: 0px; margin-bottom: 0.4em; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; line-height: 17px; font-size: 13px; font-family: 'Trebuchet MS', Trebuchet, 'Lucida Sans Unicode', 'Lucida Grande', Arial, sans-serif; background-color: rgb(255, 204, 255); "&gt;&lt;strong&gt;&lt;span class="font-size-6" style="font-size: 20pt !important; line-height: 1.2 !important; color: rgb(255, 0, 0); "&gt;ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;p style="margin-top: 0px; margin-right: 0px; margin-bottom: 0.4em; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; line-height: 17px; font-size: 13px; font-family: 'Trebuchet MS', Trebuchet, 'Lucida Sans Unicode', 'Lucida Grande', Arial, sans-serif; background-color: rgb(255, 204, 255); "&gt;&lt;strong&gt;&lt;span class="font-size-6" style="font-size: 20pt !important; line-height: 1.2 !important; color: rgb(255, 0, 0); "&gt;&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;p style="margin-top: 0px; margin-right: 0px; margin-bottom: 0.4em; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; line-height: 17px; font-size: 13px; font-family: 'Trebuchet MS', Trebuchet, 'Lucida Sans Unicode', 'Lucida Grande', Arial, sans-serif; background-color: rgb(255, 204, 255); "&gt;&lt;/p&gt;&lt;p style="margin-top: 0px; margin-right: 0px; margin-bottom: 0.4em; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; line-height: 17px; font-size: 13px; font-family: 'Trebuchet MS', Trebuchet, 'Lucida Sans Unicode', 'Lucida Grande', Arial, sans-serif; background-color: rgb(255, 204, 255); "&gt;&lt;/p&gt;&lt;p style="margin-top: 0px; margin-right: 0px; margin-bottom: 0.4em; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; line-height: 17px; font-size: 13px; font-family: 'Trebuchet MS', Trebuchet, 'Lucida Sans Unicode', 'Lucida Grande', Arial, sans-serif; background-color: rgb(255, 204, 255); "&gt;&lt;img class="photo_img img" src="http://a5.sphotos.ak.fbcdn.net/hphotos-ak-ash4/426631_2555611333263_1343357534_2135093_2098107786_n.jpg" alt="" style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; max-width: 721px; margin-top: 4px; margin-right: 0px; margin-bottom: 4px; margin-left: 0px; height: auto; " /&gt;&lt;/p&gt;&lt;p style="margin-top: 0px; margin-right: 0px; margin-bottom: 0.4em; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; line-height: 17px; font-size: 13px; font-family: 'Trebuchet MS', Trebuchet, 'Lucida Sans Unicode', 'Lucida Grande', Arial, sans-serif; background-color: rgb(255, 204, 255); "&gt;&lt;/p&gt;&lt;p style="margin-top: 0px; margin-right: 0px; margin-bottom: 0.4em; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; line-height: 17px; font-size: 13px; font-family: 'Trebuchet MS', Trebuchet, 'Lucida Sans Unicode', 'Lucida Grande', Arial, sans-serif; background-color: rgb(255, 204, 255); "&gt;&lt;/p&gt;&lt;p style="margin-top: 0px; margin-right: 0px; margin-bottom: 0.4em; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; line-height: 17px; font-size: 13px; font-family: 'Trebuchet MS', Trebuchet, 'Lucida Sans Unicode', 'Lucida Grande', Arial, sans-serif; background-color: rgb(255, 204, 255); "&gt;&lt;br /&gt;&lt;/p&gt;&lt;p style="margin-top: 0px; margin-right: 0px; margin-bottom: 0.4em; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; line-height: 17px; font-size: 13px; font-family: 'Trebuchet MS', Trebuchet, 'Lucida Sans Unicode', 'Lucida Grande', Arial, sans-serif; background-color: rgb(255, 204, 255); "&gt;ന്യൂഡല്‍ഹി: രാജ്യത്തെ ഇടതുപക്ഷപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുവാന്‍ സിപിഐഎം കേന്ദ്രകമ്മറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്യുന്നു. കോഴിക്കോട് ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് പ്രമേയം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പാര്‍ലമെന്ററി ജനാധിപത്യസംവിധാനം പണാധിപത്യത്തിനു കീഴടങ്ങുന്നതിനെതിരെ പ്രതികരിക്കും. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായി സമാനരാഷ്ട്രീയകക്ഷികളെ ഒരുമിച്ചു കൊണ്ടുവരും. കോണ്‍ഗ്രസും ബിജെപിയും രാജ്യത്തെ ജനങ്ങളുടെ താല്‍പര്യത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്. ജനതാല്‍പര്യത്തിനെതിരായി ഭരണം നടത്തുന്ന യുപിഎ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസാണ്. ഹിന്ദുത്വ അജന്‍ഡയിലൂടെ വര്‍ഗീയത പരത്താനാണ് ബിജെപി ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കും. കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങളെ ചെറുത്ത് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങളും പ്രശ്നങ്ങളും ഉയര്‍ത്തിപ്പിടിക്കും. രാജ്യത്ത് ഉയരുന്ന വര്‍ഗീയതയെ ശക്തമായി ചെറുക്കും. ആദിവാസികളും സാധാരണക്കാരുമടങ്ങുന്ന രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളെ ജനാധിപത്യത്തിന്റെ മുന്‍നിരയിലേക്കു കൊണ്ടു വരും. ജനകീയജനാധിപത്യവും സോഷ്യലിസവും സ്ഥാപിക്കുന്നതിന് മുന്‍തൂക്കം നല്‍കും. പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുത്തും. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കും. യുപിഎ സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങളും ചെറുക്കും. മുസ്ലിം സമുദായത്തിന് 10 ശതമാനം സംവരണമേര്‍പ്പെടുത്തണം. രംഗരാജന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. ദുരിതജീവിതം നയിക്കുന്ന അസംഘടിതതൊഴിലാളിവിഭാഗങ്ങള്‍ക്കുവേണ്ടി ശക്തമായി രംഗത്തു വരുമെന്നും കാരാട്ട് അറിയിച്ചു.&lt;/p&gt;&lt;p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; line-height: 17px; font-size: 13px; font-family: 'Trebuchet MS', Trebuchet, 'Lucida Sans Unicode', 'Lucida Grande', Arial, sans-serif; background-color: rgb(255, 204, 255); "&gt; &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-5241444336982696453?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/5241444336982696453/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=5241444336982696453' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5241444336982696453'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5241444336982696453'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2012/01/blog-post_28.html' title='ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-5602366922215100730</id><published>2012-01-27T12:46:00.002+04:00</published><updated>2012-01-27T12:50:41.440+04:00</updated><title type='text'>സാംസ്കാരികരംഗത്ത് പ്രതി രോധമുഖങ്ങള്‍ തുറക്കണം ...</title><content type='html'>&lt;ul style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; list-style-type: none; list-style-position: initial; list-style-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; line-height: 17px; font-family: Meera, Rachana_w01, AnjaliOldLipi, 'Kartika Arial Verdana'; text-align: -webkit-auto; background-color: rgb(255, 255, 255); "&gt;&lt;li style="border-top-width: 0px; border-right-width: 0px; border-bottom-width: 1px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: solid; border-left-style: none; border-color: initial; border-image: initial; list-style-type: none; list-style-position: initial; list-style-image: initial; margin-top: 0px; margin-right: 0px; margin-bottom: 10px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 10px; padding-left: 0px; color: rgb(13, 103, 179); border-bottom-color: rgb(216, 216, 216); "&gt;&lt;span&gt;&lt;b&gt;&lt;span style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; "&gt;&lt;span style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; "&gt;സാംസ്കാരികരംഗത്ത് പ്രതി രോധമുഖങ്ങള്‍ തുറക്കണം&lt;/span&gt;&lt;/span&gt; &lt;/b&gt;&lt;/span&gt;&lt;br style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; "&gt;&lt;span style="font-size: 19px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; color: rgb(0, 0, 0); "&gt;&lt;br /&gt;&lt;/span&gt;&lt;/li&gt;&lt;li style="border-top-width: 0px; border-right-width: 0px; border-bottom-width: 1px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: solid; border-left-style: none; border-color: initial; border-image: initial; list-style-type: none; list-style-position: initial; list-style-image: initial; margin-top: 0px; margin-right: 0px; margin-bottom: 10px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 10px; padding-left: 0px; color: rgb(13, 103, 179); border-bottom-color: rgb(216, 216, 216); "&gt;&lt;span style="font-size: 19px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; color: rgb(0, 0, 0); "&gt;സമിക് ബന്ദോപാധ്യായ് / കെ പി മോഹനന്‍&lt;/span&gt;&lt;/li&gt;&lt;li style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; list-style-type: none; list-style-position: initial; list-style-image: initial; margin-top: 0px; margin-right: 0px; margin-bottom: 10px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;span style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; " &gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;ഡല്‍ഹിയില്‍ സഹമത് സംഘടിപ്പിച്ച ഇന്ത്യയിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ച ഒരു സെമിനാറില്‍ പ്രകാശ് കാരാട്ടിനും ഡോ. കെ എന്‍ പണിക്കര്‍ക്കുമൊപ്പം ഒരു പ്രബന്ധം അവതരിപ്പിച്ചതിന് തൊട്ടുപിന്‍പുള്ള ദിവസങ്ങളിലൊന്നിലാണ് സമിക് ബന്ദോപാധ്യായ് വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിലെ പുരോഗമന കലാസാഹിത്യസംഘം പുരോഗമന സാഹിത്യകലാ പ്രസ്ഥാനങ്ങളുടെ എഴുപത്തഞ്ചാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സംസ്കാരം ഒരു മൂലധന രൂപമായി മാറുന്നതിനെക്കുറിച്ചും അതിന് വര്‍ത്തമാന സാഹചര്യങ്ങളില്‍ ഏറെ നിര്‍ണയനശേഷി കൈവരുന്നതിനെക്കുറിച്ചും സാമ്രാജ്യത്വം സംസ്കാരത്തെ സ്വന്തം താല്പര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ രീതിഭേദങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമ്രാജ്യത്വ തന്ത്രങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രതിരോധത്തിന്റെ ഒരു പ്രധാനമുഖം സംസ്കാരത്തിന്റേതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;2012 ജനുവരി 5ന് വൈകുന്നേരം സമ്മേളനച്ചടങ്ങുകള്‍ക്കുശേഷം ദേശാഭിമാനി വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സാംസ്കാരിക രംഗത്തെ പ്രശ്നങ്ങളോട് ഇടതുപക്ഷം കൈക്കൊള്ളുന്ന നിലപാടുകളുടെ അപര്യാപ്തതകളെക്കുറിച്ച് അദ്ദേഹം ഉത്കണ്ഠപ്പെടുകയും ചെയ്തു.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;&lt;/p&gt;&lt;div style="text-align: justify; "&gt; &lt;/div&gt;&lt;span style="border-color: initial; border-image: initial; "&gt;&lt;img width="271" align="left" height="187" alt="" src="http://www.deshabhimani.com/userfiles/image/VVVbando.jpg" style="text-align: justify;border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; " /&gt;&lt;/span&gt;&lt;div style="text-align: justify; "&gt; അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനുമുന്‍പ് സമിക് ബന്ദോപാധ്യായ്യെക്കുറിച്ച് അല്പം കാര്യങ്ങള്‍ : സമിക് ബന്ദോപാധ്യായ് കൊല്ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന സിനിമാ-രംഗവേദി നിരൂപകനാണ്. ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ വൈസ് ചെയര്‍മാനായി ഇടക്കാലത്തദ്ദേഹം തെരഞ്ഞെടുക്കപ്പട്ടു. അലഹബാദ് യൂണിവേഴ്സിറ്റിയുടെ ഡ്രാമ ആന്‍ഡ് സിനിമാ സ്കൂളിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമാണ്. പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്തയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ അക്കാദമിക് കൗണ്‍സില്‍ അംഗമാണ്.&lt;/div&gt;&lt;p&gt;&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;1987ല്‍ പശ്ചിംബംഗ നാട്യ അക്കാദമി സ്ഥാപിതമായതു മുതല്‍ അതിന്റെ മുഖ്യ പ്രവര്‍ത്തകരില്‍ ഒരാളുമാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ തിയറ്ററിനെക്കുറിച്ച് അധ്യാപനം നടത്തുന്ന വിസിറ്റിങ് പ്രൊഫസര്‍മാരിലൊരാള്‍ എന്ന നിലയിലും സമിക് അറിയപ്പെടുന്നു. സമിക്കിന് ഒരു വലിയ കലാസാഹിത്യ പാരമ്പര്യം സ്വന്തമായി അവകാശപ്പെടാനുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ സുനീതികുമാര്‍ 1930കളില്‍ എലിസബത്തന്‍ ഭാവഗാനങ്ങളെക്കുറിച്ച് സര്‍ ഹെര്‍ബര്‍ട്ട് ഗ്രിയര്‍സണിനു കീഴില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ചയാളാണ്. സുനീതി കുമാര്‍ പിന്നീട് ദീര്‍ഘകാലം ഇംഗ്ലീഷ് പ്രൊഫസറായി കൊല്ക്കത്തയില്‍ കഴിഞ്ഞുകൂടി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലുമുള്ള അദ്ദേഹത്തിന്റെ താല്പര്യം പകര്‍ന്നു കിട്ടിയത് സമിക്കിനായിരുന്നു. പിതാവിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ പകര്‍ന്നുകിട്ടിയ മൂത്ത മകന്‍ സുബ്രത പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായിത്തീരുകയും ചെയ്തു. സുബ്രതോ ബാനര്‍ജിയുടെ പത്നി കരുണാ ബാനര്‍ജി ബംഗാളിയിലെ അറിയപ്പെടുന്ന രംഗവേദി പ്രവര്‍ത്തകയും സിനിമാ പ്രവര്‍ത്തകയുമായിരുന്നു. പില്ക്കാലത്ത് നിരോധിക്കപ്പെട്ട ഇന്ത്യന്‍ റാഡിക്കല്‍ തിയേറ്റര്‍ അസോസിയേഷന്‍ അംഗമായിരുന്ന അവര്‍ സത്യജിത് റേ, മൃണാള്‍സെന്‍ , ഋത്വിക് ഘട്ടക് എന്നിവരോടൊപ്പം സിനിമാരംഗത്തും ശംഭു മിത്രയോടൊപ്പം നാടകരംഗത്തും അറിയപ്പെടുന്ന ഒരു അഭിനേത്രിയായി പ്രവര്‍ത്തിച്ചു.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;സമിക് ബന്ദോപാധ്യായ് 1955ല്‍ കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐച്ഛിക വിഷയമായെടുത്ത് പഠനമാരംഭിച്ച കാലം മുതല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ അംഗമായി പ്രവര്‍ത്തനം തുടങ്ങി. അക്കാലത്ത് തന്റെ ജൂനിയറായി പഠിച്ച ബുദ്ധദേവ് ഭട്ടാചാര്യ പില്ക്കാലത്ത് തന്നെക്കുറിച്ച് "എന്റെ നേതാവ്" എന്ന് തമാശയായി പറയാറുള്ളത് സമിക് അനുസ്മരിച്ചു. 1958ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പിലും 1959ല്‍ മുഴുവന്‍ സമയ അംഗത്വത്തിലുമെത്തി. 1964 വരെ കമ്യൂണിസ്റ്റ് പാര്‍ടി മുഖപത്രമായ "സ്വാധീനത"യില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് ബുദ്ധദേവ് ഭട്ടാചാര്യയുടെ അമ്മാമനും ബംഗാളിയിലെ അറിയപ്പെടുന്ന കവിയുമായ സുകാന്ത ഭട്ടാചാര്യ കുട്ടികളുടെ സംഘടനയായ "കിഷോര്‍ ബാഹിനി"യുടെ ഒന്നാന്തരം സംഘാടകനായി പ്രവര്‍ത്തിക്കുകയായിരുന്നു. കിഷോര്‍ ബാഹിനിയുടെ പ്രവര്‍ത്തനങ്ങളുമായി സമിക് സഹകരിച്ചു. 1961ല്‍ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1973ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സില്‍ എഡിറ്ററായി ചേര്‍ന്നു. 1982 വരെ ആ ജോലിയില്‍ തുടര്‍ന്നു. പിന്നീട് രാജിവെച്ചു. ഒരു ഔദ്യോഗികപദവിയും പിന്നീട് അദ്ദേഹം സ്വീകരിച്ചില്ല. പറയുന്ന കാരണം ഇങ്ങനെ "എനിക്കാവശ്യമായ പുസ്തകങ്ങള്‍ വാങ്ങാന്‍ ഒരു ജോലിയിലെ ശമ്പളവും മതിയായിരുന്നില്ല". പക്ഷേ പിന്നീട് 1988 വരെ സീഗള്‍ പുസ്തക പ്രസാധകരോടു ചേര്‍ന്ന് തന്റെ പുസ്തക എഡിറ്റിങ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടര്‍ന്നുപോന്നു. "തിമ" എന്ന പ്രസിദ്ധീകരണ വിഭാഗവുമായി ബന്ധപ്പെട്ട് ഇപ്പോഴും അത് തുടരുന്നു. ഗ്രാംഷിയന്‍ ചിന്തകളുമായി അഗാധമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ് സമിക് ബന്ദോപാധ്യായ്. അടിത്തറ - മേല്‍പ്പുര ബന്ധത്തെക്കുറിച്ചുള്ള പരമ്പരാഗത മാര്‍ക്സിയന്‍ സ്ഥലരാശി രൂപകം ഗ്രാംഷിക്കുശേഷം എങ്ങനെ വലിയ അവളില്‍ പുനര്‍നിര്‍വചിക്കപ്പെട്ടു എന്നതിനെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങള്‍ക്കു കൈവരുന്ന അധീശത്വത്തെക്കുറിച്ചുമുള്ള ഗ്രാംഷിയന്‍ ചിന്തകള്‍ സമിക് ബന്ദോപാധ്യായ്യെ പുതിയ കാഴ്ചപ്പാടുകളില്‍ ചെന്നെത്താന്‍ പ്രേരിപ്പിച്ചു.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;1993ല്‍ "അന്റോണിയോ ഗ്രാംഷി, നിര്‍ബാചിത രചന്‍സമഗ്ര" എന്ന ഗ്രന്ഥം അദ്ദേഹം ബംഗാളിയില്‍ പ്രസിദ്ധപ്പെടുത്തി. രംഗവേദിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ ആദ്യപ്രബന്ധം ബീജിങ് ഓപ്പറയിലെ മേയ്ലാന്‍ഫാങ് എന്ന നടനോടു ബന്ധപ്പെട്ട ഒരു പഠനമായിരുന്നു. ജാത്ര നാടകരംഗത്തോടു ബന്ധപ്പെട്ട് അദ്ദേഹം ബൊഹുരൂപി പത്രികയില്‍ എഴുതിയ പഠനം വലിയ അളവില്‍ ശ്രദ്ധിക്കപ്പെട്ടു. ഉത്പല്‍ദത്ത്, ബാദല്‍ സര്‍ക്കാര്‍ , ശംഭുമിത്ര തുടങ്ങി ബംഗാളി നാടകവേദിയിലെ അതികായരുമായി അദ്ദേഹം നടത്തിയ സംവാദങ്ങളും അഭിമുഖങ്ങളും സമിക്കിന്റെ തിയേറ്റര്‍ പഠനരംഗത്തെ നാഴികക്കല്ലുകളായി മാറി. ബ്രെഹ്തിന്റെ "ത്രീപെനി ഓപ്പെറ"യെ അടിസ്ഥാനമാക്കി നന്ദികാര്‍ രചിച്ച ദൃശ്യരൂപത്തിന്റെ വിലയിരുത്തലും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കൊല്ക്കത്തയില്‍ ഗൗരവമേറിയ അളവില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ നടക്കുന്ന ഒരു സാഹചര്യത്തില്‍ രംഗവേദിയെ ഒരു കാടന്‍ പ്രഹസനമാക്കി മാറ്റുന്നതിലെ യുക്തിഹീനതയെയും അരാഷ്ട്രീയതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെത്തന്നെ ബംഗാളി നാടകവേദി ചര്‍ച്ചക്കെടുത്തു. ഫുക്കോവിന്റെ അധികാരഘടനകളെക്കുറിച്ചുള്ള പരികല്പനകളുടെ അടിസ്ഥാനത്തില്‍ വിജയ് ടെണ്ടുല്‍ക്കറിന്റെ "ഘാസിറാം കോട്വാളി"നെക്കുറിച്ച് സമിക് നടത്തിയ പഠനത്തില്‍ ഇന്ത്യയെപ്പോലുള്ള ഒരു സമൂഹത്തില്‍ അധികാരഘടനകളുടെ തിരശ്ചീനമായ രീതിയിലുള്ള പ്രവര്‍ത്തനശൈലികളെ സംബന്ധിച്ച വിശദമായ ചില നിരീക്ഷണങ്ങള്‍ കാണാം.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;2003ല്‍ ടെണ്ടുല്‍ക്കറുടെ നാടകങ്ങള്‍ സമാഹരിയ്ക്കപ്പെട്ട സന്ദര്‍ഭത്തിലെഴുതിയ അവതാരികയിലും ടെണ്ടുല്‍ക്കര്‍ നാടകങ്ങളിലെ അധികാരഘടനാ വിശകലനങ്ങളെക്കുറിച്ച് സമിക് വിശദമായ രീതിയില്‍ നിരീക്ഷിക്കുന്നുണ്ട്. 1983ല്‍ മൃണാള്‍സെന്നിന്റെ "അകലേര്‍ സന്ധാനേ" എന്ന തിരക്കഥ തര്‍ജമ ചെയ്തു പ്രസിദ്ധീകരിക്കുമ്പോള്‍ ആ തിരക്കഥ സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഉയര്‍ത്തുന്ന അസുഖകരമായ ചോദ്യങ്ങള്‍ അര്‍ഥദീപ്തമായി ഉള്‍ക്കൊള്ളാന്‍ സിനിമ എന്ന മാധ്യമത്തിന് എങ്ങനെ കഴിയുന്നു എന്ന് ഇദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. ക്ഷോഭിക്കുന്ന നാഗരിക യുവത്വങ്ങള്‍ക്ക് അവരുടെ ഗ്രാമീണ സമാന്തരങ്ങളുമായി തങ്ങളുടെ പ്രതിരോധബോധങ്ങളെ കണ്ണി ചേര്‍ക്കാന്‍ മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് മൃണാള്‍സെന്നിനെക്കുറിച്ചുള്ള പഠനത്തില്‍ അദ്ദേഹം സ്ഥാപിച്ചു. ഒപ്പം തന്നെ ഇരട്ടജീവിതം വെച്ച് ഒളിച്ചുകളിക്കുന്ന ക്ഷോഭിക്കുന്ന ബംഗാളി നാഗരിക യുവത്വത്തിന്റെ കാപട്യവും സമിക് കാണാതിരിക്കുന്നില്ല. പ്രമുഖ ദളിത് പ്രവര്‍ത്തകയും സാംസ്കാരിക പഠിതാവുമായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനോടൊപ്പം പ്രവര്‍ത്തിക്കാനും സമിക്കിന് കഴിഞ്ഞിട്ടുണ്ട്. മഹാശ്വേത ദേവിയുടെ "ബാഷൈ തുഡു" എന്ന ഗ്രന്ഥം ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനോടൊപ്പം അദ്ദേഹം പരിഭാഷപ്പെടുത്തി. സാംസ്കാരികരംഗത്ത് മാര്‍ക്സിയന്‍ സൈദ്ധാന്തിക സമീപനങ്ങളും ഗ്രാംഷിയന്‍ ചിന്തകളും വഴികാട്ടികളായി കാണുന്ന സമിക് ബന്ദ്യോപാധ്യായ്ക്ക് പക്ഷേ, പൊളിറ്റിക്കല്‍ മാര്‍ക്സിസം ഇന്ത്യയിലെടുക്കുന്ന പല സമീപനങ്ങളോടും തന്റേതായ വിമര്‍ശനങ്ങളും വിയോജിപ്പുകളുമുണ്ട്.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;സമിക് ബന്ദ്യോപാധ്യായയുമായുള്ള അഭിമുഖത്തിലേക്ക്:&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;കെ പി മോഹനന്‍ : സമിക് ബാന്ദ്യോപാധ്യായ, ബംഗാളില്‍നിന്നുള്ള ഒരു അക്കാദമിഷ്യന്‍ എന്ന നിലയ്ക്കും സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും സ്വാഭാവികമായും താങ്കളോട് ആദ്യം അന്വേഷിക്കാനുള്ളത് വര്‍ത്തമാനകാല ബംഗാള്‍ അവസ്ഥകളെക്കുറിച്ചു തന്നെയാണ്. അവിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച്, ഇടതുപക്ഷത്തിന് സംഭവിച്ച തിരിച്ചടികളെ സംബന്ധിച്ച്, അധികാരത്തിനുവേണ്ടി മമത ബാനര്‍ജി സ്വീകരിച്ച അവിശുദ്ധ കൂട്ടുകെട്ടുകളെ സംബന്ധിച്ച,് കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം ലക്ഷ്യമാക്കി കോണ്‍ഗ്രസ് നടത്തിയ ഹീനമായ കീഴടങ്ങലുകളെക്കുറിച്ച് - ഇവയെയെല്ലാം താങ്കള്‍ എങ്ങനെ കാണുന്നു? ബംഗാളില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് താങ്കളുടെ പ്രതീക്ഷകള്‍ എന്താണ്?&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;സമിക് ബന്ദോപാധ്യായ്: തുറന്നു പറയാമല്ലോ. ഇടതുപക്ഷത്തിന്റെ അടിത്തറ ക്രമേണ ദുര്‍ബലമാവുകയാണെന്ന ധാരണ കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷമായി ഇടതുപക്ഷത്തെ സ്നേഹിക്കുകയും സ്നേഹബുദ്ധ്യാ വിമര്‍ശിക്കുകയും ചെയ്തിരുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. ഒരു മുഖ്യധാരാ ജനപക്ഷ പാര്‍ടിയാകാനുള്ള വെമ്പലില്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് പ്രത്യയശാസ്ത്രപരമായ മനോബലം നല്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കു കഴിയാതെ പോയിട്ടുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിക്കുള്ളിലെ എന്റെ സുഹൃത്തുക്കളില്‍നിന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് മാര്‍ക്സിസ്റ്റ് വിദ്യാഭ്യാസം - പാര്‍ടി വിദ്യാഭ്യാസം - നല്കാന്‍ പാര്‍ടിക്കു പലപ്പോഴും വേണ്ടവിധത്തില്‍ കഴിയാതെപോയി എന്നാണ്. അതിന്‍ഫലമായി പാര്‍ടിയുടെ പല തട്ടിലും വ്യക്തിപരതയിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനശൈലികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രവര്‍ത്തകരില്‍ ചിലരെങ്കിലും അധികാര ദല്ലാള്‍മാരായി മാറി. പൊതുവെ ഒരു ജീര്‍ണത പാര്‍ടിക്കുള്ളില്‍ രൂപപ്പെട്ടുതുടങ്ങി. ഇതെല്ലാമറിയാമായിരുന്നിട്ടും ബുദ്ധിജീവികളില്‍ വലിയൊരു വിഭാഗം പാര്‍ടിക്കെതിരായ ഒരു നിലപാട് പരസ്യമായിട്ടെടുത്തില്ല. അങ്ങനെ ചെയ്യുന്നത് ശരിയുമല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ വലിയൊരു വിഭാഗം സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അവരുടേതായ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇടതുമുന്നണിയും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരും തമ്മിലുണ്ടായ അകല്‍ച്ച ക്രമേണ വളര്‍ന്നുവരാന്‍ തുടങ്ങിയെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പാര്‍ടിയുടെ അടിത്തറ വളരെ ശക്തമാണെന്ന ഒരു ധാരണയാണ് പൊതുവെ നിലനിന്നത്. സ്നേഹബുദ്ധ്യായുള്ള വിമര്‍ശനങ്ങളെ അവഗണിക്കാന്‍ മാത്രമുള്ള ഒരു ആത്മവിശ്വാസം തങ്ങളുടെ വോട്ടുബാങ്കിനെക്കുറിച്ച് നിലനിന്നിരുന്നപോലെ തോന്നുന്നു. സാംസ്കാരിക പ്രവര്‍ത്തകര്‍ ഒരു വലിയ അളവില്‍ അകറ്റി നിര്‍ത്തപ്പെട്ടു. സിംഗൂര്‍ , നന്ദിഗ്രാം സംഭവവികാസങ്ങള്‍ക്കുശേഷം ഞങ്ങളില്‍ ചിലര്‍ക്ക് തുറന്നുതന്നെ ഞങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തേണ്ടിവന്നു. അപ്പോള്‍ ഞാന്‍ രണ്ടു അക്കാദമികളില്‍ -ബംഗ്ലാ അക്കാദമി (ഇതവിടത്തെ സാഹിത്യ അക്കാദമിയാണ്) യിലും നാട്യ അക്കാദമിയിലും- അംഗമായിരുന്നു. ഞാന്‍ അവയുടെ എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍ ഉണ്ടായിരുന്നു. മറ്റു പലരോടുമൊപ്പം എനിക്കും അവയില്‍നിന്നു രാജിവെക്കേണ്ടിവന്നു. മറ്റു പലരേയും പോലെ ഒരു പൊതുപ്രസ്താവനയില്‍ ഒപ്പിടാനോ പങ്കാളിയാകാനോ ഞാന്‍ പോയില്ല. പകരം ബുദ്ധദേവിന് ഞാന്‍ വ്യക്തിപരമായി ഒരു കത്തെഴുതി. അതില്‍ ഞാന്‍ പറഞ്ഞത് നന്ദിഗ്രാമോ അവിടെ നടന്ന വെടിവെപ്പോ മാത്രമല്ല പ്രശ്നം എന്നും ഭൂമി ഇടപാടിനോടൊപ്പം നടന്ന സങ്കീര്‍ണമായ മൂലധന ബന്ധങ്ങളാണ് മുഖ്യമായ പ്രശ്നം എന്നുമായിരുന്നു. മൂലധന ശക്തികളുമായുള്ള നിരുപാധികമായ കൂട്ടുകെട്ട്, മൂലധനശക്തികളാണ് നിബന്ധനകള്‍ വെയ്ക്കുന്നത് എന്ന അവസ്ഥ സൃഷ്ടിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഇടതുമുന്നണി ഗവണ്‍മെന്റ് ജനങ്ങളെ വിശ്വാസത്തിലെടുക്കാനോ, കാര്യങ്ങള്‍ ജനങ്ങളോടു വിശദീകരിക്കാനോ കഴിയാത്ത ഒരു പ്രതിസന്ധിയിലെത്തിച്ചേരാന്‍ കാരണം അതായിരുന്നു. ആ പ്രതിസന്ധി പൂര്‍ണ രൂപത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. കൃത്യമായ അളവില്‍ രാഷ്ട്രീയമായി പഠിപ്പിക്കപ്പെടാത്ത സാധാരണ പ്രവര്‍ത്തകര്‍ക്കും ആ സാഹചര്യത്തില്‍ ശരിയായ രീതിയില്‍ ജനങ്ങളിലേക്കെത്താന്‍ കഴിഞ്ഞില്ല. ഇടതുപക്ഷത്തിന് പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് സംഭവത്തിന്റെ സങ്കീര്‍ണതകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞില്ല. അധികാരം, ഗവണ്‍മെന്റ്, ജനകീയ പിന്‍ബലം ഇതൊക്കെയുള്ളപ്പോള്‍ ഭയപ്പെടാനൊന്നുമില്ലെന്ന ഒരു ധാരണ വന്നുചേര്‍ന്നുവോ എന്നു ഞാന്‍ സംശയിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ അല്പം വിഷമത്തോടെയാണെങ്കിലും സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്നു രാജിവെക്കുക എന്ന ഒരു തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. ഞങ്ങളോടൊപ്പം രാജിവെച്ചവരില്‍ ചിലര്‍ വളരെ നിശബ്ദമായി തൃണമൂല്‍ പാളയത്തിലേക്ക് നടന്നുനീങ്ങുന്നത് വേദനയോടെ ഞാന്‍ നോക്കിനിന്നു. ഒരു വല്ലാത്ത സാഹചര്യമായിരുന്നു അത്. കവികള്‍ , എഴുത്തുകാര്‍ , രംഗവേദി പ്രവര്‍ത്തകര്‍ - ഞങ്ങളുടെ കൂടെ വന്നവര്‍ക്കൊക്കെ ഒരു നിലപാട് എടുക്കേണ്ടിവന്നു. പക്ഷേ സംഭവഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. തൃണമൂലിനനുകൂലമായോ ഇടതുപക്ഷത്തിനെതിരായോ ഒരു നിലപാടെടുക്കില്ലെന്ന് ഞങ്ങളില്‍ ചിലര്‍ തീരുമാനിച്ചു. ഞങ്ങള്‍ നന്ദിഗ്രാമിലും സിംഗൂരിലും നടന്ന കാര്യങ്ങളെ അപലപിച്ചു, അവക്കെതിരെ പ്രതിഷേധിച്ചു. ഒരിക്കല്‍കൂടി പറയട്ടെ ഇടതുമുന്നണി ഗവണ്‍മെന്റ് മൂലധനശക്തികളോടെടുത്ത ഉദാര നിലപാടാണ് ഞങ്ങളെ വേദനിപ്പിച്ചത് . അതിന്റെ ഫലമായി വിഷമതകള്‍ അനുഭവിച്ച ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ, ആ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാനോ, വിശദീകരിക്കാനോ ഇടതുമുന്നണി ഗവണ്‍മെന്റിനു കഴിയാതെ പോയി. അത്തരമൊരു രാഷ്ട്രീയ സാഹചര്യം തീര്‍ത്തും തെറ്റാണെന്ന ബോധ്യത്തോടെയാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. തിയേറ്റര്‍ രംഗത്തുനിന്നാണ് ഏറെയും പ്രതിഷേധം വന്നത്. അതുവരെ ഇടതുമുന്നണിയോടൊപ്പം നിന്നിരുന്ന പല രംഗവേദി പ്രവര്‍ത്തകരും തൃണമൂല്‍ ക്യാമ്പിലേക്ക് മാറാന്‍ തുടങ്ങി.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;? അത്രവേഗം അവര്‍ ഇടതുമുന്നണി ഗവണ്‍മെന്റിന്റെ ജനക്ഷേമകരങ്ങളായ മറ്റു മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിസ്മരിച്ചുകളഞ്ഞോ?&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;= അതൊരു വലിയ നന്ദികേടാണ്. കൊല്ക്കത്ത നഗരത്തില്‍ മാത്രം ഏതാണ്ട് അമ്പത്തേഴോളം തിയേറ്ററുകള്‍ ഒരുക്കിക്കൊടുത്ത് സാംസ്കാരിക പ്രവര്‍ത്തനം പരിപോഷിപ്പിച്ച ഗവണ്‍മെന്റായിരുന്നു അത്. ഓരോ തിയേറ്ററും എത്ര കുറഞ്ഞ വാടകനിരക്കിലാണ് രംഗവേദി പ്രവര്‍ത്തകര്‍ക്ക് അവതരണ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതെന്ന സത്യം അവര്‍ വിസ്മരിച്ചു. അതൊരു നന്ദികേടു തന്നെയാണ്. പക്ഷേ ഗവണ്‍മെന്‍റ് സംസ്കാരമേഖലയിലെ പിന്തുണകള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചില്ലെന്ന തോന്നലാണ് എനിക്കുള്ളത്. അവര്‍ക്ക് അനുകൂലമായി വരേണ്ടിയിരുന്ന സാംസ്കാരിക ഭൂമികകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയില്ല. ബംഗാളിലെ ഇടതു സാംസ്കാരിക ഭൂമിക പൊതുവെ അലസവും അലംഭാവപൂര്‍ണവുമാകാന്‍ ഗവണ്‍മെന്റിന്റെ സമീപനങ്ങള്‍ കാരണമായി. ഐ പി ടി എ (ഇന്ത്യന്‍ പ്രോഗ്രസീവ് തിയേറ്റര്‍ അസോസിയേഷന്‍), പി ഡബ്ല്യു എ (പ്രോഗ്രസീവ് റൈറ്റേര്‍സ് അസോസിയേഷന്‍) തുടങ്ങി മുഖ്യധാരാ നിര്‍വാചകങ്ങളായ ഇടതുസംഘടനകള്‍ 1960 കള്‍ക്കുശേഷം ക്രമേണ ബലഹീനങ്ങളാകാന്‍ തുടങ്ങി. സംസ്കാരം ഇടതുപക്ഷത്തിന്റെ ഒരു മുഖ്യ പ്രശ്നമല്ലാതായി മാറാന്‍ തുടങ്ങി. അതിന്റെ സ്വാഭാവിക പര്യവസാനമാണ് പിന്നീടുണ്ടായത്. സാംസ്കാരിക മേഖലയില്‍ നിന്നു കിട്ടിയിരുന്ന പിന്തുണയെക്കുറിച്ച് ഗവണ്‍മെന്‍റ് ഒരു മാത്ര വിസ്മരിച്ചതുപോലെ തോന്നി. സാംസ്കാരികവേദികള്‍ എത്ര പ്രധാനമായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ടായിരുന്നു. രംഗവേദികളും സാഹിത്യവും ബംഗാളിന്റെ പൊതുജീവിതത്തിലെ പ്രധാന ഇടങ്ങളായിരുന്നു. എന്തിനെയും അരാഷ്ട്രീയവത്കരിക്കുക എന്നത് മുതലാളിത്തത്തിന്റെ ഒരു അജണ്ടയാണെന്നും ഓര്‍ക്കേണ്ടതുണ്ടായിരുന്നു. അറുപതുകള്‍ക്കുശേഷം മുതലാളിത്തത്തിന്റെ പ്രസിദ്ധീകരണ സംരംഭങ്ങള്‍ , മാധ്യമലോകങ്ങള്‍ എന്നിവയാണ് വളരാന്‍ തുടങ്ങിയത്. അതിനെ പ്രതിരോധിക്കാനോ വെല്ലുവിളിക്കാനോ ഇടതുപക്ഷത്ത് കാര്യമായൊന്നും നടന്നില്ല.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;? മാധ്യമ-പ്രസിദ്ധീകരണ ലോകങ്ങള്‍ പൂര്‍ണമായും ഇടതുപക്ഷത്തിന് പുറംതിരിഞ്ഞു നിന്നു എന്നാണോ ഉദ്ദേശിക്കുന്നത്?&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;= തീര്‍ച്ചയായും. കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയുടെ നാഷണല്‍ ബുക്ക് ഏജന്‍സിക്കും സി പി ഐയുടെ മനീഷ ഗ്രന്ഥാലയത്തിനും കുറഞ്ഞ പ്രതിരോധം മാത്രമേ ഉയര്‍ത്താന്‍ കഴിഞ്ഞുള്ളു. പാര്‍ടി പ്രസിദ്ധീകരണങ്ങള്‍ ഒരുകാലത്ത് എത്ര കഷ്ടപ്പെട്ടായാലും വീടുകളിലെത്തിക്കുന്ന പതിവുണ്ടായിരുന്നു. ബന്ധങ്ങള്‍ സുദൃഢമാക്കാനുള്ള അവസരങ്ങളായിരുന്നു അവ. അതൊക്കെ പിന്നീട് ഇല്ലാതായി. ആശയ പ്രചാരണത്തോടുള്ള താല്പര്യം പൊതുവെ കുറഞ്ഞതായിട്ടാണനുഭവപ്പെട്ടത്. ശരിക്കു പറഞ്ഞാല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയായിരുന്ന സാംസ്കാരിക ഭൂമികകളെയാണ് തൃണമൂല്‍ വലിയ ഒരളവില്‍ പ്രയോജനപ്പെടുത്തിയത്. 1980കളില്‍ രാഷ്ട്രീയത്തോട് വിമുഖത തോന്നി വോട്ട് ചെയ്യുന്നത് നിറുത്തി വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാതായിട്ടുപോലും ഒരു പ്രവര്‍ത്തകനും എന്നോട് എന്താണ് പ്രശ്നം എന്നന്വേഷിച്ചില്ല. അന്നത്തെ എന്റെ നിലവെച്ച് ഇടതുപക്ഷ പ്രവര്‍ത്തകര്‍ അന്വേഷിക്കേണ്ടതായിരുന്നു. ഇതൊരുദാഹരണം മാത്രം. ഇത്തരം കുറെ സംഭവങ്ങള്‍ വേറെയും ഉണ്ടാകില്ലേ? അകല്‍ച്ചയുടെ വ്യക്തിപരമായ ഒരനുഭവം മാത്രമാണ് ഞാന്‍ പറഞ്ഞത്. ആശയപ്രചാരണത്തിെന്‍റ പഴയ പാരമ്പര്യം തുടര്‍ന്നിരുന്നെങ്കില്‍ വലിയ മാറ്റം ഉണ്ടാകുമായിരുന്നു. ഇലക്ഷന്‍കാലത്ത് പുറത്തുവരുന്ന ലഘുലേഖകളുടെ കാര്യമല്ല ഞാന്‍ പറഞ്ഞത്. പാര്‍ടി പ്രസിദ്ധീകരണങ്ങളിലൂടെയും സാംസ്കാരിക പ്രസിദ്ധീകരണങ്ങളിലൂടെയും നിരന്തരമായി നടത്തുന്ന ആശയപ്രചാരണത്തിന്റെ കാര്യമാണ്. അതുണ്ടാകേണ്ടതായിരുന്നു. ? പൊതുവെ താങ്കള്‍ എടുക്കുന്ന നിലപാടിനെ ഒരു സാംസ്കാരിക ന്യൂനീകരണം (കള്‍ച്ചറല്‍ റിഡക്ഷനിസം) എന്നു വിശേഷിപ്പിച്ചാല്‍ തെറ്റാകുമോ? എല്ലാറ്റിനേയും സാംസ്കാരിക രംഗത്തേക്ക് പരിമിതപ്പെടുത്തുന്ന ഒരു രീതി. = അങ്ങനെ അതിനെ കാണുന്നതിന് ഞാന്‍ എതിരാണ്. സംസ്കാരത്തിനുള്ള പ്രാധാന്യം ഒരു സാംസ്കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ ഉറപ്പിച്ച് ആവര്‍ത്തിക്കുന്നു എന്നുമാത്രം. പാര്‍ടി പരിപാടികളില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കൃത്യമായ പങ്ക് നിര്‍ണയിച്ചു നല്കണം എന്നാണ് എന്റെ അഭിപ്രായം. സമൂഹത്തില്‍ മൊത്തത്തിലുണ്ടാകുന്ന സംസ്കാരഭ്രംശവും മൂല്യച്യുതിയും പഠിക്കാന്‍ പാര്‍ടിയോടു ബന്ധപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരിലൂടെ പാര്‍ടിക്കു കഴിയണം. രാഷ്ട്രീയ ഇടതുപക്ഷത്താല്‍ ശക്തമായി നിയന്ത്രിക്കപ്പെടാത്ത ഒരു സാംസ്കാരിക ഇടതുപക്ഷം ഉണ്ടാകണം. എനിക്ക് പാര്‍ടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതിഷ്ടമാണ്. ഒരുകാലത്ത് ഞാനതു ചെയ്തിട്ടുമുണ്ട്.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;? മാര്‍ക്സിസ്റ്റ് ക്യാമ്പില്‍നിന്നകന്നുപോയ ബംഗാളിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;= സഹതാപാര്‍ഹമാണ് അവരില്‍ പലരുടെയും നില. വിട്ടുപോയവരില്‍ പലരും തൃണമൂല്‍ ക്യാമ്പിലേക്ക് പോയി. തിയേറ്റര്‍ ഗ്രൂപ്പുകളാണ് കൂടുതലും അകന്നുപോയത്. എഴുത്തുകാരനും കലാകാരനുമെല്ലാമായ ബുദ്ധദേബിനുപോലും ഈ മാറ്റം കാണാന്‍ കഴിഞ്ഞില്ല. രാജികള്‍ വന്നപ്പോഴും വ്യക്തിപരമായ ഒരു ചര്‍ച്ചക്കു മാത്രമേ അദ്ദേഹം മുന്‍കൈ എടുത്തുള്ളു. ഭരണകൂടം/മൂലധനശക്തികള്‍ , മാധ്യമങ്ങള്‍ ഇവ ചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ മാര്‍ക്സിസ്റ്റുപാര്‍ടി വളയപ്പെടുകയായിരുന്നു വാസ്തവത്തില്‍ . പക്ഷേ മമതക്കൊപ്പം പോയവരോട് എനിക്ക് യോജിക്കാനാവില്ല. എങ്ങനെ അവര്‍ക്ക് അവരോടൊപ്പം നില്‍ക്കാന്‍ കഴിയും? ഇടതുപക്ഷത്തുനിന്ന് മാറിനിന്നെങ്കിലും പ്രസിദ്ധ കവി ശംഖഘോഷ് പറഞ്ഞു, "ഞാന്‍ മമതയോടൊപ്പം ഒരു ജാഥയില്‍ പോവില്ല". അങ്ങനെയുള്ളവര്‍ കുറച്ചേയുണ്ടായിരുന്നുള്ളു. എന്‍ഡിഎയോടൊപ്പം നിന്ന് ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മമതയുടെ ന്യൂനപക്ഷപ്രേമം എവിടെയായിരുന്നു? വിട്ടുപോയ സാംസ്കാരിക പ്രവര്‍ത്തകരില്‍ ചിലര്‍ മമതയുടെ മന്ത്രിസഭയില്‍ ഉപമന്ത്രിമാരായി നിശബ്ദരായി. ശംഭു മിത്രയുടെ മകള്‍ ശൗലിമിത്രയെപ്പോലുള്ളവര്‍ മമതയുടെ സ്വാധീനത്തില്‍ റെയില്‍വേയില്‍ ജോലി സമ്പാദിച്ചു. വ്യക്തിപരമായ നേട്ടങ്ങളായിരുന്നു പലര്‍ക്കും പ്രധാനം.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;? മഹാശ്വേതാദേവിയെപ്പറ്റിയാണ് ഇവിടെ ഞങ്ങള്‍ കൂടുതല്‍ കേട്ടത്. ഇടതുപക്ഷത്തിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ സ്വരം - സ്വീകാര്യതയുള്ള സ്വരം - അവരുടേതായിരുന്നു എന്ന്. അവര്‍ കേരളത്തില്‍ വന്നിരുന്നു. കേരളത്തിലും കമ്യൂണിസ്റ്റ് വിരുദ്ധ ആവേശം പടര്‍ത്താന്‍ പറ്റുമോ എന്ന് ഒരു ശ്രമം അവര്‍ നടത്തുകയുണ്ടായി. മഹാശ്വേതയുടെ പ്രവര്‍ത്തനങ്ങളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;= വ്യക്തിപരമായി പറഞ്ഞാല്‍ മഹാശ്വേതാദേവിയുമായി വളരെ നല്ല അടുപ്പമാണ് എനിക്കുള്ളത്. അവരുടെ ചില ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകളുമായി ഞാന്‍ സഹകരിച്ചിട്ടുമുണ്ട്. പ്രത്യയശാസ്ത്രപരമായി ഒരിയ്ക്കലും മാര്‍ക്സിസത്തോട് ആഭിമുഖ്യം കാണിക്കാത്ത ഒരാളാണ് അവര്‍ . എന്നല്ല വ്യക്തിപരമായി എനിക്കറിയാം ഏറെക്കാലം അവര്‍ പെരുമാറിപ്പോന്നിട്ടുള്ളത് ഒരു ആന്റികമ്യൂണിസ്റ്റ് എന്ന നിലയില്‍ത്തന്നെയാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം അവര്‍ക്ക് നക്സലൈറ്റ് - കമ്യൂണിസ്റ്റ് താല്പര്യങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരാളില്‍നിന്ന് എങ്ങനെയാണ് കമ്യൂണിസ്റ്റ് അനുഭാവം പ്രതീക്ഷിക്കാനാകുക? ഒരു നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ (എന്‍ജിഒ) നിലപാടായിരുന്നു എപ്പോഴും അവര്‍ക്കുണ്ടായിരുന്നത്. ഇടതുപക്ഷ ഗവണ്‍മെന്റും പൊലീസുമായി അവര്‍ നല്ല ബന്ധം വെച്ചതൊക്കെ തന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍വേണ്ടി മാത്രമായിരുന്നു. അധഃകൃതര്‍ക്കും അധികാരി വര്‍ഗത്തിനും ഇടയില്‍ പ്രതീകാത്മകമൂലധനം ഉള്ള ഒരു ഇടനിലക്കാരിയായിരുന്നു അവര്‍ . ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ അവരുടെ പ്രവര്‍ത്തനം }ഝാര്‍ഖണ്ഡ്, ഛോട്ടാനാഗ്പൂര്‍ പ്രദേശങ്ങളില്‍ അവര്‍ ഒതുക്കിനിര്‍ത്തി. ട്രൈബല്‍ , നക്സലൈറ്റ് അനുഭാവമുള്ള കഥകളിലും നോവലെറ്റുകളിലും അവരുടെ രാഷ്ട്രീയം ഒതുങ്ങിപ്പോകുന്നു. "ആരണ്യേരധികാരിലൂടെ" പരിമിതമായ സന്ദേശങ്ങള്‍ നല്കാന്‍ കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ കേഡിയ ശബരസമിതി രൂപീകരണത്തിലൂടെ പുരുളിയ, മേദിനിപ്പൂര്‍ ജില്ലകളിലെ കേഡിയ ശബര സമുദായക്കാരുടെ അഭിവൃദ്ധിക്കുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം അവരുടെ സംഭാവനകള്‍ പരിമിതമാണ്. അവരുടെ എഴുത്തുപോലും രാഷ്ട്രീയമല്ല. ദളിത് പ്രശ്നങ്ങളുടെ രാഷ്ട്രീയ വായനകള്‍ക്ക് അവരുടെ രചനകളില്‍ സാധ്യതകള്‍ കുറവാണ്. ദളിതരെ സംഘടിപ്പിക്കാനോ രാഷ്ട്രീയവത്കരിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. നാലോ അഞ്ചോ ദളിത് സമുദായങ്ങള്‍ക്കപ്പുറമുള്ളവരുടെ പ്രശ്നങ്ങള്‍ അവരെ അസ്വസ്ഥയാക്കിയിട്ടുമില്ല. അവരുടെ എഴുത്തുപോലും അവസാനിച്ച മട്ടാണ്. എന്നാലും മാധ്യമങ്ങള്‍ നല്കിയ ഒരു പ്രതീകാത്മക മൂലധനത്തെ അവര്‍ക്കുവേണ്ടി മറ്റുള്ളവര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടാകാം. അത് തെരഞ്ഞെടുപ്പില്‍ ഒരു ഇടപെടലായി മാറിയിട്ടും ഉണ്ടാകാം.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;? ഗ്രാംഷിയന്‍ ചിന്തകളോടുള്ള താങ്കളുടെ ആഭിമുഖ്യം പ്രസിദ്ധമാണ്. ഒരു മാര്‍ക്സിയന്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് സ്വാഭാവികവുമാണ്. ബംഗാളില്‍ ഗ്രാംഷിയന്‍ ചിന്തകളുടെ സാംസ്കാരിക സ്വാധീനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;= ഒരു മാര്‍ക്സിയന്‍ സാംസ്കാരിക പ്രവര്‍ത്തകനെ സംബന്ധിച്ചേടത്തോളം അന്റോണിയോ ഗ്രാംഷി അവസാനിക്കാത്ത ഒരു ഊര്‍ജസ്രോതസ്സാണ്. ഇന്ന് മാര്‍ക്സിയന്‍ സാംസ്കാരിക ചിന്തകളെ മുഴുവന്‍ സ്വാധീനിക്കുന്നത് ഗ്രാംഷിയാണ്. 1985ല്‍ത്തന്നെ ഞങ്ങള്‍ അന്റോണിയോ ഗ്രാംഷിയെ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമം തുടങ്ങി. മൂന്നു വോള്യങ്ങളായി ജയില്‍ കുറിപ്പുകള്‍ അടക്കം ഗ്രാംഷിയുടെ സംഭാവനകള്‍ പുറത്തുകൊണ്ടു വരാനായിരുന്നു ശ്രമം. ജാദവ്പൂര്‍ സര്‍വകലാശാലയില്‍ സാമ്പത്തിക വിഭാഗം തലവനായിരുന്ന സൗറിന്‍ ഭട്ടാചാര്യ, കൊല്ക്കത്ത സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായ ശോഭന്‍ലാല്‍ദത്ത് ഗുപ്ത, പിന്നെ ഞാനും. ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്നാണ് തര്‍ജമ തുടങ്ങിയത്. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭാഷ അറിഞ്ഞുകൂടായിരുന്നു. ഇംഗ്ലീഷ് തര്‍ജമയും പിന്നെ അത്യാവശ്യത്തിന് ഗ്രാംഷിയന്‍ ചിന്തകളുടെ ഒരു ഇറ്റാലിയന്‍ പതിപ്പും. കഷ്ടപ്പെട്ടാണ് തര്‍ജമ നടത്തിയത്. 1960 കളില്‍ത്തന്നെ ഭവാനിസെന്‍ , ഹിരണ്‍മുഖര്‍ജി എന്നിവരിലൂടെ ബംഗാള്‍ ഗ്രാംഷിയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഒപ്പംതന്നെ ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ - നിങ്ങളുടെ പി ഗോവിന്ദപ്പിള്ളയടക്കം - എഴുതിയ ഗ്രാംഷിയന്‍ പഠനങ്ങളുടെ ഒരു വോള്യവും ഞങ്ങളുടെ ലക്ഷ്യമായിരുന്നു.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;? ഗ്രാംഷി നമ്മള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വളരെ വൈകി മാത്രം പരിചിതനാകാന്‍ എന്തായിരിക്കാം കാരണം? 1937ല്‍ ഗ്രാംഷി മരിച്ചിട്ടും 1960 കള്‍ വരെ കാത്തിരിക്കേണ്ടിവന്നു! ഇറ്റലിയില്‍നിന്ന് തോഗ്ലിയാത്തിയെ പരിചയപ്പെട്ടിട്ടും ഗ്രാംഷിയെ പരിചയപ്പെട്ടില്ല.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;= അതിനു കാരണമുണ്ട്. ഒന്നാമതായി സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് അറിയാനോ അടുക്കാനോ എഴുതാനോ ഗ്രാംഷിക്ക് കഴിയുമായിരുന്നില്ല. ലോകത്തെന്താണ് നടക്കുന്നതെന്ന് 1926ല്‍ അറസ്റ്റു ചെയ്യപ്പെട്ടതിനുശേഷം ഗ്രാംഷിക്ക് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരപത്നി അദ്ദേഹത്തെ നിരന്തരം സന്ദര്‍ശിക്കുമ്പോള്‍ മാത്രമാണ് ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ ഗ്രാംഷിയ്ക്കു കഴിഞ്ഞത്. അവരിലൂടെയാണ് ജയില്‍കുറിപ്പുകള്‍ പുറത്തുവന്നത്. പക്ഷേ അവരും സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. 1945നുശേഷം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മാത്രമാണ് സ്ട്രാഫയുടെ നേതൃത്വത്തില്‍ ഗ്രാംഷിയുടെ എഴുത്തുകള്‍ പുറത്തുവരുന്നത്. അതുകൊണ്ട് 50കളില്‍ മാത്രമേ ഗ്രാംഷിയന്‍ തര്‍ജമകള്‍ പുറത്തുവന്നുള്ളൂ. ആദ്യം പുറത്തിറങ്ങിയ തര്‍ജമകളെയാണ് ഭവാനിസെന്‍ നിരൂപണം ചെയ്തത്. എന്നാല്‍ ബംഗാള്‍ പോലുള്ള ഒരു സ്ഥലത്ത് ഗ്രാംഷിയന്‍ ചിന്തകളും ഗ്രാംഷിയെപ്പറ്റിയുള്ള ചിന്തകളും പുറത്തുവന്നിട്ടും ഒരു സംവാദവും നടന്നില്ല എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. ഗ്രാംഷിയന്‍ ചിന്തകളെന്നല്ല മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകള്‍ക്കോ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കോ ഗണശക്തി അടക്കമുള്ള മാര്‍ക്സിയന്‍ പ്രസിദ്ധീകരണങ്ങള്‍ വലിയ താല്പര്യം കാണിച്ചില്ല. പൂജാ ഉത്സവങ്ങളോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തുന്ന സപ്ലിമെന്റുകളില്‍ ഒന്നോ രണ്ടോ സാംസ്കാരിക ലേഖനങ്ങള്‍ വന്നാലായി. അത്രമാത്രം. അതും കൊല്ലത്തിലൊരിക്കല്‍ മാത്രം. ബുദ്ധദേബ് സ്വയം ഒരു കലാസാഹിത്യ സൈദ്ധാന്തികനായിരുന്നിട്ടും അവസ്ഥ അങ്ങനെയായിരുന്നു. പക്ഷേ ഞങ്ങള്‍ പതിനേഴു പേര്‍ അക്കാദമികളില്‍നിന്ന് രാജിവെച്ച സമയത്ത് ബുദ്ധദേബ് ഞങ്ങളെ വ്യക്തിപരമായി വിളിച്ച് വളരെ തുറന്ന ഒരു സംവാദത്തിന് കളമൊരുക്കി എന്നും ഞാന്‍ ഓര്‍ക്കുന്നു. പക്ഷേ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;? ബംഗാളിലെ മാധ്യമങ്ങളെക്കുറിച്ച് എന്തു തോന്നുന്നു?&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;= ബംഗാളിലെന്നല്ല ഇന്ത്യയുടെ പല ഭാഗത്തും മൂലധന, മാധ്യമ, ഭരണകൂട കൂട്ടുകെട്ടുകള്‍ക്കു നടുവില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. മമതയുടെ വിജയംതന്നെ ഒരു വലിയ അളവില്‍ മാധ്യമവിജയമാണെന്നു കാണാന്‍ കഴിയും. ബംഗാളിലെ മാധ്യമ മൂലധന ശക്തികള്‍ മാര്‍ക്സിസ്റ്റ് വിരോധമൊഴികെ മറ്റു ഒരു അജണ്ടയ്ക്കും വഴിയൊരുക്കിയില്ല. പന്ത്രണ്ടു ഭീമന്‍ ചാനലുകളെ നേരിടാന്‍ ഒരു ഗണശക്തിമാത്രം - ദുര്‍ബലമായ ഒരു ചാനല്‍ മാത്രം. അണികളുടെ ആത്മവീര്യം തകര്‍ക്കാന്‍ ഇതില്‍കൂടുതല്‍ എന്തുവേണം!&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;? മാധ്യമങ്ങള്‍ ഇപ്പോള്‍ മമതയെ വലിയ ചിത്രകാരിയും എഴുത്തുകാരിയും കവിയും ഒക്കെ ആക്കുന്നുണ്ട്&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;= അതെ. അധികാരത്തിലിരുന്ന് ഒരാള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് ചായം തേക്കുമ്പോള്‍ ഒട്ടനവധി പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. ആനന്ദ് ഗ്രൂപ്പിന്റെയും ദേശ് ഗ്രൂപ്പിന്റെയും പ്രസിദ്ധീകരണങ്ങള്‍ക്ക് ഇന്ന് ബംഗാളില്‍ വലിയ ശക്തിയുണ്ട്. മമതയുടെ രചനകള്‍ ദേശ് പ്രസാധക ഗ്രൂപ്പാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. അധികാരത്തിന്റെ മറ്റൊരു ഗുണം. എഴുത്തുകാരി എന്ന നിലയില്‍ മമത ആരുമല്ല. മമതയെ ഒരു വിഗ്രഹമാക്കി ഉയര്‍ത്തുകയും അവരുടെ വിജയം ഉറപ്പാക്കുകയും ചെയ്തത് മാധ്യമങ്ങളാണ്. മമതയുടെ വിജയം മാധ്യമങ്ങളുടെ വിജയമാണ്. ഇപ്പോള്‍ ഇടതുപക്ഷത്തിന്, മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ഒരു നിലപാട് എടുത്തേ പറ്റൂ. കൂടെ നില്ക്കുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ശബ്ദങ്ങള്‍കൂടി കേട്ടുകൊണ്ടുള്ള ഒരു നിലപാട്.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;? ബംഗാളിനെപ്പറ്റി ശുഭസൂചകമായി താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;= പാര്‍ടിയെക്കുറിച്ചല്ല. വാസ്തവത്തില്‍ ലോകത്തെമ്പാടും കാണുന്ന ഒരു കാര്യത്തെക്കുറിച്ചാണ്. ബംഗാളിനെക്കുറിച്ചു മാത്രവുമല്ല. ഇടതു പ്രത്യയശാസ്ത്രങ്ങളോട് ജനങ്ങള്‍ക്ക് വല്ലാത്തൊരാഭിമുഖ്യമുണ്ടാകുന്നത് ശുഭസൂചകമായ ഒരു കാഴ്ചയാണ്. ലാറ്റിനമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ പുതുതലമുറയുടെ ഒരു ശക്തമായ നിര ഈ പ്രത്യയശാസ്ത്രത്തിനു പിറകില്‍ അണിനിരക്കുന്നുണ്ട്. ജെ എന്‍ യു പോലുള്ള യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും ഞാന്‍ ഇതു കാണുന്നുണ്ട്. യുവാക്കള്‍ ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് രാഷ്ട്രീയം, കല, സംസ്കാരം എന്നിവയെക്കുറിച്ച് മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. തകര്‍ച്ചയില്‍ നിന്നുള്ള ഒരു പുതിയ തുടക്കം. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ബംഗാളിയില്‍ മാസത്തില്‍ രണ്ടോ മൂന്നോ തവണ ഏതെങ്കിലും രീതിയില്‍ യുവജനങ്ങളോടു സംസാരിക്കുന്നുണ്ട്. ഇരുന്നൂറ്റമ്പതും മുന്നൂറും വരുന്ന ഗ്രൂപ്പുകള്‍ - ഏറെയും ചെറുപ്പക്കാര്‍ - ചെറിയ പട്ടണങ്ങളില്‍ നിന്നു വരുന്നവര്‍ . അവിടെ അവര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്. അവര്‍ സംവാദങ്ങളില്‍ സജീവമാകുന്നു. എനിക്ക് അവരില്‍ പ്രതീക്ഷയുണ്ട്. വായിക്കുന്നവര്‍ , ചര്‍ച്ച ചെയ്യുന്നവര്‍ . എന്നെപ്പോലെ മറ്റുചിലരും - സൗറിന്‍ ഭട്ടാചാര്യയെപ്പോലുള്ളവര്‍ - ഇതേപോലെ ചെറുപ്പക്കാരോടു സംവദിക്കുന്നുണ്ടാകണം.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;?മലയാളത്തിന് ബംഗാളി സാഹിത്യവുമായി വര്‍ഷങ്ങള്‍ പഴക്കമുള്ള ബന്ധം തര്‍ജമകളിലൂടെയുണ്ട്. ബിഭൂതി ഭൂഷണ്‍ , താരാശങ്കര്‍ , ബിമല്‍മിത്ര, ശങ്കര്‍ , ജരാസന്ധന്‍ , മണിക് ബന്ദോപാധ്യായ, സുനില്‍ ഗംഗോപാധ്യായ, തപോവിജയഘോഷ് ഇവരൊക്കെ ഞങ്ങള്‍ക്ക് ഞങ്ങളുടെ എഴുത്തുകാരെപ്പോലെ പരിചിതരാണ്. പക്ഷേ ഞങ്ങളുടെ എത്ര എഴുത്തുകാരെ ബംഗാളിയില്‍ അറിയാം?&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;= മലയാളികള്‍ ഇക്കാര്യത്തില്‍ വളരെ മുന്‍പില്‍ത്തന്നെയാണ്. നിങ്ങള്‍ കൂടുതല്‍ പരിചയപ്പെടേണ്ടിയിരുന്നത് മണിക് ബന്ദോപാധ്യായയേയും സമരേഷ് ബോസിനെയുമാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ രണ്ടുപേരും ശരിക്കും മാര്‍ക്സിയന്‍ എഴുത്തുകാരായിരുന്നു. കുട്ടിയുടെ - നിങ്ങളുടെ കാര്‍ടൂണിസ്റ്റ് കുട്ടിയുടെ - ആത്മകഥ ഞാന്‍ കൂടി പങ്കാളിയായ "തീമ"യാണ് പ്രസിദ്ധീകരിച്ചത്. തകഴി ഞങ്ങള്‍ക്ക് പരിചിതനാണ്. അതുപോലെ അടൂര്‍ , അരവിന്ദന്‍ , ജോണ്‍ എബ്രഹാം തുടങ്ങിയവരെയും ഞങ്ങള്‍ക്കറിയാം. പക്ഷേ നിങ്ങള്‍ക്ക് ഞങ്ങളെ അറിയാവുന്നിടത്തോളം ഞങ്ങള്‍ക്ക് നിങ്ങളെ അറിഞ്ഞുകൂടാ എന്നത് സത്യം തന്നെയാണ്. സമാന്തരമായി ഇടതുപക്ഷത്തിന് കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകണം. ഇടതുപക്ഷങ്ങള്‍ തമ്മില്‍ കൂടുതല്‍ സംവാദങ്ങള്‍ ഉണ്ടാകണം. ദേശാഭിമാനി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ അതിനു മുന്‍കൈയെടുക്കുകയും വേണം.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;?സാംസ്കാരികരംഗത്തെ ചെറുത്തുനില്പുകളുടെ പുതിയ രീതികളെ സംബന്ധിച്ച് എന്താണ് പറയാനുള്ളത്?&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;= സമാന്തരമായി ധാരാളം പ്രസിദ്ധീകരണങ്ങള്‍ കൊണ്ടുവരാന്‍ നമുക്കു കഴിയണം. വലിയ കോര്‍പറേറ്റ് പ്രസിദ്ധീകരണങ്ങളും മാളുകളും നമുക്ക് യാതൊരു പിന്തുണയും തരില്ല. അവിടെ നമുക്ക് പ്രവേശനവും ലഭിക്കാനിടയില്ല. മാധ്യമങ്ങള്‍ എതിരാണെന്നു പറഞ്ഞിരുന്നിട്ടും കാര്യമില്ല. ഒരു സമാന്തര പ്രതിരോധം, ഫലപ്രദമായ മറ്റൊരു പ്രകാശന സൗകര്യം അതാണ് പ്രധാനം - മാര്‍ക്സിസം എന്നും ഒരു പ്രതിരോധ രീതിയാണ്. രാഷ്ട്രീയ മുന്നേറ്റം കൊണ്ട് നിങ്ങള്‍ക്ക് ഒരതിരുവരെ പ്രതിരോധനിര തീര്‍ക്കുകയും നിര്‍ണായകശക്തി ആകുകയും ചെയ്യാം. അതേസമയം ആശയപരമായ മേല്‍ക്കൈയും ഒപ്പംതന്നെ നമുക്ക് നേടേണ്ടതായിട്ടുണ്ട്. അടിത്തട്ടിലേക്ക് ആശയങ്ങള്‍ എത്തിച്ചേരണം. രംഗവേദികള്‍ , സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ , പ്രസിദ്ധീകരണങ്ങള്‍ , പുസ്തകവിതരണം, സാംസ്കാരിക സംഘടനകള്‍ എല്ലാം നമുക്കു വേണം - 1930 കളുടെ ഊര്‍ജസ്വലതയിലേക്ക് നമുക്ക് തിരിച്ചുപോകാന്‍ കഴിയണം.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;? മാര്‍ക്സിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും എന്ന ഒരു പ്രശ്നം ഉണ്ട്.&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;വാസ്തവത്തില്‍ , പറയുന്നതുപോലെ അവ രണ്ടല്ല. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഒരു സാംസ്കാരിക ഇടതുപക്ഷം-പാര്‍ടിയാല്‍ നേരിട്ട് നിയന്ത്രിക്കപ്പെടാത്ത ഒരു ഇടതുപക്ഷം- ഉണ്ടാകണം.1920കളിലെ വിപ്ലവാനന്തര റഷ്യന്‍ അന്തരീക്ഷം ഓര്‍ക്കുക. അന്നത്തെ മേയര്‍ ഹോള്‍ഡിന്റെ കത്തുകള്‍ ഓര്‍ക്കണം. "എനിക്കൊരു പണി തരൂ. നിങ്ങള്‍ക്കുവേണ്ടി പാര്‍ടിക്കുവേണ്ടി" - മേയര്‍ ഹോള്‍ഡ് പറഞ്ഞു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ ഓര്‍മിക്കുക. അദ്ദേഹം നിര്‍മിച്ച തിയേറ്റര്‍ പാലസുകള്‍ ഓര്‍ക്കുക - അതേ, സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് പാര്‍ടിയും ഗവണ്‍മെന്റും നല്ല പണി കൊടുക്കണം. അതു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു ബോധ്യപ്പെടുത്തുകയും വേണം. താന്‍ ഒരു സാംസ്കാരിക ഇടതുപക്ഷത്താണ് നില്ക്കുന്നതെന്ന ബോധ്യത്തോടൊപ്പം തന്നെ താന്‍ തന്റേതായ ഒരു സാംസ്കാരിക തലം നിര്‍മിക്കുന്നുണ്ടെന്നും അയാള്‍ക്കു ബോധ്യം വരണം. സാംസ്കാരിക പ്രവര്‍ത്തകരുടെ പണി നിലമുഴുതുമറിയ്ക്കലും വിത്തിടലുമാണ്. പാര്‍ടിയ്ക്ക് അതിനു സമയമുണ്ടായിക്കൊള്ളണമെന്നില്ല. വളര്‍ത്തിയെടുക്കുന്നതും വിള കൊയ്യുന്നതും പ്രായോഗിക രാഷ്ട്രീയമായിരിക്കും. കാണാമറയത്താണ് കലാകാരന്റെ ജോലി. ?&lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="text-align: justify; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;നന്ദി സമിക്. ഞങ്ങളോട് ഇത്രയും സമയം സഹകരിച്ചതിന് = വളരെ വളരെ നന്ദി.&lt;/p&gt;&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;div style="text-align: justify;border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; font-family: Meera, Rachana_w01, AnjaliOldLipi, 'Kartika Arial Verdana'; font-size: 19px; background-color: rgb(255, 255, 255); width: 478px; height: 50px; padding-top: 10px; padding-right: 0px; padding-bottom: 10px; padding-left: 0px; "&gt;&lt;br class="Apple-interchange-newline"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-5602366922215100730?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/5602366922215100730/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=5602366922215100730' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5602366922215100730'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5602366922215100730'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2012/01/blog-post_27.html' title='സാംസ്കാരികരംഗത്ത് പ്രതി രോധമുഖങ്ങള്‍ തുറക്കണം ...'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-8236255603056131377</id><published>2012-01-25T11:54:00.000+04:00</published><updated>2012-01-25T11:55:20.313+04:00</updated><title type='text'></title><content type='html'>&lt;div class="innermainnewsmainheading" style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; font-family: Meera, Rachana_w01, AnjaliOldLipi, 'Kartika Arial Verdana'; font-weight: bold; height: auto; line-height: 18px; min-height: 16px; text-align: -webkit-auto; background-color: rgb(255, 255, 255); "&gt;&lt;span  &gt;ആ വഗ്ധോരണിയെ പയ്യാമ്പലം ഏറ്റുവാങ്ങി&lt;/span&gt;&lt;/div&gt;&lt;div style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; background-color: rgb(255, 255, 255); width: 478px; height: 16px; font-family: tahoma; font-size: 11px; color: rgb(168, 168, 168); "&gt;&lt;br /&gt;&lt;/div&gt;&lt;div class="innermainnewsmainnewspart" style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 10px; margin-right: 0px; margin-bottom: 0px; margin-left: 0px; height: auto; font-family: Meera, Rachana_w01, AnjaliOldLipi, 'Kartika Arial Verdana'; font-size: 21px; text-align: -webkit-auto; background-color: rgb(255, 255, 255); "&gt;&lt;div class="innermainnewsmainpic" style="border-top-width: 1px; border-right-width: 1px; border-bottom-width: 1px; border-left-width: 1px; border-top-style: solid; border-right-style: solid; border-bottom-style: solid; border-left-style: solid; border-color: initial; border-image: initial; height: auto; width: auto; max-width: 240px; margin-top: 0px; margin-right: 10px; margin-bottom: 0px; margin-left: 0px; float: left; border-top-color: rgb(216, 216, 216); border-right-color: rgb(216, 216, 216); border-bottom-color: rgb(216, 216, 216); border-left-color: rgb(216, 216, 216); padding-top: 2px; padding-right: 2px; padding-bottom: 2px; padding-left: 2px; max-height: 250px; "&gt;&lt;img src="http://www.deshabhimani.com/makeThumb.php?mw=264&amp;amp;mh=210&amp;amp;s=userfiles/azheekkod-face_20120125010908.jpg" style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; height: auto; width: auto; max-width: 240px; max-height: 250px; " /&gt;&lt;/div&gt;&lt;div class="innermainnewsmainnews" style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; font-size: 18px; line-height: 17px; "&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;കണ്ണൂര്‍ : ജ്വലിക്കുന്ന ഓര്‍മകളുമായി ഒത്തുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി അഴീക്കോടിന് കണ്ണൂര്‍ പയ്യാമ്പലത്ത് അന്ത്യവിശ്രമം. സാമൂഹ്യമാറ്റത്തിന് സന്ധിയില്ലാതെ പൊരുതിയവരുടെ സ്മൃതികള്‍ ഇരമ്പുന്ന സാഗരതീരത്ത് മലയാളികള്‍ കാതോര്‍ത്ത ആ സിംഹഗര്‍ജനവും ഇനി നിദ്രകൊള്ളും.&lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;പരമ്പരാഗത രീതിയില്‍ ചിതയൊരുക്കിയാണ് മൃതദേഹം സംസ്കരിച്ചത്. സഹോദരി പുത്രന്മാരായ മാനോജ്, രാജേഷ്, സഹായി സുരേഷ് എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുരിക്കഞ്ചേരി കേളുമുതല്‍ നാടിനുവേണ്ടി സുധീരം പോരാടിയവരുടെ ഓര്‍മകള്‍ അലയടിക്കുന്ന ചരിത്രഭൂമിയാണ് പയ്യാമ്പലം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും എന്‍ സി ശേഖറും കെ പി ഗോപാലനും അഴീക്കോടന്‍ രാഘവനും ഇ കെ നായനാരും ചടയന്‍ ഗോവിന്ദനും സി കണ്ണനും പാമ്പന്‍ മാധവനുമടക്കമുള്ള മഹാരഥന്മാര്‍ അലിഞ്ഞുചേര്‍ന്ന മണ്ണില്‍ ഇനി അഴീക്കോടും. പാവങ്ങളുടെ പടത്തലവന്‍ ഏ കെ ജിയുടെ സ്മൃതിമണ്ഡപവും ഇവിടെയുണ്ട്.&lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;&lt;img width="424" align="middle" height="304" alt="" src="http://www.deshabhimani.com/userfiles/image/azheekkod-pinarayi.jpg" style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; " /&gt;&lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;സുകുമാര്‍ അഴീക്കോടിന് കണ്ണൂര്‍ ജന്മനാട് മാത്രമല്ല; ആ സര്‍ഗാത്മക ജീവിതത്തിന് ദിശാബോധം പകര്‍ന്നതും ഈ നാടാണ്. സ്വാമി വാഗ്ഭടാനന്ദന്റെ ചിന്തകള്‍ അഴീക്കോടിന്റെ മനസിലേക്ക് ആഴത്തില്‍ തറയ്ക്കുന്നതും ഉള്ളില്‍ നവോത്ഥാനത്തിന്റെ തീപടരുന്നതും ഇവിടെവച്ച്. ഈ മണ്ണിലേക്കുതന്നെ മടങ്ങിവരണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു.&lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;രാത്രി ഒരു മണിയോടെ കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂര്‍ മഹാത്മാ മന്ദരിത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. അഴീക്കോട് ഏറെ വൈകാരിക അടുപ്പം കാത്തുസൂക്ഷിച്ച മന്ദിരമാണിത്. അദ്ദേഹമടക്കമുള്ള ഒരുസംഘം ഗാന്ധിയന്മാരുടെ നേതൃത്വത്തിലാണ് നഗരമധ്യത്തില്‍ ഈ മന്ദിരം സ്ഥാപിച്ചത്. ഒടുവിലായി അഴീക്കോട് പങ്കെടുത്തതും പങ്കെടുക്കാനാവാതിരുന്നതും മഹാത്മാ മന്ദിരത്തിലെ പരിപാടിയിലായിരുന്നു. ബുധനാഴ്ച രാവിലെ ഏഴിന് മൃതദേഹം ടൗണ്‍സ്ക്വയറിലേക്ക് മാറ്റി. പതിനൊന്നു മണിയോടെ വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടു പോയി.&lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;&lt;img width="408" align="middle" height="290" alt="" src="http://www.deshabhimani.com/userfiles/image/azheekkod-vs(2).jpg" style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; " /&gt;&lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ , പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ , എം എ ബേബി, എ കെ ബാലന്‍ , പന്ന്യന്‍ രവീന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പിള്ളി, കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍ , കെ സി വേണുഗോപാല്‍ , സംസ്ഥാന മന്ത്രിമാരായ കെ സി ജോസഫ്, എ പി അനില്‍കുമാര്‍ , സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , എം വി രാഘവന്‍ , വി മുരളീധരന്‍ , എംപിമാരായ കെ സുധാകരന്‍ , എം കെ രാഘവന്‍ എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.&lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;&lt;img width="408" align="middle" height="326" alt="" src="http://www.deshabhimani.com/userfiles/image/azheekkod-kodiyeri(2).jpg" style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; " /&gt;&lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt; &lt;/p&gt;&lt;p style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; height: auto; "&gt;എഴുത്തുകാരായ ടി പത്മനാഭന്‍ , എം മുകുന്ദന്‍ , പി വത്സല, കെ പി സുധീര, കണ്ണൂര്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ , കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ മൈക്കിള്‍ തരകന്‍ തുടങ്ങിയവരും ആദരാഞ്ജലിയര്‍ര്‍പ്പിച്ചു. ആദരസൂചകമായി കണ്ണൂര്‍ നഗരസഭാപരിധിയിലും അഴീക്കോട് പഞ്ചായത്തിലും ബുധനാഴ്ച ഉച്ചവരെ ഹര്‍ത്താലാചരിച്ചു.&lt;/p&gt;&lt;/div&gt;&lt;/div&gt;&lt;div style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; font-family: Meera, Rachana_w01, AnjaliOldLipi, 'Kartika Arial Verdana'; font-size: 21px; text-align: -webkit-auto; background-color: rgb(255, 255, 255); width: 478px; height: auto; clear: both; "&gt;&lt;div style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-top-style: none; border-right-style: none; border-bottom-style: none; border-left-style: none; border-color: initial; border-image: initial; width: 478px; height: 50px; padding-top: 10px; padding-right: 0px; padding-bottom: 10px; padding-left: 0px; "&gt;&lt;br class="Apple-interchange-newline"&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-8236255603056131377?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/8236255603056131377/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=8236255603056131377' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/8236255603056131377'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/8236255603056131377'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2012/01/blog-post_25.html' title=''/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-1653754880715120244</id><published>2012-01-23T11:12:00.001+04:00</published><updated>2012-01-23T11:14:02.930+04:00</updated><title type='text'>ജലം വാണിജ്യവസ്തുവല്ല</title><content type='html'>&lt;div class="innermainnewsmainheading"&gt;&lt;b&gt;&lt;span  &gt;ജലം വാണിജ്യവസ്തുവല്ല &lt;/span&gt;&lt;/b&gt;&lt;/div&gt; &lt;div style="width: 478px; height: 16px; color: rgb(192, 0, 0); font-size: 18px; "&gt;&lt;br /&gt;&lt;/div&gt;&lt;div style="width: 478px; height: 16px; color: rgb(192, 0, 0); font-size: 18px; "&gt;ജെ  മോഹന്‍കുമാര്‍&lt;/div&gt; &lt;div style="width: 478px; font-family: tahoma; height: 16px; color: rgb(168, 168, 168); font-size: 11px; "&gt;&lt;br /&gt;&lt;/div&gt; &lt;div class="innermainnewsmainnewspart"&gt;&lt;!-- IMAGE--&gt;&lt;!-- IMAGE --&gt; &lt;div class="innermainnewsmainnews"&gt; &lt;p style="text-align: justify;"&gt;&lt;span &gt;ജലം "അമൂല്യ"മാണെന്നു കേരളീയരെ പഠിപ്പിച്ചത് ലോകബാങ്കാണ്. അമൂല്യമെന്ന് അവര്‍  വിശേഷിപ്പിച്ചത് അതിന്റെ മഹത്വത്തെയല്ല, സാമ്പത്തികാടിസ്ഥാനത്തിലുള്ള  മൂല്യത്തെയാണെന്ന് തിരിച്ചറിയാന്‍ നമ്മള്‍ വൈകി. ജലത്തെ നീല സ്വര്‍ണമെന്നും  ദ്രവസ്വര്‍ണമെന്നും ലോകബാങ്ക് വിശേഷിപ്പിക്കുന്നുണ്ട്. ഒരുവര്‍ഷം ശരാശരി 3055  മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന, 44 നദികളുള്ള, ചതുരശ്ര കിലോമീറ്ററിന് ശരാശരി 250  കിണറുള്ള കേരളീയര്‍ക്ക് ഈ വിശേഷണങ്ങളൊന്നും വലിയ കാര്യമായി തോന്നിയിരുന്നില്ല.  എന്നാല്‍ , കുടിവെള്ളത്തിന് "സിയാല്‍" മോഡല്‍ കമ്പനി രൂപീകരിക്കാന്‍  തീരുമാനിക്കുകയും വെള്ളത്തിന്റെ ഉപയോഗവും വിലയും നിര്‍ണയിക്കുന്നതിന് റെഗുലേറ്ററി  അതോറിറ്റി വേണമെന്ന് തീരുമാനിക്കുകയും ജലത്തെ സമാവര്‍ത്തി പട്ടികയില്‍  ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുകയും ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍  ഗൗരവമായി കാണേണ്ടതുണ്ട്. കേരളത്തിലെ ഗ്രാമീണ ജനതയുടെ 68 ശതമാനത്തിനും നഗരവാസികളുടെ  87 ശതമാനത്തിനും പൈപ്പുവെള്ളം ലഭ്യമാക്കുന്നുണ്ട്. ഇത് കേരളത്തിലെ  പൊതുമേഖലാസ്ഥാപനമായ കേരളാ വാട്ടര്‍ അതോറിറ്റിയാണ് മുഖേനയാണ്്.&lt;/span&gt;&lt;/p&gt; &lt;p style="text-align: justify;"&gt;&lt;span &gt; &lt;/span&gt;&lt;/p&gt; &lt;p style="text-align: justify;"&gt;&lt;span &gt;1930കളില്‍ രാജഭരണകാലത്ത് തിരുവിതാംകൂറില്‍ നടപ്പാക്കിയ വെല്ലിങ്ടണ്‍ വാട്ടര്‍  വര്‍ക്സും പാലക്കാട് കൊല്ലങ്കോട് രാജാവ് നടപ്പാക്കിയ കുടിവെള്ളപദ്ധതിയിലും തുടങ്ങി,  സംസ്ഥാന രൂപീകരണംമുതല്‍ പിഡബ്ല്യുഡി ആയും പിന്നീട് പിഎച്ച്ഇഡി ആയും 1984 ഏപ്രില്‍  ഒന്നുമുതല്‍ കേരളാ വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ അതോറിറ്റിയായും 1986 മുതല്‍  കേരളാ വാട്ടര്‍ അതോറിറ്റിയായും അറിയപ്പെടുന്ന സ്ഥാപനത്തിന്റെ നേട്ടമാണത്. ഇന്ന്  ഇന്ത്യയില്‍ 24 മണിക്കൂറും പൈപ്പുവഴി ശുദ്ധജലവിതരണമുള്ള ഏക നഗരം  തിരുവനന്തപുരമായിരിക്കും. പൊതുമേഖലാ സ്ഥാപനത്തിന്റെ ദൗര്‍ബല്യങ്ങള്‍  ഉണ്ടാകാമെങ്കിലും മേല്‍ സൂചിപ്പിച്ച വളര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ച ഈ സ്ഥാപനത്തെ  ആര്‍ക്കും തള്ളിപ്പറയാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇന്ന് വാട്ടര്‍ അതോറിറ്റി  വിവിധ സ്രോതസ്സുകള്‍വഴി ഏകദേശം 6000 കോടിരൂപയുടെ പദ്ധതികള്‍ നടത്തുന്ന സ്ഥാപനമാണ്.  11 രൂപ 11 പൈസ ശുദ്ധീകരണ- വിതരണ ചെലവുവരുന്ന ആയിരം ലിറ്റര്‍ വെള്ളം നാലുരൂപ 50  പൈസയ്ക്കാണ് അതോറിറ്റി വിതരണംചെയ്യുന്നത്. 10 കിലോലിറ്റര്‍വരെയുള്ള വെള്ളം ബിപിഎല്‍  വിഭാഗത്തിന് സൗജന്യമാണ്. സംസ്ഥാനത്തെമ്പാടുമായി ഒന്നരലക്ഷത്തിലധികം  പൊതുടാപ്പുകളുണ്ട്. 12 ലക്ഷം കണക്ഷനുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ 60 ശതമാനം  ജനങ്ങള്‍ക്കും കൊച്ചി നഗരത്തില്‍ 10 ശതമാനം ജനങ്ങള്‍ക്കും സ്വിവറേജ്  സംവിധാനവുമുണ്ട്. 12-ാം പഞ്ചവത്സരപദ്ധതിയില്‍ 100 ശതമാനം പൈപ്പുവഴിയുള്ള  കുടിവെള്ളവിതരണം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി  സര്‍ക്കാര്‍ സ്ഥാപന ശാക്തീകരണത്തിന്റെ ഭാഗമായി വൈവിധ്യവല്‍ക്കരണത്തിനുള്ള  പദ്ധതികള്‍ തയ്യാറാക്കി. കുപ്പിവെള്ള ഫാക്ടറികളും പിവിസി പൈപ്പ് ഫാക്ടറിയും  തുടങ്ങാനും തീരുമാനിക്കുകയും അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയുംചെയ്തു. ഈ  പദ്ധതികളെ അട്ടിമറിക്കാനും സ്ഥാപനത്തെ ദുര്‍ബലപ്പെടുത്താനുമാണ് ഇപ്പോഴത്തെ  സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സപ്തധാരാ പദ്ധതിയിലെ  സിയാല്‍ മോഡല്‍ "കുടിവെള്ളക്കമ്പനി". 25 പൈസയ്ക്ക് ഒരുലിറ്റര്‍ വെള്ളം  നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതായത് ഒരു ശരാശരി കുടുംബത്തിന് ഒരു  കിലോ ലിറ്റര്‍ (10,000 ലിറ്റര്‍) വെള്ളത്തിന് 2500 രൂപ നല്‍കണം. ഇന്നത്തെ  നിരക്കില്‍ ഒരു കുടുംബത്തിന് 45 രൂപ ചെലവുവരുന്ന സ്ഥാനത്താണ് ഈ വിലയെന്നോര്‍ക്കണം.  ജലം ആരും ഉല്‍പ്പാദിപ്പിക്കുന്നില്ല. പ്രകൃതി സമ്പത്താണത്. എല്ലാ ജീവജാലങ്ങള്‍ക്കും  അവകാശമുള്ള പ്രകൃതിസമ്പത്തിനെ പണമുള്ളവര്‍ കൈയടക്കി, പണമില്ലാത്തവന് നിഷേധിക്കുന്ന  പ്രാകൃതമായ കാട്ടുനീതിയാണിത്. വെള്ളത്തെ പൊതുഉടമസ്ഥതയില്‍ നിലനിര്‍ത്തി, അതിന്റെ  സന്തുലിതമായ വിതരണം ഉറപ്പാക്കുന്ന ജലനയമുള്ള സംസ്ഥാനത്താണ് ഇത്തരം  തീരുമാനങ്ങളുണ്ടാകുന്നത്. വെള്ളത്തെപ്പോലും സ്വകാര്യ വാണിജ്യവസ്തുവാക്കുന്ന  രാജ്യത്ത് മറ്റെന്തെല്ലാം ഇനി ഇപ്രകാരം വില്‍ക്കാനുണ്ട് എന്ന്് നോക്കിയാല്‍ മാത്രം  മതി. ഇത്തരം നടപടികള്‍ക്ക് ഗതിവേഗം കൂട്ടാനും അതിനാവശ്യമായ തീരുമാനങ്ങള്‍  എടുക്കാനുമാണ് 2011 നവംബര്‍ 30ന് കേരള സംസ്ഥാന ജലവിഭവ റെഗുലേറ്ററി അതോറിറ്റി  ഓര്‍ഡിനന്‍സ്-2011 ഇറക്കിയത്. ഇതിന്റെ ഭാവി പ്രവര്‍ത്തനം എന്തായിരിക്കും എന്നതിന്  വൈദ്യുതി റെഗുലേറ്ററി കമീഷനും ടെലികോം റെഗുലേറ്ററി അതോറിറ്റിയും നമ്മുടെ  മുമ്പിലുണ്ട്. (കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ - സിഐടിയു ജനറല്‍  സെക്രട്ടറിയാണ് ലേഖകന്‍)&lt;/span&gt;&lt;/p&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-1653754880715120244?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/1653754880715120244/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=1653754880715120244' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/1653754880715120244'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/1653754880715120244'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2012/01/blog-post_69.html' title='ജലം വാണിജ്യവസ്തുവല്ല'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-4472572244436243304</id><published>2012-01-23T10:50:00.000+04:00</published><updated>2012-01-23T10:50:01.295+04:00</updated><title type='text'>ജനശക്തി ന്യൂസ്‌: മാറാട്: പൊലീസ് തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്...</title><content type='html'>&lt;a href="http://janasakthinews.blogspot.com/2012/01/blog-post.html?spref=bl"&gt;ജനശക്തി ന്യൂസ്‌: മാറാട്: പൊലീസ് തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്...&lt;/a&gt;: മാറാട്: പൊലീസ് തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാന്‍ - പിണറായി...   കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്കുപിന്നിലെ ഗൂഢാലോചനയും സാമ്പത്തിക-വ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-4472572244436243304?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/4472572244436243304/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=4472572244436243304' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/4472572244436243304'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/4472572244436243304'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2012/01/blog-post_23.html' title='ജനശക്തി ന്യൂസ്‌: മാറാട്: പൊലീസ് തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്...'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-8028327236100502342</id><published>2012-01-23T10:45:00.002+04:00</published><updated>2012-01-23T10:49:34.278+04:00</updated><title type='text'>മാറാട്: പൊലീസ് തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാന്‍ - പിണറായി...</title><content type='html'>&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; text-align: -webkit-auto; "&gt;&lt;strong&gt;&lt;span&gt;മാറാട്: പൊലീസ് തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാന്‍ - പിണറായി...&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; text-align: -webkit-auto; "&gt;&lt;br /&gt;&lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; text-align: -webkit-auto; "&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/p&gt;&lt;p style="text-align: justify;font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 264px; height: 246px;" src="http://2.bp.blogspot.com/-wXslYLB-kNg/Tx0CliOYyII/AAAAAAAAB18/IfwfjlbRDJ0/s320/pina123.bmp" border="0" alt="" id="BLOGGER_PHOTO_ID_5700715547186481282" /&gt;&lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; text-align: -webkit-auto; "&gt;&lt;/p&gt;&lt;p style="text-align: justify;font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;span&gt;കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്കുപിന്നിലെ ഗൂഢാലോചനയും സാമ്പത്തിക-വിദേശ ഇടപെടലും അന്വേഷിച്ച പൊലീസ് സംഘത്തിന്റെ തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാദാപുരം നരിക്കാട്ടേരിയില്‍ ബോംബ് ഉണ്ടാക്കുകയായിരുന്ന അഞ്ച് മുസ്ലിംലീഗുകാര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥന്റെ കീഴിലാണ്. രണ്ടന്വേഷണവും അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ് സ്ഥലംമാറ്റം. കലാപത്തില്‍ പങ്കുവഹിച്ചവരെയും സഹായിച്ചവരെയും സംരക്ഷിക്കുന്ന നിലപാടിന് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടി സര്‍ക്കാരും. സഖ്യകക്ഷിയായ ലീഗിന്റെ സമ്മര്‍ദത്തിനും ഇടപെടലിനും വഴങ്ങിയാണ് ഈ നടപടി. ഇത് സര്‍ക്കാര്‍ ഉടന്‍ തിരുത്തണം- പിണറായി വാര്‍ത്താലേഖകരോടു പറഞ്ഞു. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ സംശയങ്ങളും ആശങ്കയും ഉയരുകയുണ്ടായി. ഇതേപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ വിദേശ-സാമ്പത്തിക ഇടപാടും തീവ്രവാദ ബന്ധവുമെല്ലാം കണ്ടെത്താന്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ , രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി ഇതംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചത്. അത്തരമൊരു സംഘത്തെ ഇല്ലാതാക്കി അന്വേഷണം തകര്‍ക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്. ഒരു സമുദായത്തെ പ്രതിചേര്‍ക്കുംവിധം ഇ-മെയില്‍ ചോര്‍ത്താനുണ്ടായ ശ്രമത്തെപ്പറ്റി തുറന്നുപറയേണ്ടത് മുഖ്യമന്ത്രിയാണ്. ആഭ്യന്തരമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ അറിവും അനുമതിയുമില്ലാതെ ഒരുയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും ഇത്തരമൊരു നടപടി സ്വീകരിക്കില്ല. തീവ്രവാദപ്രവര്‍ത്തനം ലാഘവത്തോടെ കാണേണ്ടതല്ല. എന്തെങ്കിലും കേട്ടയുടന്‍ ഇ-മെയില്‍ പരിശോധിച്ചത് ശരിയല്ല. ഇതിന് പൊലീസിന് അനുമതി നല്‍കിയിരുന്നോ എന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കേണ്ടത്. ഒരു പ്രത്യേക സമുദായത്തെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്നത് വാര്‍ത്തയാക്കിയാല്‍ അത് മതസ്പര്‍ധയാകുമെന്ന ലീഗിന്റെ അഭിപ്രായം ശരിയല്ല. മതസ്പര്‍ധയുണ്ടാക്കുംവിധം കാര്യങ്ങള്‍ കൊണ്ടെത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തമാണ് പ്രകടിപ്പിക്കേണ്ടത്. തീവ്രവാദപ്രവര്‍ത്തനം ഏതുവിഭാഗത്തിന്റെതായാലും അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണ്. സംസ്ഥാനത്ത് ഇത്തരം ശക്തികളുടെ പ്രവര്‍ത്തനം തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജാഗ്രതയോടെ, മാതൃകാപരമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ , തീവ്രവാദത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. മലേഗാവ്, സംഝോത, മക്കാമസ്ജിദ് സ്ഫോടനങ്ങള്‍ ഹിന്ദുത്വശക്തികള്‍ സംഘടിപ്പിച്ചതാണ്. സംഘപരിവാറിനും ഇത്തരം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ജമാഅത്തെ ഇസ്ലാമിയുമായി സിപിഐ എമ്മിന് അടിസ്ഥാനപരമായി ഭിന്നതയുണ്ടെന്നും ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു. &lt;/span&gt;&lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; text-align: -webkit-auto; "&gt;&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-8028327236100502342?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/8028327236100502342/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=8028327236100502342' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/8028327236100502342'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/8028327236100502342'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2012/01/blog-post.html' title='മാറാട്: പൊലീസ് തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാന്‍ - പിണറായി...'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-wXslYLB-kNg/Tx0CliOYyII/AAAAAAAAB18/IfwfjlbRDJ0/s72-c/pina123.bmp' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-2609497079048566999</id><published>2011-12-29T10:39:00.000+04:00</published><updated>2011-12-29T10:44:49.560+04:00</updated><title type='text'>പ്രവാസികളുടെ പേരില്‍ നടത്തുന്ന മാമാങ്കമാണു ഗ്ലോബല്‍  N R K  മീറ്റ് 2011.</title><content type='html'>&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;പ്രവാസികളുടെ പേരില്‍ നടത്തുന്ന മാമാങ്കമാണു ഗ്ലോബല്‍ N R K മീറ്റ് 2011. &lt;br /&gt;&lt;/strong&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;നാരായണന്‍ വെളിയംകോട്&lt;br /&gt;&lt;/strong&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പ്രവാസി പ്രശ്നങളോട് മുഖം തിരിച്ച് നില്‍ക്കുന്ന കേരള സര്‍ക്കാര്‍ പ്രവാസികളുടെ പേരില്‍ നടത്തുന്ന മാമാങ്കമാണു ഡിസംബര്‍ 28 ,29 തയ്യതികളില്‍ നടത്തുന്ന ഗ്ലോബല്‍ N R K മീറ്റ് 2011. പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്ന ഗള്‍ഫ് മേഖലയെ പാടെ അവഗണിച്ചാണു ഈ സമ്മേളനം നടത്തുന്നത്...ഏറെ പാടുപെട്ട് പണിയെടുത്ത് കിട്ടുന്ന തുച്ഛവരുമാനത്തില്‍ മിച്ചം വെച്ച് നാട്ടിലേക്ക് പണം അയച്ച് നാടിന്റെ സാമ്പത്തിക വ്യവസ്ഥക്ക് താങും തണലുമായി നില്ല്ക്കുന്ന ഇവരുടെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ കാര്യമായ ശ്രമങള്‍ ഒന്നും നടന്നിട്ടില്ല.കേരളത്തിന്റെ വികസനത്തിന്ന് ആത്മാര്‍ത്ഥമായ സഹായം ചെയ്തിട്ടുള്ള ഈ ജനവിഭാഗത്തിന്റെ ആവശ്യങളും അവകാശങളും അധികാരി വര്‍ഗ്ഗം എന്നും അവഗണിച്ചിട്ടേയുള്ളു..ഗള്‍ഫ് മേഖലയില്‍ വര്‍ഷങളായി പണിയെടുക്കുന്ന സാധരണക്കാരായ പ്രവാസികളുടെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ ഗൗരവമായ ചര്‍ച്ച നടത്തുന്നതിന്ന് കേന്ദ്ര സര്‍ക്കാറോ കേരള സര്‍ക്കാറൊ ഇതു വരെ തയ്യാറാകാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണു. എന്നാല്‍ പ്രശ്നങളും പ്രയാസങളും അനുഭവിക്കുന്ന ലക്ഷോപല്‍ഷം പ്രവാസി മലയാളികള്‍ക്ക് നെരെ കൊഞ്ഞനം കുത്തുന്ന നടപടിയാണു സമ്പന്നരായ പ്രവാസികളെ മാത്രം വിളിച്ചിരുത്തി നടത്തുന്ന ഈ കോപ്രായങള്‍...പ്രവാസികളെ ഇവിടെയും നാട്ടിലും ചൂഷണം ചെയ്ത് തടിച്ച് കൊഴുത്തവര്‍ , അവരുടെ കീഴില്‍ പണിയെടുക്കുന്നരെ പത്തും പന്ത്രണ്ടും മണിക്കൂര്‍ പണിയെടുപ്പിച്ച് കൃത്യമായി ശമ്പളം പോലും കോടുക്കാത്തവരാണു ഈ മീറ്റില്‍ എത്തുന്നവരില്‍ അധികപേരും. ഗള്‍ഫ് രാജ്യങളില്‍ അടക്കം ഇവരുടെ കിഴില്‍ പണിയെടുക്കുന്നവര്‍ക്ക് അതാത് രാജ്യങളിലെ ലേബര്‍ നിയമങള്‍ അടക്കം കാറ്റില്‍ പറത്തിക്കൊണ്ടാണു ക്രൂരമായ ചൂഷണത്തിന്ന് വിധേയരാക്കുന്നത്...ഹജ്ജ് പെരുന്നാള്‍ ദിവസം പോലും രാവിലെ ഒന്ന് നമസ്കരിക്കാന്‍ പോകാന്‍ അനുവാദം കൊടുക്കാത്ത മലയാളി " മൊതലാളി "മാര്‍ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം അറിയുമ്പോഴാണു ക്രൂരതയുടെ ഗൗരവം മനസ്സിലാകുക...കേരളത്തിലെ തൊഴിലില്ലായ്മ അല്ലെങ്കില്‍ നാട്ടില്‍ തൊഴിലെടുക്കാന്‍ തയ്യാറാകാത്ത മനോഭവത്തെ ശരിക്കും ചൂഷണം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നു.&lt;br /&gt;&lt;br /&gt;കേരളത്തിലെ സമ്പദ് ഘടനയെ താങി നിര്‍ത്തുകയും വികസന പ്രക്രിയയില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുള്ള ഗള്‍ഫ് മലയാളികളുടെ ജീവല്‍ പ്രശ്നങളോട് അനിഭാവപൂര്‍ണമായ നിലപാട് സര്‍ക്കാര്‍ സ്വികരിക്കേണ്ടിയിരിക്കുന്നു &lt;br /&gt;പ്രവാസി മലയാളി കാലങളായി ആവ്ശ്യപ്പെടുകയും ഇന്നും പരിഹാരം കാണാന്‍ അധികൃതരും പൊതുസമൂഹവും വൈമുഖ്യം കാണിക്കുകയും ചെയ്യുന്ന പ്രശ്നങളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയാണു.അതില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നതാണു യാത്ര പ്രശ്നങള്‍ ,ഇമിഗ്രേഷന്‍ നിയമപ്രശ്നങള്‍, പുനരധിവാസ പ്രശ്നങള്‍ തുടങിയവ&lt;br /&gt;&lt;br /&gt;1. ഗള്‍ഫ്കേരള സെക്ടറില്‍ മറ്റു സെക്ടറുകളെ അപേക്ഷിച്ച് ഈടാക്കുന്ന അമിത വിമാനയാത്രാ കൂലി കുറയ്ക്കുകയും, യൂസേഴ്സ് ഫീയും സര്‍വ്വീസ് നികുതിയും നിര്‍ത്തലാക്കുകയും ചെയ്യുക.&lt;br /&gt;&lt;br /&gt;&lt;br /&gt;2 . സ്ഥാനപതി കാര്യാലയങ്ങളോട് ചേര്‍ന്ന് സൌജന്യ നിയമ സഹായ സെല്‍ തുടങ്ങുക.&lt;br /&gt;&lt;br /&gt;3. ഇന്ത്യാ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഹോസ്പിറ്റലുകള്‍ സ്ഥാപിക്കുക.&lt;br /&gt;&lt;br /&gt;&lt;br /&gt;4. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ തുക 2000 ആയി വര്‍ദ്ധിപ്പിക്കുകയും അംഗമായി ചേരാനുള്ള പ്രായപരിധി 60 ആക്കുകയും ചെയ്യുക.&lt;br /&gt;&lt;br /&gt;&lt;br /&gt;5. പൊതു വ്യവസായ വികസനത്തിന് പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തുകയും ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയവരുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തുകയും ചെയ്യുക. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഉതകും വിധത്തില്‍ നിക്ഷേപ സൌഹൃദാന്തരീക്ഷം വളര്‍ത്തിയെടുക്കുക.&lt;br /&gt;&lt;br /&gt;&lt;br /&gt;6. വിദേശത്ത് ജോലിയന്വേഷിച്ചു പോകുന്നവര്‍ക്ക് അതാതു രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളും സംസ്കാരവും പരിചയപ്പെടുത്തുന്നതിന് ആവശ്യമായ വിവരങ്ങളടങ്ങുന്ന ഒരു ഒമിറ ആീീസ നല്‍കുകയും ഹ്രസ്വകാല കോഴ്സുകളില്‍ നിര്‍ബ്ബന്ധമായും പങ്കെടുപ്പിക്കുകയും ചെയ്യുക.&lt;br /&gt;&lt;br /&gt;&lt;br /&gt;7. ഗള്‍ഫ് രാജ്യങളില്‍ മറണപ്പെടുന്ന മലയാളികൗടെ ശവശരീരം നാട്ടിലെത്തിക്കുന്നതിന് സ്ഥാനപതി കാര്യാലയങ്ങളോട് ചേര്‍ന്ന് എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് സെല്‍ ആരംഭിക്കുക.&lt;br /&gt;&lt;br /&gt;&lt;br /&gt;8. നോര്‍ക്കയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ജില്ലകള്‍തോറും സെല്ലുകള്‍ ആരംഭിക്കുകയും ഗള്‍ഫിലെ ഇടപെടല്‍ ശക്തമാക്കുകയും ചെയ്യുക.&lt;br /&gt;&lt;br /&gt;&lt;br /&gt;കേരളത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയില്‍ നിസ്തൂല സേവനങ്ങള്‍ ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കും കേരളത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതിന്ന് അവസരമുണ്ടാകേണ്ടതുണ്ട്.&lt;br /&gt;അതിനായി ചില ആവശ്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;1. കേരള അസംബ്ളിയിലേക്ക് പ്രവാസി പ്രതിനിധികളെ (ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയെ¶ പോലെ) നോമിനേറ്റ് ചെയ്യുക.&lt;br /&gt;&lt;br /&gt;2. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഫോക്ലോര്‍ അക്കാദമി തുടങ്ങിയ സര്‍ക്കാര്‍ ബോഡികളിലേക്ക് പ്രവാസി പ്രാതിനിധ്യം ഉറപ്പാക്കുക.&lt;br /&gt;&lt;br /&gt;വിദ്യാഭ്യാസ മേഖല.&lt;br /&gt;&lt;br /&gt;രാജ്യം വിദ്യാഭ്യാസ രംഗത്ത് കൈവരിക്കുന്ന കുതിപ്പുകള്‍ പൊതുവില്‍, മാനവ വിഭവശേഷിയുടെ കുതിപ്പിന്ന് കുടിയേറ്റ സമൂഹത്തിന്റെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്..&lt;br /&gt;എന്നാല്‍ ഈ വളര്‍ച്ചയുടെ ഗുണപരമായ നേട്ടങ്ങള്‍ പ്രവാസ ലോകത്തെ ബഹുഭൂരിപക്ഷത്തിനും കരഗതമാവുന്നില്ല.. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആഭ്യന്തര സ്രോതസ്സുകള്‍ വികാസം കൊള്ളുന്നതിനനുസൃതമായി പ്രവാസി സമൂഹത്തിനും അതിന്റെ ഗുണഫലങ്ങളും ക്രിയാത്മക തലത്തിലുള്ള പങ്കാളിത്തവും സാധ്യമാകുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;1. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ഫലപ്രദമായ പങ്കാളിത്തം പ്രവാസി മലയാളികള്‍ക്ക് ഉറപ്പു നല്‍കുകയും മക്കളുടെ വിദ്യാഭ്യാസം, ഭാവി മൂലധന നിക്ഷേപം തുടങ്ങിയ രംഗങ്ങളില്‍ അര്‍ഹമായ സാദ്ധ്യതകള്‍ തുറന്നു നല്‍കുകയും വേണം. സര്‍ക്കാരിന്റെ നിയന്ത്രണവും സാമൂഹ്യ പ്രതിബദ്ധതയും സംരഭങ്ങളുടെ പൊതു സ്വീകാര്യതയെ വര്‍ദ്ധിപ്പിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;2. സ്കൂളുകളും പ്രൊഫഷണല്‍ കോളേജ് അടക്കം അദ്ധ്യയന മേഖലയില്‍ പ്രവാസികളുടെ നിക്ഷേപ സാദ്ധ്യതകള്‍ കണ്ടെത്തുകയും ത്വരിതപ്പെടുത്തുകയും വേണം.&lt;br /&gt;&lt;br /&gt;3. സ്ഥാപനങ്ങളുടെ ഭരണ സംവിധാനം ട്രസ്റ്റിന്റേയോ സഹകരണ സംഘത്തിന്റേയോ മാതൃകകള്‍ സ്വീകരിച്ചു കൊണ്ടാവാം.നിര്‍ദ്ധിഷ്ട സ്ഥാപനങ്ങളില്‍ വിശേഷിച്ചും പ്രവാസികളുടെ മക്കള്‍ക്ക് മതിയായ സംവരണം നിയമ വിധേയമാക്കണം.&lt;br /&gt;&lt;br /&gt;&lt;br /&gt;4. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ പ്രവാസികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് കിട്ടുന്നവിധം നിക്ഷേപങ്ങള്‍ കണ്ടെത്തണം.&lt;br /&gt;&lt;br /&gt;&lt;br /&gt;5. വിദ്യാഭ്യാസ മേഖലയില്‍ വാണിജ്യ വല്‍ക്കരണം ഏതാണ്ടിന്ന് പൂര്‍ണ്ണമാണ്. അതിനാല്‍, വിശേഷിച്ചും ദരിദ്ര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തു¶തിനായി തെരഞ്ഞെടുത്ത സ്കൂളുകള്‍ ദത്തെടുത്തു ഉച്ചഭക്ഷണം, അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള സംവിധാനമുണ്ടാക്കണം.. ഇതിനു പ്രവാസി സംഘടനകളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്താം.&lt;br /&gt;&lt;br /&gt;&lt;br /&gt;6. ആധുനീകരണവും, മത്സരാധിഷ്ടിതവുമായ വിദ്യാഭാസവും, തൊഴില്‍ കമ്പോളവും, ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ കണ്ടെത്താനുള്ള ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്.&lt;br /&gt;അതിനാല്‍ വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി തൊഴിലധിഷ്ടിത/സാങ്കേതിക വിദ്യയിലധിഷ്ടിതമായ കോഴ്സുകളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കണം.&lt;br /&gt;&lt;br /&gt;&lt;br /&gt;7. ഗള്‍ഫ് മേഖലയില്‍, പൊതുവില്‍, അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. അതിനാല്‍ ഇന്ത്യന്‍ സിലബസുകള്‍ പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാഠ പുസ്തകങ്ങളുടെ ലഭ്യത ഒരു വിഘ്നമാകുന്നു. കാലവിളംബം ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലുകളെടുക്കണം.&lt;br /&gt;&lt;br /&gt;&lt;br /&gt;8. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകളുടെ അഫിലിയേഷനുകള്‍ എളുപ്പമാക്കുകയും, ഓപ്പണ്‍ യൂണിവേഴ്സിറ്റി സംവധാനം വിപുലപ്പെടുത്തുകയും, തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന ഹ്രസ്വകാല കോഴ്സുകള്‍ ഗള്‍ഫിലും സാധ്യമാക്കാന്‍ ശ്രമിക്കണം. എംബസി, കോണ്‍സുലേറ്റുകള്‍ എ¶ിവയുടെ സേവനം ഈ തുറകളില്‍ അര്‍ത്ഥവത്താകും.&lt;br /&gt;&lt;br /&gt;&lt;br /&gt;9. ഗള്‍ഫ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് നാട്ടിലുള്ളപോലെ ഇന്‍സര്‍വീസ്് കോഴ്സുകള്‍ ഏര്‍പ്പാട് ചെയ്യുക. നാട്ടില്‍നിന്ന് ഇതിനായെത്തുന്ന വിദഗ്ദര്‍ക്കുള്ള യാത്രാചിലവ് ഇവിടുത്തെ മാനേജ്മെന്റുകളില്‍ നിന്ന് ഈടാക്കണം.&lt;br /&gt;&lt;br /&gt;&lt;br /&gt;10. എന്‍ അഎ ഐ ക്വോട്ടയില്‍ അമിത ഫീസ് ഈടാക്കു¶ത് നിര്‍ത്തലാക്കുക.&lt;br /&gt;&lt;br /&gt;&lt;br /&gt;11. ഐ ഐ ടി ,ഐ ഐ എം കോഴ്സുകള്‍ക്ക് ഗള്‍ഫില്‍ എന്‍ട്രന്‍സ് ടെസ്റ്റ് സെന്ററുകള്‍ തുടങ്ങുക.&lt;br /&gt;കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കേകാര്യങ്ങള്‍&lt;br /&gt;&lt;br /&gt;1. കേരളത്തിലെ പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ക്ഷേമ പദ്ധതി ഏര്‍പ്പെടുത്തുക.&lt;br /&gt;&lt;br /&gt;2. പ്രവാസി വോട്ടവകാശം ഫലപ്രദവും സാര്‍വ്വത്രികവുമാക്കുന്നതിന് ചട്ടങ്ങള്‍ ലഘൂകരിക്കുക.&lt;br /&gt;&lt;br /&gt;3. ഭാഷാപരമായ ജനസംഖ്യാ അനുപാതത്തിനനുസരിച്ച് രാജ്യസഭയിലേക്ക് വിദേശ ഇന്ത്യക്കാരുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്യുക.&lt;br /&gt;&lt;br /&gt;ഇതില്‍ ഉന്നയിച്ചിട്ടുള്ള ആവശൃങ്ങള്‍ കഴിഞ്ഞ ഫേബ്രുവരിയില്‍ ദുബായില്‍ ദല സംഘടിപ്പിച്ച പ്രവാസി സമ്മേനം ചര്‍ച്ച ചെയ്ത് കേരളത്തിലെ രാഷ്ട്രീയ മുന്നണികള്‍ അവരുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും ഭരണത്തില്‍ വരുന്ന മുന്നണി സംസ്ഥാനത്തിന്റ അധികാരപരിധിയില്‍ വരുന്നത് നടപ്പാക്കുകയും കേന്ദ്രത്തിന്റെ പരിധിയില്‍വരുന്നവ അവിടെ സമ്മര്‍ദ്ദം ചെലുത്തി നടപ്പില്‍വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കുകയുണ്ടായിട്ടുണ്ട്. ഒരിക്കല്‍ കൂടി കേരള സര്‍ക്കാന്റെയും കേരളിയ സമൂഹത്തിന്റെയും മുന്നില്‍ ഞങള്‍ അവതരിപ്പിക്കുന്നു.... &lt;br /&gt;.&lt;br /&gt;നാരായണന്‍ വെളിയംകോട്.ദുബായ്. &lt;/span&gt;&lt;a href="mailto:050-6579581.kunnth12@gmail.com" target="_blank"&gt;&lt;span style="font-size:130%;"&gt;050-6579581.kunnth12@gmail.com&lt;/span&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-2609497079048566999?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/2609497079048566999/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=2609497079048566999' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/2609497079048566999'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/2609497079048566999'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/12/n-r-k-2011.html' title='പ്രവാസികളുടെ പേരില്‍ നടത്തുന്ന മാമാങ്കമാണു ഗ്ലോബല്‍  N R K  മീറ്റ് 2011.'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-8032048287628218413</id><published>2011-09-22T10:45:00.002+04:00</published><updated>2011-09-22T10:50:13.665+04:00</updated><title type='text'>കേരളം പനിച്ച് വിറച്ച് മരിക്കുമ്പോള്‍   മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ദില്ലിയിലേക്ക് പറന്നത് മനുഷ്യത്ത രഹിതമായ പ്രവര്‍ത്തി</title><content type='html'>&lt;div align="center"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;കേരളം പനിച്ച് വിറച്ച് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ദില്ലിയിലേക്ക് പറന്നത് മനുഷ്യത്ത രഹിതമായ പ്രവര്‍ത്തി.&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;div align="left"&gt;&lt;br /&gt;&lt;/div&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 437px; DISPLAY: block; HEIGHT: 367px; CURSOR: hand" id="BLOGGER_PHOTO_ID_5655071780094826658" border="0" alt="" src="http://2.bp.blogspot.com/-3wyx8KvroCA/TnrZ0nfjWKI/AAAAAAAAB10/5eu9IKbXkRY/s320/chandy.jpg" /&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;br /&gt;&lt;p align="center"&gt;&lt;strong&gt;&lt;span style="font-size:180%;color:#330099;"&gt;ഇതാണു സുതാര്യഭരണം.ജനം മരിക്കുമ്പോള്‍ ഉല്ലാസയാത്ര&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;തിരു: എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ പിടിയില്‍ കേരളം. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. മതിയായ ചികിത്സയും മരുന്നും ലഭിക്കാതെ രോഗബാധിതര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരിച്ചുവീഴുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും പൂര്‍ണമായി നിലച്ചു. ആശുപത്രികളില്‍ രോഗബാധിതര്‍ തിങ്ങിനിറയുമ്പോഴും കൂട്ടത്തോടെ മരിക്കുമ്പോഴും ആരോഗ്യവകുപ്പ് ജാഗ്രതയോടെ ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണത്തിലും ചികിത്സയിലും വരുത്തിയ ഗുരുതര വീഴ്ചയാണ് മരണനിരക്ക് ഉയരാനും രോഗബാധിതരുടെ എണ്ണം ഭീതിദമായ തോതില്‍ വര്‍ധിക്കാനും ഇടയാക്കിയത്. സ്ഥിതിഗതി അത്യന്തം സങ്കീര്‍ണമായിട്ടും ഇതിന്ന് കാര്യമായ യാതൊരു പരിഹാരവും കാണാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും 13 മന്ത്രിമാരും ഡല്‍ഹിയിലേക്ക് പറന്നിരിക്കുന്നു....കേരളത്തിന്റെ വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വയലാര്‍ രവി ഏ കെ ആന്റണി കെ വി തോമാസ് ,മുല്ലപ്പള്ളി രാമചന്ദ്രന്‍ , വേണുഗോപാല്‍ തുടയവരെ കാണാനെന്ന പേരിലാണ് മന്ത്രിമാര്‍ കൂട്ടത്തോടെ പോയതെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യലാണ് മുഖ്യ അജന്‍ഡ. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെ കാണാനും ഡല്‍ഹിക്ക് പോയാലെ ഉമ്മന്‍ ചാണ്ടീക്ക് സമാധാനമുള്ളു...കേരളം പനിച്ച് വിറച്ച് നിരവധിപേരുകള്‍ മരിക്കുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നത്തിന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ദില്ലിയിലേക്ക് പറന്നത് മനുഷ്യത്ത രഹിതമായ പ്രവര്‍ത്തിയാണു.&lt;br /&gt;മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും 13 മന്ത്രിമാരും ഡല്‍ഹിയിലേക്ക് പറന്നു. കേരളത്തിന്റെ വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനെന്ന പേരിലാണ് മന്ത്രിമാര്‍ കൂട്ടത്തോടെ പോയതെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യലാണ് മുഖ്യ അജന്‍ഡ. കെപിസിസി പ്രസിഡന്റും ഡല്‍ഹിക്ക് പോയിട്ടുണ്ട്. പ്രധാനമന്ത്രിയും ധനമന്ത്രിയുമായാണ് ചര്‍ച്ചയെന്നാണ് പറഞ്ഞിരുന്നതെങ്കിലും രണ്ടുപേരും അവിടെയില്ല. അതുകൊണ്ട് ഒരുതവണ കൂടി പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-8032048287628218413?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/8032048287628218413/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=8032048287628218413' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/8032048287628218413'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/8032048287628218413'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/09/blog-post_22.html' title='കേരളം പനിച്ച് വിറച്ച് മരിക്കുമ്പോള്‍   മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ദില്ലിയിലേക്ക് പറന്നത് മനുഷ്യത്ത രഹിതമായ പ്രവര്‍ത്തി'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-3wyx8KvroCA/TnrZ0nfjWKI/AAAAAAAAB10/5eu9IKbXkRY/s72-c/chandy.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-5518571227802818273</id><published>2011-09-20T23:05:00.001+04:00</published><updated>2011-09-20T23:07:13.569+04:00</updated><title type='text'>യുഡിഎഫിന്റെ ശത്രുക്കളോ ആദിവാസികള്‍</title><content type='html'>&lt;div align="justify"&gt;&lt;br /&gt;&lt;a style="FONT-SIZE: 21px; COLOR: #0d67b3; TEXT-DECORATION: none" href="http://www.deshabhimani.com/editorialcontent.php?id=63075"&gt;യുഡിഎഫിന്റെ ശത്രുക്കളോ ആദിവാസികള്‍&lt;/a&gt;&lt;br /&gt;&lt;br /&gt;വയനാട്ടിലെ ആദിവാസികളോടുള്ള യുഡിഎഫിന്റെ ശത്രുതാപരമായ സമീപനം പുതിയതല്ല. പഴയതിന്റെ തുടര്‍ച്ച മാത്രമാണ്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ ആദിവാസികള്‍ കുടില്‍കെട്ടി താമസിച്ചു. അവര്‍ക്ക് അഞ്ചേക്കര്‍വീതം ഭൂമി നല്‍കാമെന്ന് ഉറപ്പുനല്‍കി കോല്‍ക്കളി കളിച്ച്, പാട്ടുംപാടി സമരം അവസാനിപ്പിച്ചു. പിന്നീടാണ് മുത്തങ്ങ വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ വീണ്ടും കുടില്‍കെട്ടി മൂന്നുമാസം താമസിച്ചത്. പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് അവരെ ഇറക്കിവിട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ , ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ ആദിവാസിയെ വെടിവച്ചു കൊന്നത് ഈ ഒഴിപ്പിക്കലിനോട് അനുബന്ധിച്ചാണ്. ഒരു പൊലീസ് കോണ്‍സ്റ്റബിളും കൊല്ലപ്പെടുകയുണ്ടായി. മുത്തങ്ങയില്‍ കുടില്‍കെട്ടി താമസിച്ച ആദിവാസികളെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചതിന്റെ യഥാര്‍ഥചിത്രം കൈരളി ചാനല്‍ സമര്‍ഥമായി ഒപ്പിയെടുത്ത് ബഹുജന സമക്ഷം അവതരിപ്പിച്ചത് കണ്ടവരാരും മറന്നുകാണില്ല. ആദിവാസികളെ ഇത്ര ക്രൂരമായി തല്ലിച്ചതച്ചതിന് മറ്റൊരു ഉദാഹരണമില്ല.&lt;br /&gt;&lt;br /&gt;അടുത്ത ഘട്ടത്തിലാണ് ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ പോകട്ടെ, ഒരേക്കര്‍ ഭൂമിപോലും കൊടുക്കാതിരുന്നപ്പോള്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ തരിശുഭൂമിയില്‍ കുടില്‍കെട്ടി താമസിച്ചത്. 18 കേന്ദ്രങ്ങളില്‍ ഇങ്ങനെ കുടില്‍ കെട്ടുകയുണ്ടായി. യുഡിഎഫ് സര്‍ക്കാര്‍ അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നൂറുകണക്കിന് ആദിവാസി സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി കോഴിക്കോട്, കണ്ണൂര്‍ ജയിലുകളില്‍ അസാമാന്യ ധീരതയോടെ കഴിഞ്ഞുകൂടാന്‍ തയ്യാറായി. സ്വന്തം ജാമ്യത്തില്‍ ഇറങ്ങാന്‍പോലും അവര്‍ തയ്യാറായില്ല. ഒടുവില്‍ നിരുപാധികം വിട്ടയച്ചതിനെത്തുടര്‍ന്ന് അതേ സ്ഥലത്തുതന്നെ തിരികെ വന്നു താമസിച്ചു. ഇന്നും അവിടെത്തന്നെ താമസം തുടരുകയാണ്. യുഡിഎഫിന്റെ ആദിവാസി വിരുദ്ധ നിലപാടിന് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ആദിവാസി ക്ഷേമസമിതി പൂര്‍വാധികം ശക്തിപ്രാപിക്കുകയും അവരുടെ ഏക സംഘടന എന്ന നിലയില്‍ വിശ്വാസമാര്‍ജിക്കുകയുംചെയ്തു. വീരന്‍ജനതയുടെ നേതാക്കളായ വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ് കുമാര്‍ എംഎല്‍എയും സര്‍ക്കാര്‍ഭൂമി അന്യായമായി കൈവശം വച്ചുവരുന്നതായി കോടതിവിധിയിലൂടെ തെളിയിക്കപ്പെട്ടു. സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തുന്നതിനെതിരെ കടുത്ത ഭാഷയില്‍ തന്നെ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഈ ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കപ്പെട്ടു. എന്നാല്‍ , ആദിവാസികള്‍ക്ക് ലഭിക്കേണ്ട ഈ ഭൂമി വിതരണംചെയ്യാന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ തയ്യാറായില്ല. കൊട്ടിഘോഷിച്ച 100 ദിന പരിപാടിയിലും ഭൂമി വിതരണംചെയ്യുന്ന വിഷയം ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. കൈയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയത്തില്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ആദിവാസികള്‍ നിര്‍ബന്ധിതരായത് ഈ സാഹചര്യത്തിലാണ്. സെപ്തംബര്‍ 16ന് വയനാട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ വൈത്തിരി, കല്‍പ്പറ്റ, പനമരം എന്നീ കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പരിപാടി അനുസരിച്ച് കരിങ്കൊടി കാണിക്കാന്‍ ആദിവാസികളും ഇടതു പ്രവര്‍ത്തകരും തയ്യാറായി. കരിങ്കൊടി പ്രകടനം തികച്ചും സമാധാനപരമായിരുന്നു. പൊലീസിന്റെ ഇടപെടല്‍ ആവശ്യമായിരുന്നില്ല. എന്നിട്ടും ഒരു കേന്ദ്രത്തില്‍ പ്രകടനക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കരിങ്കൊടി കാണിക്കുന്നത് കേരളത്തില്‍ ആദ്യസംഭവമല്ല. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരളം സന്ദര്‍ശിച്ചപ്പോള്‍പോലും കരിങ്കൊടി കാണിച്ചിട്ടുണ്ട്. എന്നാല്‍ , വയനാട്ടില്‍ അസാധാരണമായ രീതിയിലാണ് വിറളിപിടിച്ച പൊലീസ് പ്രകടനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ഇടതുപ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കി. അതിലും വിചിത്രമായ സംഗതിയാണ് ആദിവാസി സ്ത്രീകളുടെ കച്ചയഴിപ്പിച്ചത്. വയനാട്ടിലെ ആദിവാസി സ്ത്രീകള്‍ ഉടുമുണ്ടിനു മീതെ കറുത്ത വസ്ത്രംകൊണ്ട് കച്ച മുറുക്കുന്ന പതിവുണ്ട്. സ്ത്രീകളുടെ ഉടുമുണ്ട് അഴിഞ്ഞുപോകാതിരിക്കാനുള്ള ഒരു കരുതല്‍കൂടിയാണ് അവര്‍ ധരിക്കുന്ന കച്ച. ഇത് സാമുദായിക ആചാരംകൂടിയാണ്. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ബലം പ്രയോഗിച്ച് ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ചതുവഴി അവരെ അപമാനിക്കുകയാണ് ചെയ്തത്. തികഞ്ഞ അഹങ്കാരവും ധിക്കാരവുമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത് തനി തെമ്മാടിത്തമല്ലാതെ മറ്റൊന്നുമല്ല.&lt;br /&gt;&lt;br /&gt;യുഡിഎഫ് ഭരണത്തില്‍മാത്രമേ അപഹാസ്യമായ ഇത്തരമൊരു നടപടി പ്രതീക്ഷിക്കാന്‍ കഴിയൂ. പ്രതിഷേധം ശമിപ്പിക്കാന്‍ നിരോധനാജ്ഞയുടെ മാര്‍ഗമാണ് ഒടുവില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്നലെ വയനാട്ടിലെ നൂറുകണക്കിനു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിഷേധത്തിന്റെ സ്വരംപോലും കേള്‍ക്കാന്‍ തയ്യാറാകാത്ത അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. ഇത് ജനാധിപത്യ ഭരണക്രമത്തിന് ഭീഷണിയാണ്. ഭരണാധികാരികളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന തന്നതാണ്. അത് കവര്‍ന്നെടുക്കാന്‍ ഉമ്മന്‍ചാണ്ടിയെ എന്നല്ല, ഒരു ഭരണാധികാരിയെയും അനുവദിച്ചുകൂടാ. ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധസ്വരം അലയടിച്ച് ഉയരേണ്ടതുണ്ട്.&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-5518571227802818273?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/5518571227802818273/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=5518571227802818273' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5518571227802818273'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5518571227802818273'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/09/blog-post_20.html' title='യുഡിഎഫിന്റെ ശത്രുക്കളോ ആദിവാസികള്‍'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-2733541708666478302</id><published>2011-09-15T16:29:00.000+04:00</published><updated>2011-09-15T16:30:54.198+04:00</updated><title type='text'>ഭാഷാസമര സ്മാരക മന്ദിരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ലീഗുകാര്‍ പിരിച്ചെന്നും പിരിച്ചെതെല്ലാം ലീഗുകാര്‍ തന്നെ മുക്കിയെന്നും ലീഗുകാര്‍</title><content type='html'>&lt;span style="font-size:180%;color:#006600;"&gt;&lt;strong&gt;ഭാഷാസമര സ്മാരക മന്ദിരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ലീഗുകാര്‍ പിരിച്ചെന്നും പിരിച്ചെതെല്ലാം ലീഗുകാര്‍ തന്നെ മുക്കിയെന്നും ലീഗുകാര്‍ .&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;മലപ്പുറം : മുസ്ലിം യൂത്ത്ലീഗ് ജില്ലാസമ്മേളനം നടക്കാനിരിക്കെ നിലവിലുള്ള ഭാരവാഹികള്‍ക്കെതിരെ ആരോപണവുമായി എതിര്‍പക്ഷം രംഗത്ത്. ഭാഷാസമര സ്മാരക മന്ദിരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചിട്ടും നിര്‍മാണം തുടങ്ങിയില്ലെന്ന ആരോപണമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ എതിര്‍വിഭാഗം ഉയര്‍ത്തുന്നത്. ഈ മാസം 17,18 തീയതികളിലാണ് ജില്ലാ സമ്മേളനം. നിലവിലെ യൂത്ത്്ലീഗ് ജില്ലാ പ്രസിഡന്റ് പി എ സലാം സെക്രട്ടറിയും ഇപ്പോഴത്തെ സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ജില്ലാ പ്രസിഡന്റുമായിരുന്ന 2004-05ലാണ് ഭാഷാസമര സ്മാരകത്തിന്റെ പേരില്‍ 18 ലക്ഷത്തോളം രൂപ പിരിച്ചത്. സ്മാരകം നിര്‍മിക്കാന്‍ അന്നത്തെ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ കോട്ടക്കുന്നില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു. 2005 ജൂലൈയില്‍ സ്മാരകത്തിന്റെ ശിലാസ്ഥാപനവും സമരപോരാളികളുടെ സംഗമവും സംഘടിപ്പിച്ചു. സംഗമത്തില്‍ പങ്കെടുത്ത നിരവധിപേര്‍ കെട്ടിട നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നു. ഷംസുദ്ദീന്‍ യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായതിനെ തുടര്‍ന്നാണ് സലാം പ്രസിഡന്റും കെ എം അബ്ദുള്‍ ഗഫൂര്‍ സെക്രട്ടറിയുമായി പുതിയ കമ്മിറ്റി നിലവില്‍ വന്നത്. എന്നാല്‍ ഏഴുവര്‍ഷം കഴിഞ്ഞിട്ടും സ്മാരകത്തിന്റെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ലെന്നാണ് ആരോപണം. നാല് തൂണുകള്‍ നിര്‍മിച്ചതൊഴിച്ചാല്‍ മറ്റ് പ്രവൃത്തികളൊന്നും നടന്നിട്ടില്ല. കെട്ടിടം നിര്‍മിക്കാന്‍ നഗരസഭയുടെ അനുമതി ലഭിക്കാത്തതാണ് നിര്‍മാണം വൈകാന്‍ ഇടയാക്കിയതെന്ന് പി എ സലാം "ദേശാഭിമാനി"യോട് പറഞ്ഞു. കോടതിയില്‍നിന്ന് അടുത്തിടെയാണ് അനുകൂല ഉത്തരവ് ലഭിച്ചത്. കെട്ടിടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുകമാത്രമാണ് ചെലവഴിച്ചത്. ബാക്കിതുക ബാങ്കിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം ഷാജി എംഎല്‍എയുടെ പിന്തുണയോടെയാണ് ഒരു വിഭാഗം സമ്മേളനത്തിന് തൊട്ടുമുമ്പ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ജനറല്‍ സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ പിന്തുണയ്ക്കുന്ന ഔദ്യോഗികപക്ഷത്തെ വെട്ടിലാക്കുകയാണ് ലക്ഷ്യം. നിലവിലുള്ള കമ്മറ്റിയെ പൂര്‍ണമായും മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് വിമതരുടെ ആവശ്യം. ഇതിനായി ഇവര്‍ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. എന്നാല്‍ മുസ്ലിംലീഗ് ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ നിലവിലെ കമ്മിറ്റിക്കുണ്ട്. സമ്മേളനത്തില്‍ എതിര്‍പക്ഷം വെല്ലുവിളി ഉയര്‍ത്താതിരിക്കാന്‍ കരുതലോടെയാണ് ഔദ്യോഗിക പക്ഷം നീങ്ങുന്നത്. സമ്മേളന തീയതി പ്രഖ്യാപിച്ചെങ്കിലും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന ജില്ലാ ജനറല്‍കൗണ്‍സില്‍ എന്ന് ചേരുമെന്ന് വ്യക്തമാക്കിയിട്ടില്ല. സമ്മേളനത്തിനുശേഷം തീയതി പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം പറയുന്നത്. എതിര്‍പക്ഷത്തിന്റെ സംഘടിത നീക്കം ഒഴിവാക്കാനാണിത്.&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-2733541708666478302?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/2733541708666478302/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=2733541708666478302' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/2733541708666478302'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/2733541708666478302'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/09/blog-post_15.html' title='ഭാഷാസമര സ്മാരക മന്ദിരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ലീഗുകാര്‍ പിരിച്ചെന്നും പിരിച്ചെതെല്ലാം ലീഗുകാര്‍ തന്നെ മുക്കിയെന്നും ലീഗുകാര്‍'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-5919657210124422730</id><published>2011-09-08T10:29:00.003+04:00</published><updated>2011-09-08T10:33:30.690+04:00</updated><title type='text'>എല്ലാ സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍</title><content type='html'>&lt;div&gt;&lt;strong&gt;&lt;span style="color:#cc0000;"&gt;&lt;span style="font-size:180%;"&gt;&lt;span style="color:#006600;"&gt;എല്ലാ സുഹൃത്തുകള്‍ക്കും &lt;span style="color:#ff0000;"&gt;ഹൃദയം &lt;/span&gt;നിറഞ്ഞ ഓണാശംസകള്‍&lt;/span&gt;.&lt;/span&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 503px; DISPLAY: block; HEIGHT: 278px; CURSOR: hand" id="BLOGGER_PHOTO_ID_5649872872459169762" border="0" alt="" src="http://3.bp.blogspot.com/-LUPnMLQw_LE/TmhhcXULb-I/AAAAAAAAB1s/EsGa4zgyG8c/s320/pookalam5.jpg" /&gt; &lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;പോന്നോണം വരവായി...പൂവിളിയുമായി..&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;മലയാളി മനസ്സില്‍ ഗൃഹാതുരമായ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി പൂവിളിയുമായി ഒരു പൊന്നോണം കൂടി വന്നിരിക്കുന്നു.പൊന്നിന് ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടില് മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം .ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള ത്രസിക്കുന്ന സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില്‍ പ്രത്യാശയുടെ പൊന്‍‌കിരണങള്‍ ഉയര്‍ത്തുന്നുണ്ട് . ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണസങ്കല്പ്പമിന്ന് മാറിക്കഴിഞിരിക്കുന്നു.കാര്‍ഷിക കേരളത്തില് പൊന്നിന് ചിങമാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള് നിറഞതായിരുന്നു. ചോരനിരാക്കി പാടത്തും പറമ്പിലും കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു. ഇടവപ്പാതിയിലെ തോരാത്ത പെരുമഴയും കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില് ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന് ചിങമാസം ,കാര്‍ഷിക കേരളത്തില് ഉത്സവത്തിന്റെ നാളുകളായിരുന്നു.എന്നാല് കര്‍ഷന്റെ പത്തായത്തില് നിറഞിരുന്ന നെല്ലും തൊടിയില്‍ നിറഞ്ഞിരുന്ന പൂക്കളും മനസ്സില് നിറഞിരുന്ന ആഹ്ലാദവും ഇന്ന് എങോ പോയിമറഞിരിക്കുന്നു.പോയകാലത്തിന്റെ മധുരസ്മരണകള് ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നുവിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല് നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു.എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില് അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന് ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു. അവശേഷിക്കുന്നതും വെട്ടിപ്പിടിക്കാന്‍ കഴുകണ്‍റ്റെ കണ്ണുമായി ഭൂമാഫിയ സംഘങള്‍ നാട്ടിന്‍ പുറങളില്‍ പോലും റോന്ത് ചുറ്റുകയാണുനമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന് പ്രക്രതിപോലും അതീവശ്രദ്ധയാണ് .പൂത്തുലഞു നില്‍ക്കുന്ന പൂമരങളും പുല്‍ച്ചെടികളും മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാക്കിയിരുന്നു.മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി ചൊരിയുമ്പോള് കുരുന്നു മനസ്സുകളില് ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു.പൂക്കളമൊരുക്കാന് പൂവറുക്കാന് കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള് നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് കുട്ടികളുടെ മനസ്സില് നിന്നുപോലും അത്തരം ആവേശം പടിയിറങിയിരിക്കുന്നു.ഗ്രമാന്തരങളില് പോലും പൂക്കളമൊരുക്കാന് പൂവറുക്കാന് പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല.ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള് ഇന്ന് എവിടെയോ പോയിമറഞിരിക്കുന്നു.പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന് മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു. മാവേലിയെ കോമാളിയാക്കാനാണു ഇന്ന് എല്ലാവരും ശ്രമിക്കുന്നത്.കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണസങ്കല്പം പോലും ഇന്ന് വികലമാക്കപ്പെട്ടിരിക്കുന്നു. ഓണം ഇന്ന് ഏറ്റവും മൂല്യമുള്ള വ്യാപരോത്സവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓണത്തേയും മാവേലിയേയും വിപണനം ചെയ്യാനുള്ള മത്സരമാണിന്ന് നടക്കുന്നത്.ഓഫറുകളും സൗജന്യങളും പ്രഖ്യാപിച്ച് മനുഷ്യരുടെ മനസ്സിളക്കി കടക്കെണിയൊരുക്കുന്നതില്‍ ഇവര്‍ വിജയം കാണുന്നു. ഓണത്തപ്പന്‍ മുതല്‍ ഓണ സദ്യവരെ തയ്യാര്‍ ചെയ്തുകൊടുക്കാന്‍ വന്‍‌കിട കച്ചവടക്കാര്‍ രംഗത്തുണ്ട്.ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രമായി മാറിയിരിക്കുന്നു.ഓണത്തിന്റെ വര്‍ണ്ണപൊലിമ ചാനലില്‍ കൂടി റിമോട്ടില്‍ വിരലമര്‍ത്തി ആസ്വദിക്കുകയാണു ഭൂരിഭാഗം ജനങളും. ഓണനാടും ആകെ ഇന്ന് മാറിയിരിക്കുന്നു.കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും അക്രമവും അഴിമതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.വഞ്ചനയും കാപട്യവും അഴിമതിയും സമൂഹത്തിന്റെ മുഖമുദ്രയായിമാറിയിരിക്കുന്നു.എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും സാധാരണക്കാരന്റെ ജീവിതത്തില് നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു .സര്‍ക്കാറിന്റെ സഹായമില്ലെങ്കില് ഓണമില്ലായെന്ന അവസ്ഥയാണിന്ന്.സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല് വിദ്വോഷവും പകയും അക്രമങളും നിത്യ സം‌ഭവമായി മാറിയിരിക്കുന്നു.വര്‍ഗ്ഗിയതയും തീവ്രവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങള്‍ നടക്കുന്നുണ്ട്. എല്ലാ മതങളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍‌വ്വം കുഴപ്പങളുണ്ടാക്കാന്‍ വര്‍ഗ്ഗിയ വാദികളും മതതിവ്രവാദികളും ശ്രമങള്‍ നടത്തുന്നുണ്ട് . വര്‍ഗ്ഗിയതയും മത തിവ്രവാദവും മലയാളത്തിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന ഉറച്ച തീരുമാനങളെടുക്കാന്‍ ജനങള്‍ തയ്യാറാകണം.കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങിച്ചും ആര്‍ഭാടങളും പൊങ്ച്ചങളും കാട്ടാന് ഒരുങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില് അഭയം തേടുകയാണ്.വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില് കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന് മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു.ദിനം പ്രതി നാട്ടില് നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങള് ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്.വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുകയും വൃദ്ധസദനങളില്‍ കൊണ്ട് ചെന്ന് തള്ളുകയും ചെയ്യുന്ന മക്കള് ,ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല് ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ , മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര് ,സ്വന്തം ചോ രയില് പിറന്ന പെണ്‍മക്കളെപ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്,പിഞ്ചുകുഞുങളെയും വൃദ്ധകളെയും പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യമൃഗങള്, കടക്കെണിയില് നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങളാണ് നമ്മുടെ നാട്ടില് നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്.. എന്നുമെന്നും ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാക്രിമിനല് മാഫിയയുടെയും ക്വോട്ടേഷന്‍ സംഘങളുടെയും വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു.നീതിപീഠവും നീതിപാലകരും ഭരണാധികാരികളും ഇവരുടെ ഒത്താശക്കാരായി മാറുന്നതോടെ പാവപ്പെട്ട ജനം നിസ്സഹരായി മാറുകയാണു.ഇതിനെല്ലാം അറിതിവരുത്താന് എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒത്തരുമയോടെ സഹായിച്ചും സഹകരിച്ചും കഴിഞിരുന്ന, ആ നന്മ നിറഞ മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?മനുഷ്യമനസ്സുകളില് നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും സാഹോദര്യവും പടിയിറങുമ്പോള് നമ്മള് പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങള് പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്.സമൂഹത്തില്‍ കൂട്ടായ്മകള്‍ കുറയുന്നു.വിഭാഗിയത,ജാതിമത ചേരിതിരിവുകള്‍,സഹകരണമില്ലായ്മ, മനുഷ്യര്‍ തമ്മിളുള്ള സ്നേഹത്തില്‍ സം‌ഭവിക്കുന്ന വിടവ് ,അഴിമതി , അക്രമങള്‍ ,വര്‍ഗ്ഗിയത , തീവ്രവാദം തുടങി മനുഷ്യരാശിക്ക് ഒരു തരത്തിലും ഗുണകരമല്ലാത്ത പ്രവണതകള്‍ ഏറിഏറി വരുകയാണു പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള് മനുഷ്യമനസ്സുകളില് സ്നേഹവും സഹോദര്യവും ഉണര്‍ത്താനും കാര്‍ഷികസമൃദ്ധിയിലേക്ക് മനസ്സുകൊണ്ടേങ്കിലും മടങിയെത്താനും നമുക്ക് സാധിച്ചങ്കില്‍ എന്ന് ആശിക്കുകയാണു .by Narayanan veliancode .Dubai .050 6579581.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-5919657210124422730?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/5919657210124422730/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=5919657210124422730' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5919657210124422730'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5919657210124422730'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/09/blog-post.html' title='എല്ലാ സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-LUPnMLQw_LE/TmhhcXULb-I/AAAAAAAAB1s/EsGa4zgyG8c/s72-c/pookalam5.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-5844955581624319205</id><published>2011-08-13T23:34:00.000+04:00</published><updated>2011-08-13T23:35:31.629+04:00</updated><title type='text'>മംഗളൂരു വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട്  എയര്‍ ഇന്ത്യയും വയലാര്‍ രവിയും കാണിക്കുന്ന്ത് കൊടുംക്രൂരത.</title><content type='html'>&lt;div align="justify"&gt;&lt;span style="font-size:180%;color:#990000;"&gt;&lt;strong&gt;മംഗളൂരു വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട് എയര്‍ ഇന്ത്യയും വയലാര്‍ രവിയും കാണിക്കുന്ന്ത് കൊടുംക്രൂരത.&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൊച്ചി/കാസര്‍കോട്: മംഗളൂരു വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതിവിധിക്കെതിരെ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അന്താരാഷ്ട്ര നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധിക്കെതിരെയാണ് ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. വിധി അംഗീകരിക്കുമെന്നും നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവിയുടെ വാഗ്ദാനം ഇതോടെ പാഴ്വാക്കായി. യാത്രചെയ്ത ക്ലാസ്, പരിക്കുകളുടെ വ്യാപ്തിയും സ്വഭാവവും, തൊഴില്‍ , പ്രായം എന്നിവ കണക്കിലെടുക്കാതെ ദുരന്തത്തിനിരയായ മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള വിധി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ . ദുരന്തത്തിനിരയായവര്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡപ്രകാരം 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നാണ് ജൂലൈ 20ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ ഉത്തരവിട്ടത്. 1999ലെ മോണ്‍ട്രിയല്‍ ഉടമ്പടിപ്രകാരം വിമാനാപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം എസ്ഡിആര്‍ (സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്-ഇന്ത്യയില്‍ ഇത് 75 ലക്ഷം രൂപ വരും) ലഭിക്കാന്‍ അവകാശമുണ്ടെന്നും അനുബന്ധ ഇന്ത്യന്‍ നിയമമായ 2009ലെ കാരിയേജ് ബൈ എയര്‍ നിയമത്തിലും ഇത് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വയലാര്‍ രവിയും എയര്‍ ഇന്ത്യ അധികൃതരും കോടതിവിധി നേരത്തെ സ്വാഗതം ചെയ്തിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം കാറ്റില്‍പറത്തിയ എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാരിനെകൂടി എതിര്‍കക്ഷിയാക്കിയാണ് വ്യാഴാഴ്ച ഡിവിഷന്‍ബെഞ്ചിന് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ ചൊവ്വാഴ്ച പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സര്‍ക്കാരിനെതിരെ കേസ് കൊടുക്കാന്‍ പാടില്ലെന്ന് 1995ലെ ഒഎന്‍ജിസി കേസില്‍ സുപ്രീംകോടതി വിധിയുണ്ട്. ഇത് ലംഘിച്ച് അപ്പീല്‍ നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയര്‍ന്നു. നഷ്ടപരിഹാരം പരമാവധി താമസിപ്പിച്ച് ബഹുരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയെ എയര്‍ ഇന്ത്യ സഹായിക്കുകയാണെന്നും ആക്ഷേപമുണ്ട്. റിട്ട. ജസ്റ്റിസ് എച്ച് ഡി നാനാവതിയാണ് അപ്പീല്‍ കേസിലും എയര്‍ ഇന്ത്യയുടെ അഭിഭാഷകന്‍ . 2010 മെയ് 22ന് നടന്ന ദുരന്തത്തില്‍ 158 പേരാണ് മരിച്ചത്്. ഇതുവരെ 62 പേരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കി. മന്ത്രിയുള്‍പ്പെടെയുള്ളവരുടെ വാക്കിനും വിലയില്ലാത്ത സാഹചര്യത്തില്‍ ഇനി ആരെ സമീപിക്കുമെന്ന ചിന്തയിലാണ് മരിച്ചവരുടെ ബന്ധുക്കള്‍ . &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-5844955581624319205?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/5844955581624319205/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=5844955581624319205' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5844955581624319205'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5844955581624319205'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/08/blog-post_5767.html' title='മംഗളൂരു വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട്  എയര്‍ ഇന്ത്യയും വയലാര്‍ രവിയും കാണിക്കുന്ന്ത് കൊടുംക്രൂരത.'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-8666764773673660324</id><published>2011-08-13T23:17:00.001+04:00</published><updated>2011-08-13T23:17:48.297+04:00</updated><title type='text'>മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം</title><content type='html'>&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#990000;"&gt;മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരംനല്‍കണമെന്ന വിധിക്കെതിരെ അപ്പീല്‍ പോയത് മനുഷ്യത്വരഹിതം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാസര്‍കോട്: മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആശ്രിതരുടെ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അപകടമുണ്ടായി 15 മാസം പിന്നിട്ടിട്ടും ദുരിതാശ്വാസത്തിന് തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും നടപടി മനുഷ്യത്വരഹിതമാണ്. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ , മരിച്ച മുഹമ്മദ് റാഫിയുടെ പിതാവ് കുമ്പള സ്വദേശി അബ്ദുല്‍സലാം നല്‍കിയ കേസിലാണ് 75 ലക്ഷം വീതം എല്ലാവര്‍ക്കും ഒരുമാസത്തിനുള്ളില്‍ നല്‍കാന്‍ ഹൈക്കോടതി വിധിച്ചത്. അപ്പീല്‍ പോകില്ലെന്നും തുക ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രി പറഞ്ഞിരുന്നു. എന്നിട്ടും എയര്‍ ഇന്ത്യ അപ്പീലുമായി പോയത് സഹായം പരമാവധി താമസിപ്പിക്കാനാണ്. ഇതില്‍ കടുത്ത പ്രതിഷേധവും ദുഃഖവുമുണ്ട്-ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്‍സി വൈസ് പ്രസിഡന്റ് എന്‍ എ സുലൈമാന്‍ , പ്രവാസിസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല, കലിംഗം നാരായണന്‍ , ഹബീബ് ഉള്ളാള്‍ , അബ്ദുല്‍സലാം കുമ്പള, പ്രമോദ് നീലേശ്വരം എന്നിവര്‍ പങ്കെടുത്തു. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-8666764773673660324?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/8666764773673660324/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=8666764773673660324' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/8666764773673660324'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/8666764773673660324'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/08/blog-post_13.html' title='മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-2810143043169811713</id><published>2011-08-13T23:05:00.000+04:00</published><updated>2011-08-13T23:06:16.011+04:00</updated><title type='text'>അഞ്ചാംപ്രതിയുടെ പ്രോസിക്യൂഷന്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു</title><content type='html'>&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;color:#990000;"&gt;അഞ്ചാംപ്രതിയുടെ പ്രോസിക്യൂഷന്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു..&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തിരു: പാമൊലിന്‍ കേസില്‍ അഞ്ചാംപ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അപേക്ഷ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ടതായി രേഖകള്‍ . ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടതായി രേഖകള്‍ വെളിപ്പെടുത്തുന്നു. യുഡിഎഫ് അധികാരത്തില്‍വന്ന് 22-ാംദിവസംതന്നെ മുഖ്യമന്ത്രി ഇതിനുള്ള ഉത്തരവിറക്കി. അഞ്ചാംപ്രതിയും അന്നത്തെ സപ്ലൈകോ എംഡിയുമായ ജിജി തോംസനെ 1988ലെ അഴിമതിനിരോധന നിയമം അനുസരിച്ച് പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടിയ കത്ത് പിന്‍വലിക്കാനായിരുന്നു നീക്കം. ഇക്കാര്യം മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജൂണ്‍ ഒമ്പതിന് ഉത്തരവിട്ടു. മന്ത്രിസഭയ്ക്കുള്ള കരടുകുറിപ്പ് ജൂണ്‍ 21ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അംഗീകരിച്ചു. അന്നുതന്നെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചെങ്കിലും മറ്റെന്തോ കാരണത്താല്‍ തീരുമാനം മാറ്റിവച്ചു. കേസില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കബളിപ്പിക്കലാണെന്ന് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ച കരടുകുറിപ്പ് വെളിവാക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ജിജി തോംസനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കിയത്. 2006 ഒക്ടോബര്‍ പത്തിന് 7561/96/ എന്ന നമ്പരിലുള്ള കത്ത് കേന്ദ്രത്തിന് അയച്ചു. എന്നാല്‍ , പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനെതിരെ ഒന്നാംപ്രതി കെ കരുണാകരന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കരുണാകരന്‍ അന്തരിച്ചതിനെതുടര്‍ന്ന് അപ്പീല്‍ തള്ളി. എട്ടാംപ്രതി പി ജെ തോമസ് വിരമിച്ചതിനാല്‍ അദ്ദേഹത്തെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി വേണ്ട. ജിജി തോംസണ്‍ സര്‍വീസില്‍ തുടരുന്ന സാഹചര്യത്തിലാണ് അനുമതി തേടിയത്. ജിജി തോംസനെ പ്രോസിക്യൂട്ടുചെയ്യുന്നത് വിവേകപൂര്‍ണമല്ലെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രിസഭായോഗത്തിനു സമര്‍പ്പിച്ച കരടുകുറിപ്പില്‍ പറയുന്നത്. കേന്ദ്രത്തിനു നല്‍കിയ കത്ത് പിന്‍വലിക്കുന്നതിനുപുറമെ കേസ് തുടരാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന നിര്‍ദേശവും നാല് പേജുള്ള കുറിപ്പിലുണ്ട്. വിജിലന്‍സ് ബി വകുപ്പില്‍നിന്ന് 7561/ബി ഒന്ന്/96 എന്ന ഫയല്‍ നമ്പരോടുകൂടിയാണ് മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ് തയ്യാറാക്കിയത്. മറ്റേതെങ്കിലും വകുപ്പുമായി ആലോചിച്ചിട്ടില്ലെന്നും ഇതില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി നേരിട്ടിടപെട്ടാണ് നടപടികള്‍ നീക്കിയതെന്ന് ഇതില്‍നിന്ന് വ്യക്തം. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമുതല്‍ മുഖ്യമന്ത്രിവരെ ഒരേദിവസം കുറിപ്പിന് അംഗീകാരം നല്‍കിയതും ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പ്പര്യം എടുത്തതിനു തെളിവാണ്. യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പാമൊലിന്‍ കേസ് വിചാരണ തടയാന്‍ നീക്കം ആരംഭിച്ചെന്നും ഇത് വ്യക്തമാക്കുന്നു. തുടരന്വേഷണം നടക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയ അപേക്ഷ പിന്‍വലിക്കാന്‍ നടപടി എന്നതും പ്രസക്തമാണ്. 2005ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ ഇത് റദ്ദാക്കി പ്രോസിക്യൂഷന് അനുമതി തേടി അപേക്ഷ നല്‍കി. ഇത് റദ്ദാക്കാനാണ് വീണ്ടും ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. പ്രോസിക്യൂഷന്‍ അനുമതി തടഞ്ഞ് കേസില്‍നിന്ന് തലയൂരാനായിരുന്നു ശ്രമം. ഒരു പ്രതിയെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി കിട്ടാതിരുന്നാല്‍ മറ്റു പ്രതികളുടെ വിചാരണയും നീളും. ഈ പഴുതില്‍ കേസ്തന്നെ ഇല്ലാതാക്കാനാണ് നോക്കിയത്.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-2810143043169811713?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/2810143043169811713/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=2810143043169811713' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/2810143043169811713'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/2810143043169811713'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/08/blog-post.html' title='അഞ്ചാംപ്രതിയുടെ പ്രോസിക്യൂഷന്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-7564786898813312270</id><published>2011-07-28T14:02:00.000+04:00</published><updated>2011-07-28T14:04:25.769+04:00</updated><title type='text'>വര്‍ഗീയകലാപത്തിന് തീകൊളുത്താന്‍ ശ്രമിച്ച  ലീഗിന്റെ തനിനിറം പുറത്തുവരുമെന്നായപ്പോള്‍  ജുഡിഷ്യല്‍ എന്‍‌ക്വയറി പിന്‍‌വലിച്ച്  ഓടി രക്ഷപ്പെടുന്നു.</title><content type='html'>&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;&lt;span style="color:#cc0000;"&gt;വര്‍ഗീയകലാപത്തിന് തീകൊളുത്താന്‍ ശ്രമിച്ച ലീഗിന്റെ തനിനിറം പുറത്തുവരുമെന്നായപ്പോള്‍ ജുഡിഷ്യല്‍ എന്‍‌ക്വയറി പിന്‍‌വലിച്ച് ഓടി രക്ഷപ്പെടുന്നു.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;കാസര്‍കോട് വെടിവയ്പ് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം ഇടയ്ക്കുവച്ച് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന രാഷ്ട്രീയ ഭീരുത്വവും ജുഡീഷ്യറിയോടുള്ള അവജ്ഞയുമാണുള്ളത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ലക്ഷക്കണക്കിനു രൂപ ചെലവിട്ട് നടത്തുന്ന ഒരു ജുഡീഷ്യല്‍ അന്വേഷണം ഭരണ ഇടപെടലിലൂടെ അവസാനിപ്പിക്കുന്നത്. ലീഗും യുഡിഎഫും ആവശ്യപ്പെട്ട് നടത്തിയ ജുഡീഷ്യല്‍ അന്വേഷണമാണ് ലീഗും യുഡിഎഫുംതന്നെ അവസാനിപ്പിക്കുന്നത് എന്നത് വിചിത്രമാണ്. ജുഡീഷ്യല്‍ അന്വേഷണം മുമ്പോട്ടുപോയാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ ലീഗ് നേതാക്കള്‍ പ്രതികളാകും എന്ന ബോധ്യമാണ് ഇത്തരത്തിലുള്ള ഇടപെടലിനു പിന്നിലുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുക; അന്വേഷണത്തില്‍ തങ്ങളുടെ പങ്ക് വെളിവാകുമെന്നു വരുമ്പോള്‍ അത് അവസാനിപ്പിക്കുക. ജനാധിപത്യ വ്യവസ്ഥിതിയും നിയമവ്യവസ്ഥയും നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകള്‍ അനുവദിച്ചുകൂടാ.&lt;br /&gt;&lt;br /&gt;2009 നവംബര്‍ 15നാണ് കാസര്‍കോട്ടെ പുതിയ ബസ്സ്റ്റാന്‍ഡിനു സമീപം ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ , കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കുള്ള സ്വീകരണത്തിന്റെ മറവില്‍ പ്രകോപനപരമായ പ്രസംഗങ്ങളും തുടര്‍ന്നുള്ള ലീഗ് അഴിഞ്ഞാട്ടവും നടന്നത്. കടകള്‍ തകര്‍ത്തും വഴിയാത്രക്കാരെ ആക്രമിച്ചും ലീഗ് നഗരത്തെ കലാപഭൂമിയാക്കി മാറ്റി. കത്തിക്കയറിയ വര്‍ഗീയ പ്രകോപന പ്രസംഗങ്ങള്‍ വര്‍ഗീയകലാപത്തിന് തീകൊളുത്തുമെന്നുവന്നു. അക്രമം നിയന്ത്രണാതീതമായപ്പോഴാണ് പൊലീസ് വെടിവച്ചത്. അപ്പോള്‍പ്പിന്നെ പൊലീസ് വെടിവയ്പിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനായി ശ്രമം. അന്വേഷണം നടത്തണമെന്നായി ലീഗ്. വെറും അന്വേഷണം പോര, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലായിരുന്നു. ഉടന്‍തന്നെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എം എ നിസാര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇത്രയുമായപ്പോഴാണ് അന്വേഷണം അപകടമാണെന്ന് ലീഗിന് തോന്നിയത്. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ കലാപത്തില്‍ ലീഗ് നേതാക്കള്‍ക്കുള്ള പങ്ക് പുറത്തുവരും. വര്‍ഗീയ പ്രകോപന സ്വഭാവമുള്ള പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളും മറ്റും ജുഡീഷ്യല്‍ കമീഷന്റെ മുമ്പാകെ എത്തിയിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;ലീഗ് സംഘങ്ങള്‍ തെരുവിലാകെ അക്രമം പടര്‍ത്തി അഴിഞ്ഞാടുന്നതിന്റെയും അവരെ കുഞ്ഞാലിക്കുട്ടിയടക്കം പ്രസംഗത്തിലൂടെ ഇളക്കിവിടുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ ടേപ്പിലുണ്ട്. കമീഷന്റെ റിപ്പോര്‍ട്ട് അന്തിമമായി തങ്ങള്‍ക്കുതന്നെ എതിരായി വരുമെന്ന് അവര്‍ അറിഞ്ഞു. കമീഷനെ നിയോഗിച്ചപ്പോഴോ, അതിന്റെ പരിഗണനാ വിഷയങ്ങള്‍ നിര്‍ണയിച്ചപ്പോഴോ ഒരു വിയോജിപ്പുമില്ലാതിരുന്ന ലീഗ്, അന്വേഷണം ശക്തമായി നീങ്ങുന്നുവെന്നു കണ്ടപ്പോള്‍ അന്ധാളിച്ചു. കമീഷനെ ബഹിഷ്കരിക്കുമെന്നായി. അന്വേഷണം അന്തിമഘട്ടത്തോടടുക്കുകയും താമസിയാതെ റിപ്പോര്‍ട്ട് വരുമെന്നാവുകയും ചെയ്തപ്പോള്‍ പരിഭ്രാന്തി വീണ്ടും വര്‍ധിച്ചു. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവരും. ആ സാധ്യത എങ്ങനെയും ഒഴിവാക്കണമെന്നായി ലീഗ്. ആ ആവശ്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമേല്‍ സമ്മര്‍ദമായി. ഒടുവിലിതാ ജുഡീഷ്യല്‍ അന്വേഷണത്തെ അപ്പാടെ പിന്‍വലിച്ചിരിക്കുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയെ അനുവദിക്കുന്നത് ഹൈക്കോടതിയാണ്. തോന്നുമ്പോള്‍ ജഡ്ജിയെ വിട്ടുകൊടുക്കണമെന്നു പറയാനും തോന്നുമ്പോള്‍ ജഡ്ജിയെ വേണ്ടെന്നു പറയാനും സ്വാതന്ത്ര്യമുണ്ടാകാം; പക്ഷേ, ലീഗിന്റെ കളിപ്പാവയല്ല കോടതി. ഇവിടെ ഏതായാലും സിറ്റിങ് ജഡ്ജിയല്ല അന്വേഷിച്ചത്. സിറ്റിങ് ജഡ്ജിയായിരുന്നെങ്കില്‍ കോടതിയിലെ ജോലികള്‍കൂടി ഇതുകൊണ്ട് വൈഷമ്യത്തിലായേനെ. ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവാക്കിയാണ്. ലക്ഷങ്ങളുടെ ചെലവുവരും. കുറെ ലക്ഷങ്ങള്‍ ചെലവിട്ടശേഷം അന്വേഷണം നിര്‍ത്തിവയ്ക്കുന്നത് ആ തുക പാഴാക്കിക്കളയുന്നതിനു തുല്യമാണ്. അന്വേഷണ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് സ്വീകാര്യമാകുന്ന വിധത്തിലാണെന്ന് ഉറപ്പുനല്‍കാമെങ്കില്‍മാത്രം ജുഡീഷ്യല്‍ അന്വേഷണം തുടരാമെന്നും മറിച്ചാണെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുമെന്നുമുള്ള ലീഗിന്റെയും യുഡിഎഫിന്റെയും ധാര്‍ഷ്ട്യം ജുഡീഷ്യറിക്കെതിരായ വെല്ലുവിളി കൂടിയാണ്. ലീഗ് എന്ന ഘടകകക്ഷിയുടെ സമ്മര്‍ദത്തിനു വഴങ്ങി ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കഥ കഴിക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് സൂചിപ്പിക്കുന്നത്. ലീഗിന്റെ തടവിലിരുന്ന് ഭരണം നടത്തുന്നവര്‍ക്ക് അധികാരം സംരക്ഷിക്കാന്‍ ഇത്തരം കീഴടങ്ങലുകളല്ലാതെ മാര്‍ഗമില്ല. ഏതോ ചില റിപ്പോര്‍ട്ടുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എം എ നിസാര്‍ കമീഷന്റെ അന്വേഷണം അവസാനിപ്പിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജുഡീഷ്യല്‍ കമീഷനെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതാന്‍ ചുമതലപ്പെട്ട ഏത് ഏജന്‍സിയാണ് നമ്മുടെ ഭരണസംവിധാനത്തിലുള്ളത്. ആരുടെ റിപ്പോര്‍ട്ട് എന്നോ എന്ത് റിപ്പോര്‍ട്ട് എന്നോ ഉമ്മന്‍ചാണ്ടി പറയുന്നില്ല. കൊട്ടിഘോഷിക്കപ്പെടുന്ന ഭരണസുതാര്യത, സ്വന്തം രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന സ്ഥിതിവരുമ്പോള്‍ യുഡിഎഫ് ഇരുമ്പുമറയാക്കി മാറ്റുന്നു. ഇവിടെ മുഖ്യമന്ത്രി പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് മുസ്ലിംലീഗ് ആസ്ഥാനത്ത് തയ്യാറാക്കിയതാകാനേ വഴിയുള്ളൂ. ആ റിപ്പോര്‍ട്ടിന് ഇന്ദിരാഭവനിലല്ലാതെ നമ്മുടെ ഭരണസംവിധാനത്തിലെവിടെയും സാധുതയില്ല. അക്കാര്യം ഉമ്മന്‍ചാണ്ടി മനസ്സിലാക്കുന്നുണ്ടാകില്ല. പക്ഷേ, കേരളജനത മനസ്സിലാക്കും.&lt;br /&gt;&lt;br /&gt;ഏതായാലും ഈ സാഹചര്യത്തില്‍ , കാസര്‍കോട് വെടിവയ്പ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത് എന്തിന് എന്ന് വ്യക്തമാക്കാനെങ്കിലും ലീഗിന് ചുമതലയുണ്ട്. വെടിവയ്പ് നടന്നവേളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട അതേ ലീഗുതന്നെ, അധികാരമേറിയപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തെ അട്ടിമറിക്കുന്നത് ലീഗില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ജനവിഭാഗങ്ങളുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-7564786898813312270?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/7564786898813312270/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=7564786898813312270' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/7564786898813312270'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/7564786898813312270'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/07/blog-post_6879.html' title='വര്‍ഗീയകലാപത്തിന് തീകൊളുത്താന്‍ ശ്രമിച്ച  ലീഗിന്റെ തനിനിറം പുറത്തുവരുമെന്നായപ്പോള്‍  ജുഡിഷ്യല്‍ എന്‍‌ക്വയറി പിന്‍‌വലിച്ച്  ഓടി രക്ഷപ്പെടുന്നു.'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-5029666486187110606</id><published>2011-07-28T13:58:00.002+04:00</published><updated>2011-07-28T14:02:06.464+04:00</updated><title type='text'>വര്‍ഗീയകലാപത്തിന് തീകൊളുത്താന്‍ ശ്രമിച്ച  ലീഗിന്റെ തനിനിറം പുറത്തുവരുമെന്നായപ്പോള്‍  ജുഡിഷ്യല്‍ എന്‍‌ക്വയറി പിന്‍‌വലിച്ച്  ഓടി രക്ഷപ്പെടുന്നു.</title><content type='html'>&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:180%;color:#cc0000;"&gt;&lt;strong&gt;വര്‍ഗീയകലാപത്തിന് തീകൊളുത്താന്‍ ശ്രമിച്ച ലീഗിന്റെ തനിനിറം പുറത്തുവരുമെന്നായപ്പോള്‍ ജുഡിഷ്യല്‍ എന്‍‌ക്വയറി പിന്‍‌വലിച്ച് ഓടി രക്ഷപ്പെടുന്നു.&lt;br /&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 150px; DISPLAY: block; HEIGHT: 190px; CURSOR: hand" id="BLOGGER_PHOTO_ID_5634341059999867490" border="0" alt="" src="http://3.bp.blogspot.com/-nQPcKHo_JCQ/TjEzV5CwomI/AAAAAAAAB1k/ssshOXqmGYo/s320/leage.bmp" /&gt;&lt;br /&gt;&lt;/strong&gt;&lt;/span&gt;കാസര്‍കോട് വെടിവയ്പ് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം ഇടയ്ക്കുവച്ച് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന രാഷ്ട്രീയ ഭീരുത്വവും ജുഡീഷ്യറിയോടുള്ള അവജ്ഞയുമാണുള്ളത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ലക്ഷക്കണക്കിനു രൂപ ചെലവിട്ട് നടത്തുന്ന ഒരു ജുഡീഷ്യല്‍ അന്വേഷണം ഭരണ ഇടപെടലിലൂടെ അവസാനിപ്പിക്കുന്നത്. ലീഗും യുഡിഎഫും ആവശ്യപ്പെട്ട് നടത്തിയ ജുഡീഷ്യല്‍ അന്വേഷണമാണ് ലീഗും യുഡിഎഫുംതന്നെ അവസാനിപ്പിക്കുന്നത് എന്നത് വിചിത്രമാണ്. ജുഡീഷ്യല്‍ അന്വേഷണം മുമ്പോട്ടുപോയാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ ലീഗ് നേതാക്കള്‍ പ്രതികളാകും എന്ന ബോധ്യമാണ് ഇത്തരത്തിലുള്ള ഇടപെടലിനു പിന്നിലുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുക; അന്വേഷണത്തില്‍ തങ്ങളുടെ പങ്ക് വെളിവാകുമെന്നു വരുമ്പോള്‍ അത് അവസാനിപ്പിക്കുക. ജനാധിപത്യ വ്യവസ്ഥിതിയും നിയമവ്യവസ്ഥയും നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകള്‍ അനുവദിച്ചുകൂടാ.&lt;br /&gt;&lt;br /&gt;2009 നവംബര്‍ 15നാണ് കാസര്‍കോട്ടെ പുതിയ ബസ്സ്റ്റാന്‍ഡിനു സമീപം ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ , കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കുള്ള സ്വീകരണത്തിന്റെ മറവില്‍ പ്രകോപനപരമായ പ്രസംഗങ്ങളും തുടര്‍ന്നുള്ള ലീഗ് അഴിഞ്ഞാട്ടവും നടന്നത്. കടകള്‍ തകര്‍ത്തും വഴിയാത്രക്കാരെ ആക്രമിച്ചും ലീഗ് നഗരത്തെ കലാപഭൂമിയാക്കി മാറ്റി. കത്തിക്കയറിയ വര്‍ഗീയ പ്രകോപന പ്രസംഗങ്ങള്‍ വര്‍ഗീയകലാപത്തിന് തീകൊളുത്തുമെന്നുവന്നു. അക്രമം നിയന്ത്രണാതീതമായപ്പോഴാണ് പൊലീസ് വെടിവച്ചത്. അപ്പോള്‍പ്പിന്നെ പൊലീസ് വെടിവയ്പിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനായി ശ്രമം. അന്വേഷണം നടത്തണമെന്നായി ലീഗ്. വെറും അന്വേഷണം പോര, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലായിരുന്നു. ഉടന്‍തന്നെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എം എ നിസാര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇത്രയുമായപ്പോഴാണ് അന്വേഷണം അപകടമാണെന്ന് ലീഗിന് തോന്നിയത്. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ കലാപത്തില്‍ ലീഗ് നേതാക്കള്‍ക്കുള്ള പങ്ക് പുറത്തുവരും. വര്‍ഗീയ പ്രകോപന സ്വഭാവമുള്ള പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളും മറ്റും ജുഡീഷ്യല്‍ കമീഷന്റെ മുമ്പാകെ എത്തിയിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;ലീഗ് സംഘങ്ങള്‍ തെരുവിലാകെ അക്രമം പടര്‍ത്തി അഴിഞ്ഞാടുന്നതിന്റെയും അവരെ കുഞ്ഞാലിക്കുട്ടിയടക്കം പ്രസംഗത്തിലൂടെ ഇളക്കിവിടുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ ടേപ്പിലുണ്ട്. കമീഷന്റെ റിപ്പോര്‍ട്ട് അന്തിമമായി തങ്ങള്‍ക്കുതന്നെ എതിരായി വരുമെന്ന് അവര്‍ അറിഞ്ഞു. കമീഷനെ നിയോഗിച്ചപ്പോഴോ, അതിന്റെ പരിഗണനാ വിഷയങ്ങള്‍ നിര്‍ണയിച്ചപ്പോഴോ ഒരു വിയോജിപ്പുമില്ലാതിരുന്ന ലീഗ്, അന്വേഷണം ശക്തമായി നീങ്ങുന്നുവെന്നു കണ്ടപ്പോള്‍ അന്ധാളിച്ചു. കമീഷനെ ബഹിഷ്കരിക്കുമെന്നായി. അന്വേഷണം അന്തിമഘട്ടത്തോടടുക്കുകയും താമസിയാതെ റിപ്പോര്‍ട്ട് വരുമെന്നാവുകയും ചെയ്തപ്പോള്‍ പരിഭ്രാന്തി വീണ്ടും വര്‍ധിച്ചു. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവരും. ആ സാധ്യത എങ്ങനെയും ഒഴിവാക്കണമെന്നായി ലീഗ്. ആ ആവശ്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമേല്‍ സമ്മര്‍ദമായി. ഒടുവിലിതാ ജുഡീഷ്യല്‍ അന്വേഷണത്തെ അപ്പാടെ പിന്‍വലിച്ചിരിക്കുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയെ അനുവദിക്കുന്നത് ഹൈക്കോടതിയാണ്. തോന്നുമ്പോള്‍ ജഡ്ജിയെ വിട്ടുകൊടുക്കണമെന്നു പറയാനും തോന്നുമ്പോള്‍ ജഡ്ജിയെ വേണ്ടെന്നു പറയാനും സ്വാതന്ത്ര്യമുണ്ടാകാം; പക്ഷേ, ലീഗിന്റെ കളിപ്പാവയല്ല കോടതി. ഇവിടെ ഏതായാലും സിറ്റിങ് ജഡ്ജിയല്ല അന്വേഷിച്ചത്. സിറ്റിങ് ജഡ്ജിയായിരുന്നെങ്കില്‍ കോടതിയിലെ ജോലികള്‍കൂടി ഇതുകൊണ്ട് വൈഷമ്യത്തിലായേനെ. ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവാക്കിയാണ്. ലക്ഷങ്ങളുടെ ചെലവുവരും. കുറെ ലക്ഷങ്ങള്‍ ചെലവിട്ടശേഷം അന്വേഷണം നിര്‍ത്തിവയ്ക്കുന്നത് ആ തുക പാഴാക്കിക്കളയുന്നതിനു തുല്യമാണ്. അന്വേഷണ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് സ്വീകാര്യമാകുന്ന വിധത്തിലാണെന്ന് ഉറപ്പുനല്‍കാമെങ്കില്‍മാത്രം ജുഡീഷ്യല്‍ അന്വേഷണം തുടരാമെന്നും മറിച്ചാണെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുമെന്നുമുള്ള ലീഗിന്റെയും യുഡിഎഫിന്റെയും ധാര്‍ഷ്ട്യം ജുഡീഷ്യറിക്കെതിരായ വെല്ലുവിളി കൂടിയാണ്. ലീഗ് എന്ന ഘടകകക്ഷിയുടെ സമ്മര്‍ദത്തിനു വഴങ്ങി ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കഥ കഴിക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് സൂചിപ്പിക്കുന്നത്. ലീഗിന്റെ തടവിലിരുന്ന് ഭരണം നടത്തുന്നവര്‍ക്ക് അധികാരം സംരക്ഷിക്കാന്‍ ഇത്തരം കീഴടങ്ങലുകളല്ലാതെ മാര്‍ഗമില്ല. ഏതോ ചില റിപ്പോര്‍ട്ടുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എം എ നിസാര്‍ കമീഷന്റെ അന്വേഷണം അവസാനിപ്പിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജുഡീഷ്യല്‍ കമീഷനെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതാന്‍ ചുമതലപ്പെട്ട ഏത് ഏജന്‍സിയാണ് നമ്മുടെ ഭരണസംവിധാനത്തിലുള്ളത്. ആരുടെ റിപ്പോര്‍ട്ട് എന്നോ എന്ത് റിപ്പോര്‍ട്ട് എന്നോ ഉമ്മന്‍ചാണ്ടി പറയുന്നില്ല. കൊട്ടിഘോഷിക്കപ്പെടുന്ന ഭരണസുതാര്യത, സ്വന്തം രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന സ്ഥിതിവരുമ്പോള്‍ യുഡിഎഫ് ഇരുമ്പുമറയാക്കി മാറ്റുന്നു. ഇവിടെ മുഖ്യമന്ത്രി പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് മുസ്ലിംലീഗ് ആസ്ഥാനത്ത് തയ്യാറാക്കിയതാകാനേ വഴിയുള്ളൂ. ആ റിപ്പോര്‍ട്ടിന് ഇന്ദിരാഭവനിലല്ലാതെ നമ്മുടെ ഭരണസംവിധാനത്തിലെവിടെയും സാധുതയില്ല. അക്കാര്യം ഉമ്മന്‍ചാണ്ടി മനസ്സിലാക്കുന്നുണ്ടാകില്ല. പക്ഷേ, കേരളജനത മനസ്സിലാക്കും.&lt;br /&gt;&lt;br /&gt;ഏതായാലും ഈ സാഹചര്യത്തില്‍ , കാസര്‍കോട് വെടിവയ്പ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത് എന്തിന് എന്ന് വ്യക്തമാക്കാനെങ്കിലും ലീഗിന് ചുമതലയുണ്ട്. വെടിവയ്പ് നടന്നവേളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട അതേ ലീഗുതന്നെ, അധികാരമേറിയപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തെ അട്ടിമറിക്കുന്നത് ലീഗില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ജനവിഭാഗങ്ങളുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-5029666486187110606?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/5029666486187110606/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=5029666486187110606' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5029666486187110606'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5029666486187110606'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/07/blog-post_28.html' title='വര്‍ഗീയകലാപത്തിന് തീകൊളുത്താന്‍ ശ്രമിച്ച  ലീഗിന്റെ തനിനിറം പുറത്തുവരുമെന്നായപ്പോള്‍  ജുഡിഷ്യല്‍ എന്‍‌ക്വയറി പിന്‍‌വലിച്ച്  ഓടി രക്ഷപ്പെടുന്നു.'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-nQPcKHo_JCQ/TjEzV5CwomI/AAAAAAAAB1k/ssshOXqmGYo/s72-c/leage.bmp' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-3479503420963865551</id><published>2011-07-19T20:32:00.001+04:00</published><updated>2011-07-19T20:34:39.145+04:00</updated><title type='text'>കെ എം മാണി ഇറക്കിയത്  ധവളപത്രമല്ല കപടപത്രമാണു..</title><content type='html'>&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#ff0000;"&gt;കെ എം മാണി ഇറക്കിയത് ധവളപത്രമല്ല കപടപത്രമാണു.. നേരിന്റെ ധവളപത്രം നാളെ ഡോ.തോമസ്സ് ഐസക് ഇറക്കും....കള്ളക്കണക്കെഴുതി രക്ഷപ്പെടാന്‍ മാണിയെ അനുവദിക്കില്ല....&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="color:#ccccff;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് മന്ത്രി കെ എം മാണി ചൊവ്വാഴ്ച നിയമസഭയില്‍ ധവളപത്രം അവതരിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 3881.11 കോടി രൂപ ട്രഷറിയില്‍ ബാക്കിയുണ്ടെന്ന് മാണി സമ്മതിച്ചു. എന്നാല്‍ ഇത് കേരളത്തിന്റെ ധനസ്ഥിതിയുടെ സൂചനയല്ലെന്ന് അവകാശപ്പെട്ട മാണി, പല ബാധ്യതകളും കൊടുക്കാനുണ്ടെന്നും കുറ്റപ്പെടുത്തി. മൊത്തം 10,197 കോടി രൂപയുടെ ബാധ്യത ഈ വര്‍ഷമുണ്ടാകുമെന്നാണ്് മാണി അവതരിപ്പിച്ച ധവളപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക വളര്‍ച്ചാതോത് കുറഞ്ഞു. കാര്‍ഷിക, കാര്‍ഷിക അനുബന്ധ മേഖലകളില്‍ വേണ്ടത്ര വളര്‍ച്ചയുണ്ടായില്ല. വികസനേതര ചെലവ്കുതിച്ചുയര്‍ന്നു. പെന്‍ഷന്‍ , ശമ്പള പരിഷ്കരണം വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി. റേഷന്‍ സബ്സിഡി കൂടിയെന്നും ധവളപത്രത്തില്‍ പറയുന്നു. ധവളപത്രം പൂര്‍ണമായി വായിച്ചശേഷംബുധനാഴ്ച നിയമസഭയില്‍ ബദല്‍ ധവളപത്രം അവതരിപ്പിക്കുമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-3479503420963865551?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/3479503420963865551/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=3479503420963865551' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/3479503420963865551'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/3479503420963865551'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/07/blog-post_19.html' title='കെ എം മാണി ഇറക്കിയത്  ധവളപത്രമല്ല കപടപത്രമാണു..'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-3424005347965131686</id><published>2011-07-14T14:43:00.000+04:00</published><updated>2011-07-14T14:44:20.416+04:00</updated><title type='text'>ജന രോഷം തണുപ്പിക്കാന്‍ കെ എം മാണി ബജറ്റില്‍ ചില പ്രഖ്യാപനങ്ങള്‍ കൂടി നടത്തി</title><content type='html'>&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;ജന രോഷം തണുപ്പിക്കാന്‍ കെ എം മാണി ബജറ്റില്‍ ചില പ്രഖ്യാപനങ്ങള്‍ കൂടി നടത്തി &lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തിരു: ബജറ്റിനെതിരെ ഭരണകക്ഷി അംഗങ്ങള്‍ തന്നെ പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ ചില പദ്ധതികള്‍ കൂടി ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചര്‍ചക്കു മറുപട പറഞ്ഞ മാണി പൊതുമരാമത്ത് റോഡുകളുടെ വികസനത്തിന് 125 കോടി രൂപ വകയിരുത്തി. മത്സതൊഴിലാളി അപകട ഇന്‍ഷുറന്‍സ് മൂന്ന് ലക്ഷമായി ഉയര്‍ത്തി. മത്സ്യതൊഴിലാളികള്‍ക്ക് ടോയ്ലെറ്റ് സൗകര്യമൊരുക്കുന്നതിനായി രണ്ടരകോടിയുടെ പദ്ധതി, പരപ്പനങ്ങാടി, മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബറുകള്‍ക്ക് കൂടുതല്‍ സഹായം നല്‍കും. എല്‍ഡിഎഫ് സര്‍ക്കാര്‍ കയര്‍ മേഖലക്കായി നീക്കിവച്ച 85 കോടിരൂപയും കശുവണ്ടി വ്യവസായത്തിനായി നീക്കിവച്ച 52 കോടിരൂപയും നിലനിര്‍ത്തും. മൂന്നോക്ക സമുദായ കോര്‍പ്പറേഷന്‍ രൂപികരിക്കും. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തി. കരമന-കളിയിക്കാവിള ദേശീയ പാത വികസനത്തിന് കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച തൂക നിലനിര്‍ത്തും. മദ്രസ ക്ഷേമനിധി അംഗങ്ങള്‍ക്ക് പലിശ രഹിത വായ്പ, മാളയില്‍ കെ കരുണാകരന്റെ പേരില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് രണ്ട് കോടി രൂപ എന്നിവയും ബജറ്റ് മറുപടി പ്രസംഗത്തില്‍ ധനമന്ത്രി വകയിരുത്തി. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും 550 രൂപയുടെ ഓണറേറിയവും ആശ വര്‍ക്കര്‍മാര്‍ക്ക് 500 രൂപയുടെ അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-3424005347965131686?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/3424005347965131686/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=3424005347965131686' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/3424005347965131686'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/3424005347965131686'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/07/blog-post_5018.html' title='ജന രോഷം തണുപ്പിക്കാന്‍ കെ എം മാണി ബജറ്റില്‍ ചില പ്രഖ്യാപനങ്ങള്‍ കൂടി നടത്തി'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-7984961480024740142</id><published>2011-07-14T14:22:00.003+04:00</published><updated>2011-07-14T14:28:41.543+04:00</updated><title type='text'>മാധ്യമപ്രവര്‍ത്തകര്‍ക്കു ക്രൂര മര്‍ദനം ,അക്രമിച്ചത് കോണ്‍ഗ്രസ്സ് നേതാവും പോലീസും അടങുന്ന സംഘം.</title><content type='html'>&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;മാധ്യമപ്രവര്‍ത്തകര്‍ക്കു ക്രൂര മര്‍ദനം ,അക്രമിച്ചത് കോണ്‍ഗ്രസ്സ് നേതാവും പോലീസും അടങുന്ന സംഘം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 597px; DISPLAY: block; HEIGHT: 292px; CURSOR: hand" id="BLOGGER_PHOTO_ID_5629152575919949170" border="0" alt="" src="http://1.bp.blogspot.com/-c7unGSX6ydY/Th7EcXovBXI/AAAAAAAAB1c/Dly2Uutv7CY/s320/loha.jpg" /&gt; &lt;br /&gt;&lt;div&gt;&lt;br /&gt;(&lt;span style="color:#000066;"&gt; &lt;strong&gt;തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളെജിന്‍റെ സീറ്റ് കച്ചവടം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സംഘത്തിനു മര്‍ദനം. ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണനും ക്യാമറമാന്‍ അയ്യപ്പനുമാണു മര്‍ദനമേറ്റത്. ക്യാമറ അക്രമികള്‍ പിടിച്ചു കൊണ്ടുപോയി. സെക്യൂരിറ്റിക്കാരടക്കം 25 പേരടങ്ങുന്ന സംഘമാണ് അക്രമം അഴിച്ചു വിട്ടത്. എല്‍എംഎസില്‍ വച്ചായിരുന്നു അക്രമം.)&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് കോഴ വാങ്ങിയതിനെപ്പറ്റി പരാതി പറയുന്ന രക്ഷിതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ചു. എല്‍എംഎസ് കോമ്പൗണ്ടിലായിരുന്നു ആക്രമണം. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ മറ്റ് മാധ്യമ പ്രവര്‍ത്തകരെ അക്രമികളും പൊലീസും ആക്രമിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്ഥലത്തെത്തി മടങ്ങിയ ശേഷമാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. ഇന്ത്യ വിഷന്റെ മാര്‍ഷല്‍ വി സെബാസ്റ്റ്യന്റെ തല പൊലീസ് അടിച്ചുപൊട്ടിച്ചു. സിഎസ്ഐ സഭയുടേതാണ് കോളേജ്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കമുള്ള സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണനും സ്ഥലത്തെത്തി. കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച രണ്ടു പൊലീസുകാരെ സസ്പെന്‍ഡു ചെയ്തതായി അധികൃതര്‍ അറിയിച്ചു. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-7984961480024740142?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/7984961480024740142/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=7984961480024740142' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/7984961480024740142'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/7984961480024740142'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/07/blog-post_14.html' title='മാധ്യമപ്രവര്‍ത്തകര്‍ക്കു ക്രൂര മര്‍ദനം ,അക്രമിച്ചത് കോണ്‍ഗ്രസ്സ് നേതാവും പോലീസും അടങുന്ന സംഘം.'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-c7unGSX6ydY/Th7EcXovBXI/AAAAAAAAB1c/Dly2Uutv7CY/s72-c/loha.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-5639969896039367582</id><published>2011-07-13T08:53:00.002+04:00</published><updated>2011-07-13T09:06:19.691+04:00</updated><title type='text'></title><content type='html'>&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കൊതിച്ചത് കിട്ടാതെ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് മാണിയും. &lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;തിരു: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കൊതിച്ചത് കിട്ടാതെ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് മാണിയും. ലീഗിന്റെ ചുണ്ടില്‍ മധുരം തേച്ച് കോണ്‍ഗ്രസ് കാര്യം ഒതുക്കി. ഇതില്‍ പരസ്യമായി പ്രതിഷേധിക്കാനാകാത്ത പരുവത്തിലാണ് ലീഗ്. സംസ്ഥാനത്ത് അഞ്ചാം മന്ത്രിസ്ഥാനത്തിനു പകരം കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിച്ച ഇ അഹമ്മദിന് അത് കിട്ടിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റും ഇതിനായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഫലിച്ചില്ല. ജോസ് കെ മാണി കേന്ദ്രമന്ത്രിയായി കാണാനുള്ള ഒരു പിതാവിന്റെ കിനാവിന് പ്രായം രണ്ടു വര്‍ഷമായി. ഇനിയും കാത്തിരിപ്പ് തുടരണം. ഇതില്‍ കെ എം മാണി തികച്ചും അസന്തുഷ്ടനാണ്. വിയോജിപ്പ് വൈകാതെ ഡല്‍ഹിയിലെത്തി സോണിയഗാന്ധിയെ നേരില്‍ ധരിപ്പിക്കും. ഫലത്തില്‍ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നൂലിഴ ഭൂരിപക്ഷമുള്ള യുഡിഎഫ് മന്ത്രിസഭയുടെ അസ്ഥിരതയ്ക്ക് ആക്കംകൂട്ടി. പക്ഷേ, സംസ്ഥാനത്തെ രണ്ടു കക്ഷികള്‍ സമുദായ ലേബലില്‍ കോണ്‍ഗ്രസുമായി വിലപേശുകയും ഇതിന് കോണ്‍ഗ്രസ് ഭാഗികമായി വഴങ്ങുകയും ചെയ്യുന്നതിന്റെ അപഹാസ്യ ചിത്രവും കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ വ്യക്തമായി. ക്യാബിനറ്റ്പദവി ചോദിച്ച മുസ്ലിംലീഗിലെ ഇ അഹമ്മദിന് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനം പോലും കിട്ടിയില്ലെങ്കിലും അധികമായി ഒരു വകുപ്പ് കിട്ടി. മാനവവിഭവശേഷി വികസന വകുപ്പ്. കപില്‍സിബല്‍ ക്യാബിനറ്റ് മന്ത്രിയായ ഈ വകുപ്പില്‍ സഹമന്ത്രി വേറെയുമുണ്ട്. അഹമ്മദിനു പുതിയ വകുപ്പ് കിട്ടിയെങ്കിലും എത്രത്തോളം ഭരണത്തില്‍ ഇടപെടാമെന്നത് കണ്ടറിയണം. പക്ഷേ, ലീഗിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചെന്നു പറഞ്ഞ് സമാശ്വാസിക്കാന്‍ അധിക ചുമതല പിടിവള്ളിയാക്കാം. പുതിയ വകുപ്പുലബ്ധിയില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ സന്തോഷപ്രകടനം ഇതിന്റെ ഭാഗമാണ്. മാനവവിഭവശേഷിവകുപ്പ് ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും ലീഗിന് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്യമായി പ്രതിഷേധിക്കാതെ രഹസ്യമായി വിലപേശലാണ് ലീഗിന്റെ തന്ത്രം. ഒട്ടിനിന്ന് കൂടുതല്‍ സ്ഥാനവും പങ്കും വകുപ്പും നേടുകയാണ് ലക്ഷ്യം. അഹമ്മദിന് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി സ്ഥാനംപോലും കിട്ടാത്തതിനാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അഞ്ചാംമന്ത്രി സ്ഥാനത്തിനുള്ള ആവശ്യം ശക്തമാക്കണമെന്നുള്ള അഭിപ്രായം ലീഗില്‍ ഉയരും. പക്ഷേ, 543 അംഗ ലോക്സഭയില്‍ രണ്ട് എംപി സ്ഥാനം മാത്രമുള്ള ലീഗും ഒരാള്‍ മാത്രമുള്ള കേരളകോണ്‍ഗ്രസ് എമ്മും കേന്ദ്രഭരണത്തില്‍ വിലപേശുന്നതിനോട് കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ട്. &lt;span style="color:#000066;"&gt;&lt;strong&gt;ആര്‍ എസ് ബാബു&lt;/strong&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-5639969896039367582?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/5639969896039367582/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=5639969896039367582' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5639969896039367582'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5639969896039367582'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/07/blog-post_7752.html' title=''/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-3083468096952437288</id><published>2011-07-13T08:48:00.000+04:00</published><updated>2011-07-13T08:49:47.079+04:00</updated><title type='text'>ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നു</title><content type='html'>&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നു&lt;br /&gt;&lt;br /&gt;&lt;br /&gt;മമതയോ വിദ്വേഷമോ കൂടാതെ പക്ഷപാതരഹിതമായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നു&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;മമതയോ വിദ്വേഷമോ കൂടാതെ പക്ഷപാതരഹിതമായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയാളാണ് ധനമന്ത്രി കെ എം മാണിയും. എന്നാല്‍ , മാണി നിയമസഭയില്‍ അവതരിപ്പിച്ച 2011-2012 ലെ ബജറ്റ് ചില ജില്ലകളോട് മമതയും മറ്റ് ജില്ലകളോട് അവഗണനയും കാണിച്ചതായി ഭരണകക്ഷി എംഎല്‍എമാരും ഭരണമുന്നണിയെ അനുകൂലിക്കുന്ന വലതുപക്ഷ മാധ്യമങ്ങളും കടുത്ത രീതിയില്‍ വിമര്‍ശം ഉന്നയിച്ചത് ഒരുപക്ഷേ ആദ്യത്തെ അനുഭവമായിരിക്കും.&lt;br /&gt;&lt;br /&gt;ബജറ്റ് വിവാദമാക്കിയതില്‍ മാണിക്ക് ഖേദം എന്നാണ് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തത്. "ബജറ്റ് അവതരിപ്പിച്ച് സീറ്റില്‍ ഇരിക്കുമ്പോള്‍ സാധാരണ ധനമന്ത്രിമാരെ അഭിനന്ദിക്കാനാണ് ഭരണപക്ഷ എംഎല്‍എമാര്‍ എത്തുക" എന്ന് മാണി യുഡിഎഫ് യോഗത്തില്‍ പരിഭവസ്വരത്തില്‍ പറഞ്ഞുപോലും. അഭിനന്ദിക്കാന്‍ തന്റെ സമീപത്ത് ആരും വന്നില്ലെന്നാണ് മാണിയുടെ പരാതി. ഒരു പ്രമുഖപത്രം മാണിബജറ്റിനെ പരിഹാസപൂര്‍വം വിശേഷിപ്പിച്ചത് കെ എം ബജറ്റെന്നാണ്. "കെ" കോട്ടയത്തിനും "എം" മലപ്പുറത്തിനും ഉള്ളതാണുപോലും. അതായത് മാണി ബജറ്റില്‍ കോട്ടയത്തിനും മലപ്പുറത്തിനും അമിത പ്രാധാന്യവും പരിഗണനയും നല്‍കിയപ്പോള്‍ മറ്റു ജില്ലകളെ പാടെ അവഗണിക്കുകയാണ് ചെയ്തത്. മുസ്ലിം ലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത് മലപ്പുറത്തിന് അര്‍ഹിക്കുന്നത് കിട്ടി എന്നാണ്. അര്‍ഹിക്കുന്നത് രണ്ട് ജില്ലകള്‍ക്കു മാത്രം കിട്ടിയാല്‍ പോരല്ലോ. മറ്റു ജില്ലകള്‍ക്കും അര്‍ഹതയുണ്ട്. അത് ലഭിച്ചില്ല എന്നതാണ് പരാതി. സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിക്കുമ്പോള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീതം വയ്ക്കാനാവില്ല. നീതിപൂര്‍വകമായായിരിക്കണം പൊതുഖജനാവിലെ പണം വിനിയോഗിക്കേണ്ടത്.&lt;br /&gt;&lt;br /&gt;രണ്ട് ജില്ലകളോട് പ്രത്യേക മമത കാണിക്കുകയും മറ്റു ജില്ലകളെ അവഗണിക്കുകയുംചെയ്തത് പക്ഷപാതപരമാണ്. മമതയില്ലാതെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്നത് പ്രതിജ്ഞയുടെ ലംഘനമാണ്. ഇത്രയും വിമര്‍ശവിധേയമായ ഒരു ബജറ്റ് കേരള നിയമസഭയില്‍ ഇതിനുമുമ്പ് ആരെങ്കിലും അവതരിപ്പിച്ചതായി ഓര്‍ക്കുന്നില്ല. ഭരണകക്ഷി എംഎല്‍എമാര്‍ ബജറ്റിനെതിരെ പരസ്യമായി വിമര്‍ശം ഉന്നയിക്കുന്നത് ശരിയല്ലെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍ പറഞ്ഞ ഉടനെയാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹസ്സനെ തിരുത്തിയത്. പാര്‍ലമെന്റില്‍ ബജറ്റവതരിപ്പിച്ചാല്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എംപിമാര്‍ വിമര്‍ശം ഉന്നയിക്കാറുണ്ട്. അതേപോലെ കേരളത്തിലെ എംഎല്‍എമാര്‍ക്കും വിമര്‍ശം ഉന്നയിക്കാന്‍ അവകാശമുണ്ടെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇക്കാര്യത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടു തട്ടിലാണെന്ന് വ്യക്തമായിക്കഴിഞ്ഞു.&lt;br /&gt;നേതാക്കളുടെ വിലക്കും അച്ചടക്ക നടപടിയുടെ ഭീഷണിയും തൃണവല്‍ഗണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായി പ്രതികരിച്ചത്. കോട്ടയവും മലപ്പുറവുമെല്ലാം കേരളത്തിലാണെന്ന് ഓര്‍ക്കണമെന്നാണ് മറ്റൊരു ന്യായീകരണം. കേരളത്തിനകത്ത് വേറെയും ജില്ലകളുണ്ടെന്ന് ഓര്‍ക്കണമെന്നാണ് അതിനുള്ള ന്യായമായ മറുപടി. എല്‍ഡിഎഫ് ഭരണകാലത്ത് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെതിരെ ഇത്തരത്തില്‍ വിമര്‍ശമുണ്ടായില്ല. മറിച്ച് അഭിനന്ദനവുമായി പ്രതിപക്ഷ എംഎല്‍എമാര്‍പോലും മന്ത്രിയെ സമീപിക്കുകയുംചെയ്തു. ക്ഷേമപെന്‍ഷനുകള്‍ 400 രൂപയായി വര്‍ധിപ്പിച്ചതും എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചതും നവജാതശിശുക്കളുടെ പേരില്‍ 10,000 രൂപ ട്രഷറിയില്‍ നിക്ഷേപിക്കാനുള്ള തീരുമാനവും 8 പുതിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ 125 കോടി രൂപ വകയിരുത്തിയതും ഉള്‍പ്പെടെ ഒട്ടേറെ ജനക്ഷേമ നടപടികള്‍ എല്ലാവരുടെയും അഭിനന്ദനത്തിന് പാത്രമായി. മാണിയുടെ ബജറ്റ് മുന്‍ സര്‍ക്കാരിന്റെ കാലത്തെ ക്ഷേമനടപടികളെയൊക്കെ പൂര്‍ണമായും അവഗണിച്ചു. റോഡുകളുടെ സമഗ്രമായ വികസനത്തിനായി 40,000 കോടി രൂപയുടെ പുതിയ പദ്ധതിയെപ്പറ്റി മാണിബജറ്റില്‍ ഒരു പരാമര്‍ശവുമില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കും ഭീഷണിയും അവഗണിച്ച് പരസ്യമായി ബജറ്റിനെതിരെ വിമര്‍ശമുന്നയിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഒരു സങ്കോചവും ഉണ്ടായില്ല.&lt;br /&gt;ടി എന്‍ പ്രതാപനെപ്പോലുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായി രംഗത്തുവന്നതും ശ്രദ്ധേയമായ കാര്യമാണ്. അവഗണിച്ചതില്‍ പ്രതിഷേധിക്കാന്‍ രംഗത്തുവരണമെന്ന് യുഡിഎഫിലെ ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനതാദളിന്റെ മുന്‍ എംഎല്‍എയായ എം കെ പ്രേംനാഥ് പരസ്യമായി ആഹ്വാനംചെയ്തിരിക്കുന്നു. ബജറ്റ് തയ്യാറാക്കുമ്പോള്‍ മന്ത്രിസഭയുടെ ആയുസ്സ് കുറവാണെന്നും തെരഞ്ഞെടുപ്പ് അകലെയല്ലെന്നും ധനമന്ത്രിക്ക് തോന്നലുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതായിരിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടിവന്ന സ്വന്തം നിയോജകമണ്ഡലത്തിനും വേങ്ങരയ്ക്കുമൊക്കെ പ്രത്യേക പരിഗണന നല്‍കാന്‍ കാരണമായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തുതന്നെയായാലും ബജറ്റിന്റെ പൊതുചര്‍ച്ച ആരംഭിക്കുന്നതിനു മുമ്പുതന്നെ ധനമന്ത്രി മാണി കുറ്റം ഏറ്റുപറയുകയും തിരുത്തല്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യാന്‍ നിര്‍ബന്ധിതമായ സവിശേഷ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഭരണം ഏറ്റെടുത്ത് രണ്ടുമാസം തികയുന്നതിന് മുമ്പുതന്നെ യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് വ്യക്തമായിക്കഴിഞ്ഞു. നേടിയെടുത്ത ആനുകൂല്യങ്ങളൊന്നുംതന്നെ തിരിച്ചുപിടിക്കാന്‍ കേരള ജനത അനുവദിക്കില്ലെന്ന് വൈകിയ വേളയിലെങ്കിലും ധനമന്ത്രി ഓര്‍ക്കുന്നത് നല്ലതാണ്.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-3083468096952437288?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/3083468096952437288/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=3083468096952437288' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/3083468096952437288'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/3083468096952437288'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/07/blog-post_13.html' title='ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നു'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-8856350019937922018</id><published>2011-07-12T16:55:00.000+04:00</published><updated>2011-07-12T16:56:06.491+04:00</updated><title type='text'>"ലീഗ് അപകടത്തില്‍" എന്നതിനെ "മുസ്ലീം സമുദായം അപകടത്തില്‍" എന്നാക്കി മുസ്ലീം സമുദായത്തെ ലീഗ്  വീണ്ടും പറ്റിച്ചു.....</title><content type='html'>&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;"ലീഗ് അപകടത്തില്‍" എന്നതിനെ "മുസ്ലീം സമുദായം അപകടത്തില്‍" എന്നാക്കി മുസ്ലീം സമുദായത്തെ ലീഗ് വീണ്ടും പറ്റിച്ചു.....&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മത്സരിച്ച എല്ലാ സീറ്റിലും വിജയം നേടിയ പാര്‍ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടികളെയെല്ലാം ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ മറികടക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞു എന്നു മാത്രമല്ല മങ്കടയില്‍നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി വിജയിച്ചിരുന്ന മഞ്ഞളാംകുഴി അലിയെ മന്ത്രി സ്ഥാനം കാണിച്ച് മോഹിപ്പിച്ചിട്ട് ലീഗിലെത്തിക്കാനും ഐഎന്‍എല്ലിെന്‍റ ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവായ റൗഫിെന്‍റ മാരകമായ വെളിപ്പെടുത്തലുകളുണ്ടാക്കിയ ദുഷ്കീര്‍ത്തിയേയും അവമതിപ്പിനേയുമൊക്കെ മറികടന്നുകൊണ്ടാണ് മലപ്പുറം ജില്ലയില്‍ ലീഗ് ഈ വിജയമുണ്ടാക്കിയത്. "ലീഗ് അപകടത്തില്‍" എന്നതിനെ "മുസ്ലീം സമുദായം അപകടത്തില്‍" എന്നാക്കി പരിവര്‍ത്തിപ്പിച്ചിട്ട് മുസ്ലീം സമുദായത്തിലാകെ അപകട ഭീതിപരത്തി കൂടെ നിര്‍ത്തുന്നതില്‍ ലീഗ് വിജയിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ലീഗിെന്‍റ വിജയകാരണമായി വിലയിരുത്തിയത്. വിജയം ലീഗിെന്‍റ തലയ്ക്ക് പിടിച്ചിരുന്നു എന്നത് വഴിയെ വ്യക്തമായി. ലീഗ് പ്രസിഡന്‍റ് അഞ്ചാമത് ഒരു മന്ത്രിയുടെ പേര് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിപോലുമറിയാതെയായിരുന്നു ഈ പ്രഖ്യാപനം. തങ്ങള്‍ പ്രഖ്യാപിച്ചാല്‍ അത് പ്രഖ്യാപിച്ചതുതന്നെ എന്ന ധാര്‍ഷ്ട്യപൂര്‍ണ്ണമായ പ്രതികരണമാണ് പി കെ കുഞ്ഞാലിക്കുട്ടിയില്‍നിന്നുണ്ടായത്. മഞ്ഞളാംകുഴി അലി മന്ത്രിപ്പട്ടവും മണപ്പിച്ചുനടന്നു എന്നതല്ലാതെ ഇതുവരെ തങ്ങളുടെ പ്രഖ്യാപനം നടപ്പിലായിട്ടില്ല. കിട്ടുമായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമോ ചീഫ് വിപ്പു സ്ഥാനമോ നഷ്ടപ്പെട്ടുവെന്നല്ലാതെ തങ്ങളുടെ പ്രഖ്യാപനംകൊണ്ട് ഇതെഴുതുന്നതുവരെ ഫലമൊന്നുമുണ്ടായിട്ടില്ല. കിട്ടിയ നാലു മന്ത്രിസ്ഥാനങ്ങളില്‍ ഒന്ന് മുനീറിന് കൊടുക്കേണ്ടിവന്നു എന്നത് കുഞ്ഞാലിക്കുട്ടിക്കുണ്ടാക്കിയ വേദന ചെറുതല്ല. മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനിലൂടെ റജീനയും കൂട്ടരും ഉണ്ടാക്കിയ മാനക്കേട് ചെറുതായിരുന്നില്ലല്ലോ? തദ്ദേശ സ്വയംഭരണ വകുപ്പിനെ മൂന്നാക്കിമുറിച്ച് മുനീറിനെ ഗ്രാമപഞ്ചായത്ത് വകുപ്പുമന്ത്രിയാക്കി ഒതുക്കിയാണ് കുഞ്ഞാലിക്കുട്ടി വിരോധം തീര്‍ത്തത്. എന്നാല്‍ മുനീറും വെറുതെയിരുന്നില്ല. "ഒരാള്‍ക്ക് ഒരു സ്ഥാനം" എന്ന തീരുമാനപ്രകാരം കുഞ്ഞാലിക്കുട്ടി ലീഗിെന്‍റ ജനറല്‍സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ പകരക്കാരനായി തനിക്ക് പ്രിയങ്കരനായ ഇ ടി മുഹമ്മദ് ബഷീറിനെ കൊണ്ടുവരുന്നതിനായി മുനീറും കരുക്കള്‍ നീക്കി. ലീഗ് നേതൃയോഗം ഒരാള്‍ക്ക് ഒരു സ്ഥാനം തീരുമാനിക്കാനായി പല തവണ യോഗം ചേര്‍ന്നു. കോഴിബിരിയാണി തിന്ന് യോഗം പിരിഞ്ഞതല്ലാതെ പകരം ജനറല്‍സെക്രട്ടറിയെ തീരുമാനിക്കാനായില്ല. അവസാനം കുഞ്ഞാലിക്കുട്ടി മുനീറിനെ വെട്ടിയ തന്ത്രംതന്നെ പാര്‍ടിയിലും നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഒരു ജനറല്‍സെക്രട്ടറി സ്ഥാനത്തെ വെട്ടി രണ്ടാക്കി. പുറത്തെ കാര്യങ്ങള്‍ക്ക് ഇ ടി മുഹമ്മദ് ബഷീര്‍ , അകത്തെ കാര്യങ്ങള്‍ക്ക് മജീദ്. അതായത് രണ്ടാള്‍ക്ക് ഒരു സ്ഥാനം. മുമ്പ് അഖിലേന്ത്യാ ലീഗും യൂണിയന്‍ ലീഗും ലയിച്ചപ്പോളാണ് ഇതുപോലൊരു സ്ഥിതിയുണ്ടായത്. അന്ന് ബി വി അബ്ദുള്ളക്കോയയും സെയ്ത് ഉമ്മര്‍ ബാഫക്കി തങ്ങളുമാണ് സെക്രട്ടറിമാരായി വന്നത്. അതേ സ്ഥിതിയാണിപ്പോള്‍ ലീഗിലുള്ളത് എന്നതാണിത് വ്യക്തമാക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടേയും ഇ ടി മുഹമ്മദ് ബഷീറിെന്‍റയും നേതൃത്വത്തില്‍ ലീഗില്‍ രണ്ടു ശക്തമായ ചേരികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവഗണിക്കപ്പെടുന്ന ഒരു ന്യൂനപക്ഷം മാത്രമെ മുഹമ്മദ് ബഷീറിെന്‍റ പിന്നില്‍ ഉണ്ടായിരുന്നുള്ളുവെങ്കില്‍ രണ്ടു ജനറല്‍സെക്രട്ടറി സ്ഥാനം ഉണ്ടാവുമായിരുന്നില്ല. അത് കാണിക്കുന്നത് രണ്ടു ശക്തമായ ചേരികള്‍ ലീഗില്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നാണ്. മന്ത്രിസ്ഥാനം കാണിച്ച് മോഹിപ്പിച്ച് പെരുവഴിയിലാക്കിയ മഞ്ഞളാംകുഴി അലി ഒരു കളി കളിക്കും എന്നതില്‍ സംശയമില്ല. എന്തായാലും മലപ്പുറത്തെ വന്‍ വിജയം ലീഗിനെ ശക്തിപ്പെടുത്തുകയല്ല മറിച്ച് ദുര്‍ബലപ്പെടുത്തുകയും രണ്ടു ചേരികളുണ്ടാക്കുകയുമാണ് ചെയ്തിരിക്കുന്നത് എന്നാണീ അനുഭവങ്ങള്‍ കാണിക്കുന്നത്.&lt;br /&gt;കെ എ വേണുഗോപാലന്‍&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-8856350019937922018?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/8856350019937922018/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=8856350019937922018' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/8856350019937922018'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/8856350019937922018'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/07/blog-post.html' title='&quot;ലീഗ് അപകടത്തില്‍&quot; എന്നതിനെ &quot;മുസ്ലീം സമുദായം അപകടത്തില്‍&quot; എന്നാക്കി മുസ്ലീം സമുദായത്തെ ലീഗ്  വീണ്ടും പറ്റിച്ചു.....'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-5900052648690228314</id><published>2011-06-25T13:55:00.002+04:00</published><updated>2011-06-25T14:00:00.572+04:00</updated><title type='text'>കേരള ഭരണം കുരിശിന്റെ വഴിയില്‍......കേരളത്തിലെ ഭരണാധികാരികള്‍ പേറുന്ന ഈ കുരിശ് ജനങള്‍ക്ക് പീഡനത്തിന്റെ കുരിശാകുന്നു</title><content type='html'>&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;കേരള ഭരണം കുരിശിന്റെ വഴിയില്‍......കേരളത്തിലെ ഭരണാധികാരികള്‍ പേറുന്ന ഈ കുരിശ് ജനങള്‍ക്ക് പീഡനത്തിന്റെ കുരിശാകുന്നു.&lt;img id="BLOGGER_PHOTO_ID_5622094747981990706" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 81px; CURSOR: hand; HEIGHT: 130px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/-_T1JhV2MExs/TgWxYtsOSzI/AAAAAAAAB1I/akgAaZCQqr8/s320/images.jpg" border="0" /&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span style="color:#000066;"&gt;പള്ളി ഭരിക്കുന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ആജ്ഞ കേരളം ഭരിക്കുന്ന കുഞ്ഞാടുക്കള്‍ അനുസരിച്ചു.&lt;/span&gt; &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നൂറ് ശതമാനം സീറ്റിലും സ്വന്തം നിലയില്‍ പ്രവേശനം: മെഡി.മാനേജ്‌മെന്റ് അസോ. &lt;/span&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൊച്ചി: മെഡിക്കല്‍ പി.ജി. പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം നൂറ് ശതമാനം സീറ്റിലും സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്‌മെന്റ് സീറ്റില്‍ വാങ്ങുന്ന അതേ ഫീസ് തന്നെ തങ്ങളുടെ കോളേജുകളിലും വാങ്ങുമെന്നും അമൃത മെഡിക്കല്‍ മാനേജ്‌മെന്റ് 5.5 ലക്ഷം രൂപ ഫീസ് വാങ്ങുന്നതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.&lt;br /&gt;പ്രവേശന നടപടികള്‍ സെപ്തംബറില്‍ പൂര്‍ത്തിയാക്കും. അതേസമയം പ്രവേശന നടപടികള്‍ക്കിടെ സര്‍ക്കാര്‍ പ്രശ്‌നം തീര്‍ക്കുകയാണെങ്കില്‍ അതിനോട് യോജിക്കാന്‍ അസോസിയേഷന്‍ തയ്യാറാകുമെന്നും ഡോ. ഫസല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-5900052648690228314?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/5900052648690228314/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=5900052648690228314' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5900052648690228314'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5900052648690228314'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/06/blog-post_2733.html' title='കേരള ഭരണം കുരിശിന്റെ വഴിയില്‍......കേരളത്തിലെ ഭരണാധികാരികള്‍ പേറുന്ന ഈ കുരിശ് ജനങള്‍ക്ക് പീഡനത്തിന്റെ കുരിശാകുന്നു'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-_T1JhV2MExs/TgWxYtsOSzI/AAAAAAAAB1I/akgAaZCQqr8/s72-c/images.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-6106366150695692554</id><published>2011-06-25T12:55:00.001+04:00</published><updated>2011-06-25T12:58:10.596+04:00</updated><title type='text'>പ്രതിഷേധം പടരുന്നു; ബുധനാഴ്ച ബസ് സമരം</title><content type='html'>&lt;strong&gt;&lt;span style="font-size:180%;color:#990000;"&gt;&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#990000;"&gt;പ്രതിഷേധം പടരുന്നു; ബുധനാഴ്ച ബസ് സമരം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5622078876539171330" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 404px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/-WpZBjM1l2Z8/TgWi839YMgI/AAAAAAAAB1A/nPaCO1qm7Tc/s320/oil.bmp" border="0" /&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തിരു: ഇന്ധന വിലവര്‍ദ്ധനയില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം പടരുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന വിലവര്‍ധനക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ബുധനാഴ്ച സ്വകാര്യബസ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ തീവണ്ടി തടഞ്ഞു. കര്‍ഷക തൊഴിലാളിയൂണിയന്‍ നേതൃത്വത്തില്‍ ഏരിയാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.വൈകിട്ട് ഡിവൈഎഫ്ഐ സായാഹ്ന ധര്‍ണ്ണക്കും ആഹ്വാനം ചെയ്തു. മിനിമം ചാര്‍ജ് 6 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് കൂട്ടുക എന്നിവയാണ് ബസ് ഉടമള്‍ ഉന്നയിക്കുന്ന മറ്റ് പ്രധാന ആവശ്യങ്ങള്‍ . ഇന്ധനവില അംഗീകരിക്കാനാവില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ കെ അബ്ദുള്ള കോഴിക്കോട്ട് അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.&lt;br /&gt;&lt;br /&gt;ഹര്‍ത്താലടക്കം നടത്തുക: ഇടതുപക്ഷം&lt;br /&gt;ഡീസല്‍ , പാചകവാതക, മണ്ണെണ്ണ വില വര്‍ദ്ധന പിന്‍വലിക്കണമെന്ന് ഇടതു പാര്‍ടികള്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ഹര്‍ത്താലും പ്രകടനവുമടക്കം എല്ലാ പ്രതിഷേധ മാര്‍ഗങ്ങളും സ്വീകരിക്കണമെന്ന് സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ടികള്‍ എല്ലാ ഘടകങ്ങളോടും അഭ്യര്‍ഥിച്ചു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണക്ക് വില ഗണ്യമായി കുറയുന്ന ഘട്ടത്തിലാണ് ആഭ്യന്തര വിലകളില്‍ വലിയ വര്‍ധന വരുത്തിയിരിക്കുന്നത്. സര്‍വതോമുഖമായ വില വര്‍ധനയും പണപ്പെരുപ്പം 9 ശതമാനത്തിനുമേലെ എത്തിനില്‍ക്കുകയും ചെയ്യ്തിരിക്കേയാണ് എണ്ണ വില കൂട്ടിയത്. ഡീസല്‍ വില വര്‍ധന ചരക്കു കൂലി കൂടുന്നതിന് ഇടയാക്കും. കര്‍ഷകരെയും ഇത് ബാധിക്കും. മണ്ണെണ്ണ വില വര്‍ധന ദരിദ്രരെയും പാചക വാതക വില വര്‍ധന സാധാരണക്കാരെയും ബാധിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി പുനഃസംഘടിപ്പിക്കണമെന്നും മൂല്യവര്‍ധിത നികുതി ഒഴിവാക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-6106366150695692554?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/6106366150695692554/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=6106366150695692554' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/6106366150695692554'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/6106366150695692554'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/06/blog-post_25.html' title='പ്രതിഷേധം പടരുന്നു; ബുധനാഴ്ച ബസ് സമരം'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-WpZBjM1l2Z8/TgWi839YMgI/AAAAAAAAB1A/nPaCO1qm7Tc/s72-c/oil.bmp' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-1028102898623176387</id><published>2011-06-25T12:38:00.001+04:00</published><updated>2011-06-25T12:40:24.223+04:00</updated><title type='text'>പൊതുവിദ്യാഭ്യാസത്തിന്റെ രക്ഷയ്ക്ക് സമൂഹം ഇടപെടണം: പിണറായി</title><content type='html'>&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;പൊതുവിദ്യാഭ്യാസത്തിന്റെ രക്ഷയ്ക്ക് സമൂഹം ഇടപെടണം: പിണറായി&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/strong&gt;തിരു: പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുംവിധം സിബിഎസ്ഇ- ഐസിഎസ്ഇ സ്കൂളുകള്‍ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമായിരിക്കയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാഭ്യാസക്കൊള്ള അവസാനിപ്പിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് സെക്രട്ടറിയറ്റിന് മുന്നില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണഫലം അനുഭവിച്ചവരാണ് ഇന്നത്തെ തലമുറ. പാവപ്പെട്ടവര്‍ക്കും സൗജന്യ വിദ്യാഭ്യാസം ലഭിച്ചത് പൊതുവിദ്യാഭ്യാസം നിലനിന്നതുകൊണ്ടാണ്. പുതിയ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഇപ്പോഴത്തെ ഫീസായിരിക്കില്ല ഭാവിയില്‍ . ഇതൊന്നും സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ചായക്കട തുടങ്ങാനുള്ള നടപടിക്രമംപോലും ആവശ്യമില്ലാതെ ആര്‍ക്കും സ്കൂള്‍ തുടങ്ങാമെന്ന നിലയാണ് യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. യുഡിഎഫ് ഭരണം വന്നപ്പോള്‍തന്നെ വിദ്യാഭ്യാസമേഖലയുടെ ഭാവി സംബന്ധിച്ച് ഭീതി ഉയര്‍ന്നിരുന്നു. അതു ശരിവയ്ക്കുന്ന നടപടികളാണ് പിന്നീട് പടിപടിയായി സര്‍ക്കാര്‍ സ്വീകരിച്ചത്. എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ പൊതുവിദ്യാഭ്യാസം വളരെയേറെ മെച്ചപ്പെട്ടിരുന്നു. അക്കാദമിക് നിലവാരമുയര്‍ത്താന്‍ കഴിഞ്ഞത് പരീക്ഷാഫലങ്ങളിലും പ്രതിഫലിച്ചു. എന്നാല്‍ , ഇപ്പോള്‍ സ്ഥിതി അതല്ല. അംഗീകാരമില്ലാതെ സ്കൂള്‍ തുടങ്ങുന്നത്തന്നെ തെറ്റായ കാര്യമാണ്. അങ്ങനെയുള്ള സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വിദ്യാഭ്യാസക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കലാണ്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ , എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ സര്‍ക്കാരുമായി സഹകരിക്കാതെ മാറിനിന്നവരാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുകാര്‍ . അവര്‍ക്ക് ഇപ്പോള്‍ തോന്നിയതുപോലെ ആകാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായും പിണറായി ചൂണ്ടിക്കാട്ടി. സെക്രട്ടറിയറ്റിനുമുന്നിലെ സമരത്തില്‍ പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, ടി വി രാജേഷ് എംഎല്‍എ, കെ എസ് സുനില്‍കുമാര്‍ , ഐ ബി സതീഷ്, എസ് യു രാജീവ് എന്നിവര്‍ സംസാരിച്ചു. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-1028102898623176387?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/1028102898623176387/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=1028102898623176387' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/1028102898623176387'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/1028102898623176387'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/06/blog-post.html' title='പൊതുവിദ്യാഭ്യാസത്തിന്റെ രക്ഷയ്ക്ക് സമൂഹം ഇടപെടണം: പിണറായി'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-2415910515572701514</id><published>2011-06-25T12:19:00.000+04:00</published><updated>2011-06-25T12:20:46.757+04:00</updated><title type='text'>പാചകവാതകം 50, ഡീസല്‍ 3, മണ്ണെണ്ണ 2 രൂപ കൂട്ടി..</title><content type='html'>&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;പാചകവാതകം 50, ഡീസല്‍ 3, മണ്ണെണ്ണ 2 രൂപ കൂട്ടി..&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അപ്പോഴും പറഞ്ഞില്ലെ ചെയ്യണ്ടാ ചെയ്യാണ്ടാന്ന്...കോണ്‍ഗ്രസ്സിന്ന് വോട്ട് ചെയ്യാണ്ടാന്ന്.....&lt;br /&gt;&lt;br /&gt;ബ്രക്കിംഗ് ന്യൂസ്&lt;br /&gt;പാചകവാതകം 50, ഡീസല്‍ 3, മണ്ണെണ്ണ 2 രൂപ കൂട്ടി..&lt;br /&gt;കോണ്‍ഗ്രസ്സിന്നും ലീഗുകാര്‍ക്കും വിലവര്‍ദ്ധനവ് ബാധകമല്ലെന്ന് ഡല്‍ഹിയില്‍ നിന്ന് സോണിയയും പാണക്കാട്ട് നിന്ന് തങളും അറിയിച്ചതിനെ തുടര്‍ന്ന് അറ്റിങള്‍ ഇമ്മിണി ബലിയ സന്തോസത്തിലാണു......&lt;br /&gt;ന്യൂഡല്‍ഹി: ഡീസല്‍ , പാചകവാതക, മണ്ണെണ്ണ വില കേന്ദ്രസര്‍ക്കാര്‍ വീണ്ടും കുത്തനെ കൂട്ടി. ഡീസലിന് ലിറ്ററിന് മൂന്നു രൂപയും പാചകവാതകം സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടു രൂപയും വര്‍ധിപ്പിച്ചു. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍വന്നു. ക്രൂഡോയിലിന്റെയും പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെയും അഞ്ച് ശതമാനം കസ്റ്റംസ് തീരുവ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഡീസലിന്റെ എക്സൈസ് തീരുവ ലിറ്ററിന് 4.60 ആയിരുന്നത് രണ്ടു രൂപയായി കുറയ്ക്കാനും തീരുമാനമുണ്ട്. സംസ്ഥാനങ്ങള്‍ ആനുപാതികമായി നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍വില ഗണ്യമായി കുറയുന്ന ഘട്ടത്തിലാണ് ആഭ്യന്തരവിലകളില്‍ കേന്ദ്രം വലിയ വര്‍ധന വരുത്തിയതെന്ന വിരോധാഭാസമുണ്ട്. അന്താരാഷ്ട്രവിപണിയില്‍ വിലകുറഞ്ഞത് കണക്കിലെടുത്ത് പാകിസ്ഥാന്‍പോലുള്ള രാജ്യങ്ങള്‍ ജൂലൈ ആദ്യം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാനിരിക്കെയാണ്, യുപിഎ സര്‍ക്കാരിന്റെ വിപരീതനീക്കം. ഭക്ഷ്യ പണപ്പെരുപ്പം കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.13ല്‍ എത്തിനില്‍ക്കെ, ഡീസല്‍വിലയും മറ്റും കൂട്ടാനുള്ള കേന്ദ്രതീരുമാനം വിലക്കയറ്റത്തിന് വീണ്ടും ആക്കംകൂട്ടും. കഴിഞ്ഞ ജൂണില്‍ ഡീസലിന് രണ്ടു രൂപയും എല്‍പിജിക്ക് 35 രൂപയും മണ്ണെണ്ണയ്ക്ക് മൂന്നു രൂപയും വര്‍ധിപ്പിച്ചിരുന്നു. ഈ മെയ് ആദ്യം പെട്രോള്‍വില ലിറ്ററിന് അഞ്ചു രൂപ കൂട്ടിയിരുന്നു. ഇത്തവണ എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ട പരമാവധി വിലതന്നെ കേന്ദ്രം അംഗീകരിച്ചു. ഡീസല്‍വിലയില്‍ ലിറ്ററിന് 13.72 രൂപയും എല്‍പിജിക്ക് സിലിണ്ടറിന് 381 രൂപയും മണ്ണെണ്ണ ലിറ്ററിന് 26.16 രൂപയും നഷ്ടമുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ വാദം. പ്രതിവര്‍ഷം ഈ നഷ്ടം 1,70,000 കോടി വരുമെന്ന് പെട്രോളിയം മന്ത്രാലയം പറയുന്നു. യഥാര്‍ഥത്തില്‍ അന്താരാഷ്ട്രവിപണിയില്‍നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംസ്കരിച്ച് ഇറക്കുമതിചെയ്യുമ്പോഴുള്ള വിലയും ആഭ്യന്തരവിലയും തമ്മിലുള്ള അന്തരമാണ് എണ്ണക്കമ്പനികള്‍ പറയുന്ന നഷ്ടം. ഇത് വരുമാനനഷ്ടമായി ചിത്രീകരിച്ച് വിലവര്‍ധനയ്ക്ക് ഒത്താശ ചെയ്തിരിക്കയാണ് കേന്ദ്രം. കസ്റ്റംസ് തീരുവ വേണ്ടെന്നുവയ്ക്കുന്നതിലൂടെ 26,000 കോടിയും ഡീസലിന്റെ എക്സൈസ് തീരുവ കുറയ്ക്കുന്നതിലൂടെ 23,000 കോടിയും സര്‍ക്കാരിന് നടപ്പുവര്‍ഷം നഷ്ടമുണ്ടാകുമെന്ന് മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. നികുതി ഒഴിവാക്കല്‍വഴി ആകെ 49,000 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടാകുമ്പോള്‍ , വിലകൂട്ടല്‍ തീരുമാനത്തിലൂടെ എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുക 21,000 കോടിമാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. നികുതി നിലനിര്‍ത്തി വിലവര്‍ധന ഒഴിവാക്കിക്കൂടേ എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല. കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതിലൂടെ ഇറക്കുമതിചെയ്യുന്ന ഓരോ ലിറ്റര്‍ ക്രൂഡോയിലിനും ശരാശരി ഒരു രൂപമാത്രമാണ് സര്‍ക്കാരിന് നഷ്ടംവരിക. ആകെ നികുതിവരുമാനത്തിന്റെ സിംഹഭാഗവും നിലനില്‍ക്കും. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും ജയ്പാല്‍ റെഡ്ഡി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വൈകിട്ട് പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസമിതി ചേര്‍ന്നാണ് വിലകൂട്ടലിന് പച്ചക്കൊടി കാട്ടിയത്. വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും വിലവര്‍ധനയ്ക്ക് അംഗീകാരം നല്‍കി. ഡീസല്‍വില കൂട്ടിയതിനുപുറമെ അടുത്തമാസം ആദ്യം എണ്ണക്കമ്പനികള്‍ പെട്രോള്‍വില കൂട്ടുമെന്ന സൂചനയുമുണ്ട്. എണ്ണ ഉല്‍പ്പന്നങ്ങളുടെ മൊത്തത്തിലുള്ള വിലവര്‍ധന അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമാക്കും. ചരക്ക്-യാത്ര നിരക്കുകള്‍ വര്‍ധിക്കും. വിലവര്‍ധന അനാവശ്യമെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ പാര്‍ടികള്‍ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് മുന്നറിയിപ്പ് നല്‍കി.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-2415910515572701514?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/2415910515572701514/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=2415910515572701514' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/2415910515572701514'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/2415910515572701514'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/06/50-3-2.html' title='പാചകവാതകം 50, ഡീസല്‍ 3, മണ്ണെണ്ണ 2 രൂപ കൂട്ടി..'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-5212699273546801938</id><published>2011-06-16T15:17:00.002+04:00</published><updated>2011-06-16T15:19:47.400+04:00</updated><title type='text'>1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാര്‍ രൂപം നല്‍കിയ മലപ്പുറം ജില്ലക്കിന്ന് 42 -൦ം പിറന്നാള്‍...</title><content type='html'>&lt;div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാര്‍ രൂപം നല്‍കിയ മലപ്പുറം ജില്ലക്കിന്ന് 42 -൦ം പിറന്നാള്‍...&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 321px; DISPLAY: block; HEIGHT: 342px; CURSOR: hand" id="BLOGGER_PHOTO_ID_5618775383926248418" border="0" alt="" src="http://3.bp.blogspot.com/-KhBSRjHj2z4/TfnmcS-iE-I/AAAAAAAAB0w/wCVbdeD0sA4/s320/ems.jpg" /&gt;&lt;/span&gt;&lt;/strong&gt; &lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;മലപ്പുറം : ആഘോഷപ്പൊലിമകളില്ലാതെ ജില്ലക്ക് വ്യാഴാഴ്ച 42 വയസ്സ് തികയും. വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളൊന്നും അധികൃതര്‍ ആസൂത്രണം ചെയ്തിട്ടില്ല. 1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാരാണ് മലപ്പുറം ജില്ലക്ക് രൂപം നല്‍കിയത്. നാല് പതിറ്റാണ്ടിനിടെ ഒട്ടേറെ മുന്നോട്ട് കുതിക്കാനായി. എങ്കിലും അര്‍ഹമായ വികസനം ജില്ലയിലെത്തിയില്ലെന്ന പരാതിയുമുണ്ട്. രാഷ്ട്രീയ മേധാവിത്തം നേടിയ മുസ്ലിംലീഗ് ജില്ലയെ മറന്നപ്പോള്‍ അരിഞ്ഞുവീഴ്ത്തപ്പെട്ടത് വികസന സ്വപ്നങ്ങളുടെ ചിറകുകളായിരുന്നു. ഇടതുപക്ഷം അധികാരത്തിലിരുന്ന നാളുകളിലാണ് ഇന്ന് ജില്ലയില്‍ കാണുന്ന പ്രധാനനേട്ടങ്ങള്‍ കൈവരിച്ചത്. കോഴിക്കോട് ജില്ലയുടെയും പാലക്കാട് ജില്ലയുടെയും അവികസിത പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത്. ജില്ലാ രൂപീകരണത്തിന്റെ ഘട്ടത്തില്‍ത്തന്നെ ഹിന്ദുത്വ തീവ്രവാദികള്‍ ഇത്തരത്തിലൊരു ജില്ല അനാവശ്യമെന്നാരോപിച്ച് രംഗത്തുവന്നു. മലപ്പുറം ജില്ലാ വിരുദ്ധ സമിതിയുണ്ടാക്കി കോണ്‍ഗ്രസും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇപ്പോള്‍ ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രിസഭാംഗമായ ആര്യാടന്‍ മുഹമ്മദടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഇതിന്റെ മുന്‍നിരയില്‍ . ഇ എം എസ് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായാണ് അവര്‍ ജില്ലാ രുപീകരണത്തെ കണ്ടത്. മലപ്പുറം - പെരിന്തല്‍മണ്ണ റോഡില്‍ എംഎസ്പി ക്യാമ്പിനോട് ചേര്‍ന്നുള്ള ഒരു ചെറിയ കെട്ടിടത്തിലായിരുന്നു ജില്ലയുടെ ഭരണ സിരാകേന്ദ്രം പ്രവര്‍ത്തിച്ചത്. ജില്ല പിറന്നെന്ന് വിളിച്ചോതി കലക്ടറേറ്റില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നപ്പോള്‍ ഹിന്ദുത്വവാദികളും അവര്‍ക്കരുനിന്ന കോണ്‍ഗ്രസ് നേതൃത്വവും ജില്ലാ രൂപീകരണത്തിനെതിരെ റോഡുപരോധിക്കുന്ന തിരക്കിലായിരുന്നു. പാകിസ്ഥാന്റെ കേരളീയ രൂപമുണ്ടാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുവെന്നാരോപിച്ച് സമരമാമാങ്കം നടത്തിയവരോട് ഐക്യപ്പെടുകയായിരുന്നു മുസ്ലിംലീഗ് എന്നത് ചരിത്രത്താളുകളില്‍ ഒളിപ്പിച്ചു വയ്ക്കാന്‍ സാധിക്കാത്ത സത്യമാണ്. വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം എന്നീ രംഗങ്ങളിലാണ് ജില്ല ഏറെ പിന്നോക്കം പോയത്. ഈ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ക്രിയാത്മകമായ ശ്രമം നടന്നത് ഇടതുപക്ഷം അധികാരത്തില്‍വന്ന ഘട്ടത്തില്‍ മാത്രമാണ്. അതിന്റെ ഫലമായാണ് കോഴിക്കോട് സര്‍വകലാശാലയും കരിപ്പൂര്‍ വിമാനത്താവളവും അലിഗഡ് യൂണിവേഴ്സിറ്റി സെന്ററുമെല്ലാം ജില്ലക്ക് സ്വന്തമാക്കാനായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വികസനമാണ് ജില്ലയില്‍ നടന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവുമധികം നേട്ടമുണ്ടായത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സര്‍ക്കാര്‍ സ്കൂളുകളില്‍പോലും വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞത് പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍കൊണ്ടാണ്. ചമ്രവട്ടം പദ്ധതിയും പൊന്നാനി മല്‍സ്യബന്ധന തുറമുഖവും എടുത്തുപറയേണ്ടതാണ്. എന്നാല്‍ മലപ്പുറം കരസ്ഥമാക്കിയ നേട്ടങ്ങളെയാകെ പുതിയ സര്‍ക്കാര്‍ തകിടം മറിക്കുമോയെന്ന ആശങ്കയാണ് ജില്ലയുടെ പുരോഗതി ആശിക്കുന്നവര്‍ പങ്കുവയ്ക്കുന്നത്. അധികാരമേറ്റെടുത്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പൊതുവിദ്യാഭ്യാസ മേഖലയെയാകെ തകര്‍ക്കുന്ന നയം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു. &lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-5212699273546801938?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/5212699273546801938/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=5212699273546801938' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5212699273546801938'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5212699273546801938'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/06/1969-16-42.html' title='1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാര്‍ രൂപം നല്‍കിയ മലപ്പുറം ജില്ലക്കിന്ന് 42 -൦ം പിറന്നാള്‍...'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-KhBSRjHj2z4/TfnmcS-iE-I/AAAAAAAAB0w/wCVbdeD0sA4/s72-c/ems.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-7618036169329086069</id><published>2011-04-23T22:19:00.002+04:00</published><updated>2011-04-23T22:22:55.470+04:00</updated><title type='text'>എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം</title><content type='html'>&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;span style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; "&gt;&lt;b&gt;&lt;span class="Apple-style-span"  &gt;എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;span style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; "&gt;&lt;b&gt;&lt;span class="Apple-style-span"  &gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;span style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; "&gt;&lt;b&gt;&lt;span class="Apple-style-span"  &gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt; &lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt; &lt;/p&gt;&lt;p style="text-align: justify;font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;strong style="font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; "&gt;&lt;span class="Apple-style-span"  &gt;ഏപ്രില്‍ 25നു വൈകുന്നേരം 8 മണിക്ക് ദല ഹാളില്‍ വെച്ച് എന്‍ഡോസള്ഫാന്‍ വിരുദ്ധ സമരത്തിന്ന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് നടത്തുന്ന കൂട്ടായ്മയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു .. കൂടുതല്‍ വിവരങള്ക്ക് വിളിക്കുക. 055,2722729,050.6579581&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;p style="text-align: justify;font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;br /&gt;&lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;br /&gt;&lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;br /&gt;&lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;img src="http://1.bp.blogspot.com/-OmbzddUxtls/TbMYlj6FgnI/AAAAAAAAB0k/8ylvXGzX2PE/s320/215649_1690975037896_1343357534_1491846_4218016_n.jpg" style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 222px; height: 320px;" border="0" alt="" id="BLOGGER_PHOTO_ID_5598845795324756594" /&gt;&lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;br /&gt;&lt;/p&gt;&lt;p style="text-align: justify; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;span class="Apple-style-span" &gt;എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി മാരകമായ വിഷമാണെന്നും &lt;/span&gt;&lt;/p&gt;&lt;p style="text-align: justify; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;span class="Apple-style-span" &gt;ഇതിന്റെ ഉപയോഗം മനുഷ്യരാശിക്കുതന്നെ കടുത്ത ഭീഷണി ഉയര്‍ത്തുന്നതാണെന്നും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് അനുഭവത്തില്‍നിന്ന് ബോധ്യപ്പെട്ടതാണ്. ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ 3548 പേര്‍ക്ക് എന്‍ഡോസള്‍ഫാന്‍ പ്രയോഗംമൂലം വിവിധതരത്തിലുള്ള രോഗം ബാധിച്ചിട്ടുണ്ടെന്നത് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. ഇവരെല്ലാം എന്‍ഡോസള്‍ഫാന്റെ കെടുതി അനുഭവിച്ചവരാണെന്ന് ആരോഗ്യവകുപ്പുതന്നെ സ്ഥിരീകരിച്ചതുമാണ്. എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലം രോഗംബാധിച്ച അഞ്ഞൂറിലധികംപേര്‍ നരകയാതന അനുഭവിച്ച് മരിക്കാന്‍ ഇടയായിട്ടുണ്ട്. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ ആശ്വാസധനമായി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. രോഗബാധിതര്‍ക്ക് സൌജന്യ ചികിത്സയും ആശ്വാസമായി പെന്‍ഷനും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം നടപടികള്‍കൊണ്ടൊന്നും പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയുന്നതല്ല. രോഗബാധിതരുടെ എണ്ണം നാള്‍തോറും വര്‍ധിച്ചുവരുന്നതാണ് കാണുന്നത്. രോഗബാധിതര്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാട് പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. രോഗബാധിതരോട് സഹതപിച്ചതുകൊണ്ടൊന്നും ഫലമില്ല. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കുകമാത്രമാണ് ശാശ്വതമായ പരിഹാരം. എന്നാല്‍, നിരോധനം അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്ന ലാഭക്കൊതിയന്മാര്‍ ഭരണതലത്തില്‍ വന്‍തോതില്‍ സ്വാധീനശക്തി ചെലുത്താന്‍ കഴിവുള്ളവരാണ്. രാജ്യം ഭരിക്കുന്നത് കോര്‍പറേറ്റ് ഉടമകളാണെന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ചിട്ട് കാര്യമില്ല. ഇന്ത്യ പ്രതിവര്‍ഷം 9000 ട എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും അതിന്റെ പകുതി രാജ്യത്തിനകത്തുതന്നെ ഉപയോഗിക്കുന്നുണ്ടെന്നുമാണ് കാണുന്നത്. കീടനാശിനി ഉല്‍പ്പാദിപ്പിക്കുന്നവരുടെ സംഘടന അവരുടേതായ ന്യായീകരണവുമായി രംഗത്തുവന്നിട്ടുള്ളതും കാണാതിരുന്നുകൂടാ. കാസര്‍കോട് ജില്ലയില്‍ രോഗം ബാധിച്ചതും ആളുകള്‍ മരിക്കാനിടയായതും എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലമല്ല, മറ്റെന്തോ കാരണത്താലാണ് എന്നാണ് ഉല്‍പ്പാദകരുടെ വാദം. ഇത്തരം വാദഗതികളെല്ലാം ലാഭക്കൊതിമൂലമുള്ളതാണെന്ന് കാണാന്‍ വിഷമമില്ല. യൂറോപ്യന്‍ രാജ്യങ്ങളുടെ സ്വാധീനംമൂലമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നതെന്ന വാദഗതിയും ലാഭക്കൊതിയന്മാരായ ഉല്‍പ്പാദകര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനോട് കേന്ദ്രകൃഷിവകുപ്പിന് യോജിപ്പില്ലെന്നത് ആ വകുപ്പിന്റെമാത്രം കുറ്റമായി കാണേണ്ടതില്ല. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കണമെന്നത് ഒരു നയപരമായ പ്രശ്നമാണ്. അതാകട്ടെ കേന്ദ്രം ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ കൂട്ടായി എടുക്കേണ്ടുന്ന തീരുമാനമാണ്. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും തെല്ലെങ്കിലും വിലകല്‍പ്പിക്കുന്നവര്‍ക്ക് മാരകമായ വിഷത്തിന്റെ ഉല്‍പ്പാദനവും പ്രയോഗവും നിരോധിക്കാതിരിക്കാന്‍ കഴിയുന്നതല്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നത് കേരളത്തിന്റെ ഏക അഭിപ്രായമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതും ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. കാസര്‍കോട്ട് ചേര്‍ന്ന ദേശീയ കവന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ഏകസ്വരത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നിരോധനാവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കാണുന്നു. രമേശ് ചെന്നിത്തല പറയുന്നത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ ഇനിയും അറച്ചുനില്‍ക്കേണ്ടതില്ല. കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളി എത്രയും വേഗം അവസാനിപ്പിച്ച് നയപരമായ തീരുമാനമെടുക്കാന്‍ സമയം വൈകിയിരിക്കുന്നു. ഏപ്രില്‍ 25 മുതല്‍ 29 വരെ സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ചേരാനിരിക്കുന്ന സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കനഡ, ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ, ന്യൂസിലന്‍ഡ്, മലേഷ്യ, തെക്കന്‍ കൊറിയ, ശ്രീലങ്ക ഉള്‍പ്പെടെയുള്ള 27 രാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ട് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിര്‍ണായകമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് പറയുന്നു. അങ്ങനെയാണെങ്കില്‍ ജനീവാ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് അനുകൂലമായ തീരുമാനമുണ്ടാകേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം ജനീവാ സമ്മേളനത്തില്‍ ഇന്ത്യ ഉന്നയിക്കണം. അതിനായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍തന്നെ നയപരമായ തീരുമാനമെടുക്കാന്‍ തയ്യാറാകണം. ഇന്ത്യക്കകത്ത് എന്‍ഡോസര്‍ഫാന്‍ നിരോധിക്കാന്‍ ഉടന്‍തന്നെ തീരുമാനം കൈക്കൊള്ളുകയും വേണം. ഈ ആവശ്യത്തിനുപിന്നില്‍ മനുഷ്യസ്നേഹികളായ സകലരെയും അണിനിരത്തുന്നതിനുള്ള ശ്രമം വിജയിക്കേണ്ടതുണ്ട്. കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ഉയര്‍ന്നുവന്ന, ദുരിതബാധിതരുടെ ദീനരോദനം ഡല്‍ഹിയിലെ ഭരണാധികാരികളുടെ കാതുകളില്‍ ആഞ്ഞുപതിക്കുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം. &lt;/span&gt;&lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt; &lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt; &lt;/p&gt;&lt;p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; "&gt;&lt;photo 1=""&gt;&lt;/photo&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-7618036169329086069?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/7618036169329086069/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=7618036169329086069' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/7618036169329086069'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/7618036169329086069'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/04/blog-post_23.html' title='എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-OmbzddUxtls/TbMYlj6FgnI/AAAAAAAAB0k/8ylvXGzX2PE/s72-c/215649_1690975037896_1343357534_1491846_4218016_n.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-1839111452464230643</id><published>2011-04-21T11:56:00.003+04:00</published><updated>2011-04-21T12:02:31.643+04:00</updated><title type='text'>എപ്രില്‍ 25 ന്റെ എന്‍ഡോസള്‍ഫാന്‍വിരുദ്ധ ദിനാചരണത്തില്‍ ഗള്‍ഫ് മലയാളികളും  പങ്കാളികളാവുക..</title><content type='html'>&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;എപ്രില്‍ 25 ന്റെ എന്‍ഡോസള്‍ഫാന്‍വിരുദ്ധ ദിനാചരണത്തില്‍ ഗള്‍ഫ് മലയാളികളും പങ്കാളികളാവുക.. &lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 426px; DISPLAY: block; HEIGHT: 530px; CURSOR: hand" id="BLOGGER_PHOTO_ID_5597943500360863442" border="0" alt="" src="http://1.bp.blogspot.com/--LM6B1wcppI/Ta_j9FO3TtI/AAAAAAAAB0c/p-HH42JtwrQ/s320/Endosulfan%2BPoster%2BDraft%2B2.jpg" /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മനുഷ്യന്റെ ജീവനും പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും വന്‍ ഭീഷണി ഉയര്‍ത്തുന്ന എന്‍ഡൊസള്‍ഫാന്‍ എന്ന മാരക കീടനാനിനിക്കെതിരെ ജനങളുടെ വന്‍ പ്രതിഷേധം വീണ്ടും ഉയര്‍ന്നിരിക്കുകയാണു..എന്‍ഡോസല്‍ഫാന്റെ ഉപയോഗം കൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടിവന്നവര്‍ ഇന്നും അനുഭവിക്കുന്നവര്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശിയ കണ്‍‌വെന്‍ഷന്‍ ഇന്ത്യ ഒട്ടാകെ എന്‍ഡോസല്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണു...ഇത് തികച്ചും ന്യായമായ ആവശ്യമാണു.ഇതിന്നും മുമ്പും അവിടത്തെ ജനങള്‍ ഈ ആവശ്യം ഊന്നയിച്ചിരുന്നതാണു.കേരളം മൊത്തത്തില്‍ ഈ ന്യായമായ ആവശ്യത്തോട് അനുഭാവപൂര്‍ണ്ണമായ നിലപാടും സ്വീകരിച്ചിരുന്നു.അതിന്റെ ഫലമായി കേരളത്തില്‍ ഇതിന്റെ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചതുമാണു.കേരളത്തില്‍ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നും ഇന്ത്യ ഒട്ടുക്ക് നിരോധിച്ചാലെ അതിന്റെ ഫലം ലഭിക്കുകയുള്ളുവെന്ന തിരിച്ചറിവാണു ദേശിയ അടിസ്ഥാനത്തില്‍ സംഘടിക്കാന്‍ എന്‍ഡൊസള്‍ഫാന്‍ വിരുദ്ധ സമര സമിതിയെ പ്രേരിപ്പിച്ചത്.പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ: വന്ദന ശിവ ഉല്പ്പെടെയുള്ളവര്‍ പങ്കെടുത്ത എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദേശിയ കണ്‍‌വെനഷന്‍ എന്‍ഡോസള്‍ഫാനെതിരെ ശക്തമായ പോരാട്ടത്തിന്നാണു ആഹ്വാനം നല്‍കിയിരിക്കുന്നത് &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഏപ്രില്‍ ഇരുപത്തിയഞ്ചിന്ന് ജനീവയില്‍ നടക്കുന്ന രാജാന്തര കണ്‍‌വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കനമെന്ന നിലപാട് ഇന്ത്യ സ്വീകരിക്കണമെന്നും ദേശിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതി ശക്തമായി ആവശ്യപ്പെടുന്നു.രാജ്യാന്തര തലത്തില്‍ തന്നെ എന്‍ഡൊസള്‍ഫാന്റെ ഗുരുതരമായ പ്രത്യാഘാതങളും ജനങള്‍ അനുഭവിക്കുന്ന തീരാദുരിതങളും ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്നാണു ഇത്തരത്തിലുള്ള നിലപാട് എടുക്കണമെന്ന് പറയുന്നത്...എന്നാല്‍ ഇന്ത്യ ഇത്തരത്തിലൂഅ നിലപാട് സ്വികരിക്കുമെന്ന് കരുതാന്‍ യാതൊരു വഴിയുമില്ല കാരണം ഇന്ത്യയില്‍ ഇത് നിരോധിക്കണമെന്ന ആവ്ശ്യം അംഗികരിക്കാത്തവര്‍ രാജ്യാന്തര വേദിയില്‍ ഈ ആവശ്യം ഉന്നയിക്കാന്‍ തയ്യാറാകുമോ????&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേന്ദ്ര സര്‍ക്കാറിന്റെയും കേന്ദ്ര കൃഷിമന്തി ശരത് പവാറിന്റെയും നിലപാട് ഇക്കാര്യത്തില്‍ വളരെ പ്രസക്തമാണു.നിരോധനത്തിന്നുവേണ്ടി വാദിക്കുന്നവരെ എതിര്‍ക്കുകയും എന്‍ഡോസള്‍ഫാന്‍ കീടനാശിനി മനുഷ്യനും പ്രകൃതിക്കും യാതൊരു ദോഷവും വരുത്തില്ലായെന്ന് വാദിക്കുന്നവരുടെ കൂടെ നില്‍ക്കുകയുമാണു അദ്ദേഹം ചെയ്യുന്നത് . ശരത് പവാര്‍ ലൊകത്തിലെ വന്‍‌കിട കുത്തക കീടനാശിനി കമ്പിനികളുടെ കമ്മിഷന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണു അദ്ദേഹത്തിന്റെ ഓരൊ പ്രവര്‍ത്തനങളും.എന്‍ഡൊസള്‍ഫാന്റെ വരുത്തിവെക്കുന്ന തീരാദുരിതങള്‍ മനസ്സിലാക്കി നൂറ്റി എന്‍പതോളം രാജ്യങളിന്നിത് നിരോധിച്ചിരിക്കുന്നു.എന്നിട്ടും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ തയ്യാറാകുന്നില്ല.എന്‍ഡോസള്‍ഫാന്‍ കീടങളെ മാത്രമല്ല ജങളെയും കൊല്ലുന്നുവെന്ന് തെളിഞ്ഞിട്ടും ഇത് നിരോധിക്കാനോ ഇതിന്നെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനൊ തയ്യാറാകത്തത് ഏറെ ആശങ്കക്ക് വഴിവെക്കുന്നതാണു. &lt;/span&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാസര്‍കൊട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ ഇരുപത് വര്‍ഷ ക്കാലമായി മാരക വിഷമുള്ള ഈ കീട നാശിനി തുടര്‍ച്ചയായി ഉപയോഗിച്ചതു മൂലം ദുരിതം അനുഭവി ക്കേണ്ടി വന്നവര്‍ നിരവധിയാണ്.&lt;br /&gt;ഈ കശുമാവിന്‍ തോട്ടത്തിനോട് ചേര്‍ന്നു കിടക്കുന്ന പതിനഞ്ചിലേറേ പഞ്ചായത്തുകളീലെ വലിയൊരു ജന വിഭാഗം വിഷ ലിപ്തമായ ഈ കിട നാശിനിയുടെ ദുരന്ത ഫലങ്ങള്‍ അനുഭവിച്ച് മരിച്ച് ജീവിക്കുന്നവരാണ്. ഇവിടെ ജീവിച്ചി രിക്കുന്നവരും, ജനിക്കാന്‍ പോകുന്നവരും, ഈ മാരക വിഷം ഏല്‍പിച്ച ദുരിതത്തില്‍ നിന്ന് വിമുക്തരല്ല. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ സംഭവിക്കുക, മാനസിക വളര്‍ച്ച എത്താതിരിക്കുക, പിഞ്ചു കുഞ്ഞുങ്ങള്‍ പോലും മരണപ്പെടുക, അംഗ വൈകല്യം സംഭവിക്കുക, ബുദ്ധി മാന്ദ്യം സംഭവിക്കുക, ഗര്‍ഭം അലസി പോകുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഈ പതിനഞ്ചിലേറെ പഞ്ചായത്തിലെ ജനങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുന്നത്. എന്ഡോസള്‍ഫാന്‍ എന്ന മാരക വിഷം വിതച്ച ഈ ദുരിതം എത്ര തലമുറകള്‍ കഴിഞ്ഞാലും തീരില്ലായെന്നാണു കരുതേണ്ടി യിരിക്കുന്നത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഔദ്യോഗിക കണക്കനുസരിച്ച് നാലായിരത്തില്‍ പരം ആളുകള്‍ ഈ മാരക കീടനാശിനിയുടെ ദുരന്ത ഫലങ്ങള്‍ ഏറ്റു വാങ്ങി മരിച്ച് ജീവിച്ച് കൊണ്ടി രിക്കുന്നവരാണ്. ആയിര ക്കണക്കിന് ജനങ്ങള്‍ക്ക് അംഗ വൈകല്യവും മാനസിക പ്രശ്നങ്ങളും കൊണ്ട് അവരുടെ ജീവിതം തന്നെ ഇന്ന് വഴി മുട്ടിയിരിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ എന്ഡോ സള്‍ഫാന്‍ കൊന്ന് കളഞ്ഞത് നാലായിരത്തോളം പേരെയാണ്.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ലോകത്ത് ഒട്ടേറെ രാജ്യങളില്‍ എന്‍ഡോസള്‍ഫാന്‍ മനുഷ്യ ജീവനു ഭിഷണി ഉയര്‍ത്തുന്ന മാരക വിഷമുള്ള കീട നാശിനി ആണെന്ന് പ്രഖ്യാപിച്ചിട്ടും, ഇതൊന്നും കണക്കി ലെടുക്കാ തെയാണ് കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്‍ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ തളിച്ചിരുന്നത്. ഈ ദുരന്തം സര്ക്കാര്‍ പാവപ്പെട്ട കാസര്‍ക്കോട്ടെ ജനതക്കു മേല്‍ അടിച്ചേല്‍പ്പി ക്കുകയായിരുന്നു. ഒരു ജനതയെ ആകെ തീരാ ദുരിതത്തിലേക്ക് തള്ളി വിട്ടവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നി ല്ലായെന്നത് ദുഖകരമാണ്.&lt;br /&gt;ആര്‍ക്ക് വേണ്ടിയായിരുന്നു ഈ മനുഷ്യ ക്കുരുതി നടത്തിയത്. അതു കൊണ്ട് നാം എന്തു നേടി. ബഹു രാഷ്ട്ര കമ്പനിയുടെ വിഷം വാങ്ങിച്ച് പതിനായിരങ്ങളെ ജിവച്ഛവങ്ങളാക്കി, ആയിരങ്ങളെ അംഗ ഭംഗം സംഭവിച്ചവരും അനാഥരുമാക്കി, ആയിരങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ മനുഷ്യന്‍ അറിഞ്ഞു കൊണ്ട് വരുത്തി വെച്ച ഇതിലും വലിയൊരു ദുരന്തമില്ല. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ അര ലക്ഷം ലിറ്ററിലേറെ വിഷ ലായിനിയാണ്‍്‌ കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ചിട്ടു ള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളും, വിവിധ സംഘടനകളും നിരന്തരമായി പ്രക്ഷോഭങ്ങള്‍ നടത്തിയതിന്റെ ഫലമായി ട്ടാണ് സര്‍ക്കാര്‍ എന്‍ഡോ സള്‍ഫാന്‍ നിര്‍ത്താന്‍ ഇടയായത്.&lt;br /&gt;എന്നാല്‍ ഇന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്ക് എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങളെയും ദുരന്തങ്ങളെയും പറ്റി മനസ്സിലായിട്ടില്ല. അദ്ദേഹമിന്നും എന്‍ഡോ സള്ഫാന്‍ തുടര്‍ന്നും ഉപയോഗി&lt;/span&gt; ക്കുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള അഹന്തയും അഹങ്കാരവും നിറഞ്ഞ ഭരണാധി കാരികളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത നടപടികളാണ് പതിനായിരങ്ങളെ തിരാ ദുരിതങ്ങളിലേക്ക് തള്ളി വിടുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-1839111452464230643?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/1839111452464230643/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=1839111452464230643' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/1839111452464230643'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/1839111452464230643'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/04/25.html' title='എപ്രില്‍ 25 ന്റെ എന്‍ഡോസള്‍ഫാന്‍വിരുദ്ധ ദിനാചരണത്തില്‍ ഗള്‍ഫ് മലയാളികളും  പങ്കാളികളാവുക..'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/--LM6B1wcppI/Ta_j9FO3TtI/AAAAAAAAB0c/p-HH42JtwrQ/s72-c/Endosulfan%2BPoster%2BDraft%2B2.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-3499747605388569260</id><published>2011-04-20T09:17:00.003+04:00</published><updated>2011-04-20T09:25:00.393+04:00</updated><title type='text'>കള്ളനേയും കൊള്ളക്കാരനേയും അഴിമതിക്കാരനേയും ആദരിക്കുന്ന കാലം....നമ്മുടെ നാടിന്റെ ഒരു ഗതികേട്..</title><content type='html'>&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#000099;"&gt;കള്ളനേയും കൊള്ളക്കാരനേയും അഴിമതിക്കാരനേയും ആദരിക്കുന്ന കാലം....നമ്മുടെ നാടിന്റെ ഒരു ഗതികേട്..&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#000099;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#000099;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 511px; DISPLAY: block; HEIGHT: 417px; CURSOR: hand" id="BLOGGER_PHOTO_ID_5597531053642688050" border="0" alt="" src="http://2.bp.blogspot.com/-nimbikcuJH0/Ta5s1heXJjI/AAAAAAAAB0M/5jXmM8c1V3A/s320/18kikcg01-Balakrish_482202e.jpg" /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;കേരളത്തിന്റെ പൊതുമുതല്‍ കൊള്ള ചെയ്തതിന്ന് സുപ്രിംകോടതി ഒരുകൊല്ലത്തെ കഠിന തടവിന്ന് ശിക്ഷിച്ച് പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ കഴിയുന്ന ഒരു തടവ് പുള്ളി പത്ത് ദിവസത്തെ പറോളില്‍ പുറത്ത് വന്നപ്പോള്‍ ഏഷ്യനെറ്റ് അടക്കമുള്ള മാധ്യമങള്‍ വന്‍ വരവേല്‍‌പ്പാണു നല്‍കിയത്....രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്നു വേണ്ടി പോരാടിയിട്ടുള്ള ഗാന്ധിജിക്കു പോലും ഇങിനെ ഒരു സ്വീകരണം ലഭിച്ചിരിക്കുകയില്ല.....കള്ളന്മാര്‍ മഹാന്മാര്‍......കള്ളനെ പിടിക്കുന്നവര്‍ , അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവര്‍ വളരെ മോശക്കാര്‍......കേരളത്തിലെ ഒരു സ്ഥിതി.....&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;കേരളത്തിന്റെ പൊതുമുതല്‍ കൊള്ളയടിച്ച് ജയിലില്‍ കഴിയുന്ന തടവുപുള്ളിയുമായി ടി വി ചാനലുകാര്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങള്‍.... &lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;‎'സൌകര്യങ്ങള്‍ നിഷേധിച്ചതിനു പിന്നില്‍ മുഖ്യമന്ത്രി അച്യുതാനന്ദനാണ്. അംഗീകരിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പോലും അച്യുതാനന്ദന്‍ ഇടപെട്ടു നിഷേധിച്ചു. സാധാരണ തടവുകാരനു ലഭിക്കേണ്ട സൌകര്യം പോലും അച്യുതാനന്ദന്റെ ശാഠ്യം മൂലം തനിക്കു നിഷേധിക്കപ്പെട്ടു. ഒരു എ ക്ളാസ് സൌകര്യവും ലഭിച്ചില്ല. ഉദ്യോഗസ്ഥരും മറ്റു തടവുകാരും വളരെ സ്നേഹത്തോടെയാണു പെരുമാറിയത്.' &lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 279px; DISPLAY: block; HEIGHT: 238px; CURSOR: hand" id="BLOGGER_PHOTO_ID_5597532196295305026" border="0" alt="" src="http://3.bp.blogspot.com/-Br32cO2Dcb0/Ta5t4CL-Z0I/AAAAAAAAB0U/sLiuMmdIxIY/s320/imagesCA3VH279.jpg" /&gt;&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#cc0000;"&gt;ഒരു കള്ളനു ലഭിക്കേണ്ട എല്ല സൗകര്യങളും ലഭിച്ചിട്ടുണ്ട്.അതിലും കൂടുതലും ലഭിച്ചിട്ടുണ്ട്. കൊള്ളയും പിടിച്ച് പറിയും നടത്തി അവിടെ കഴിയുന്ന മറ്റ് തടവുകാറൊട് അന്വേഷിച്ചാല്‍ കൂടുതല്‍ വിവരങള്‍ അറിയും&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-3499747605388569260?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/3499747605388569260/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=3499747605388569260' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/3499747605388569260'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/3499747605388569260'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/04/blog-post_20.html' title='കള്ളനേയും കൊള്ളക്കാരനേയും അഴിമതിക്കാരനേയും ആദരിക്കുന്ന കാലം....നമ്മുടെ നാടിന്റെ ഒരു ഗതികേട്..'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-nimbikcuJH0/Ta5s1heXJjI/AAAAAAAAB0M/5jXmM8c1V3A/s72-c/18kikcg01-Balakrish_482202e.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-1478006135730319950</id><published>2011-04-05T14:23:00.001+04:00</published><updated>2011-04-05T14:26:08.675+04:00</updated><title type='text'>കോഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്നു,കേരളത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും  ലീസ്റ്റില്‍ ,തെളിവുകളുമായി മുഖ്യമന്ത്രി....</title><content type='html'>&lt;div align="justify"&gt;&lt;span style="font-size:180%;"&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;കോഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്നു,കേരളത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ലീസ്റ്റില്‍ ,തെളിവുകളുമായി മുഖ്യമന്ത്രി....&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 500px; DISPLAY: block; HEIGHT: 385px; CURSOR: hand" id="BLOGGER_PHOTO_ID_5592043618216844802" border="0" alt="" src="http://1.bp.blogspot.com/-XVhNIgf0GDE/TZruCvhOHgI/AAAAAAAAB0E/nrNK6vOgqms/s320/lead0504.jpg" /&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;അന്യസംസ്ഥാന-അന്യരാജ്യ ലോട്ടറി ചൂതാട്ടത്തില്‍നിന്നും അവരുടെ കൊടിയ ചൂഷണത്തില്‍നിന്നും കേരളജനത മോചിതരായിരിക്കുന്നു. മാര്‍ട്ടിന്റെയും കൂട്ടരുടെയും ലോട്ടറിക്കച്ചവടം കേരളത്തില്‍ അവസാനിപ്പിച്ചതോടെയാണ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും അസ്വസ്ഥത തുടങ്ങിയത്. കേരളത്തില്‍ 2001-06ല്‍ അധികാരത്തിലിരുന്ന എ കെ ആന്റണി, ഉമ്മന്‍ചാണ്ടി ഭരണമാണ് ദിനംപ്രതി 40 കോടിയിലേറെ രൂപ കൊള്ളയടിക്കാന്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ക്ക് ഒത്താശചെയ്തത്. ഓരോ ദിവസവും ഇത്രയും പണം കടത്തിയ മാഫിയകള്‍ക്ക് ഇത്രയുംകാലം ഇവര്‍ ചെയ്തുവന്ന സഹായങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ചൂഷണംചെയ്ത് കടത്തിയ കോടികള്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതു സംബന്ധിച്ച് സംശയങ്ങളുണ്ട്. അതുകൊണ്ടാണ് വിദേശബന്ധമുള്ള തീവ്രവാദികളെ സഹായിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമെല്ലാം ഈ പണം വിനിയോഗിച്ചോ എന്ന് അന്വേഷിക്കമെന്ന് ഞാനാവശ്യപ്പെട്ടത്്. ഇങ്ങനെ കള്ളപ്പണം ഒഴുകുന്നുണ്ടെങ്കില്‍ കേന്ദ്രധനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ കോഗ്രസ് നേതാക്കളുടെ ഒത്താശ കൂടിയേ തീരൂ. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അറിയാതെയല്ല ഇതെന്നും വ്യക്തം. കേരളത്തിലെ തെരഞ്ഞെടുപ്പു ചെലവുമായി മാര്‍ട്ടിന്റെ പണത്തിന് ബന്ധമുണ്ടെന്ന് ഒരു സുപ്രഭാത്തില്‍ പറഞ്ഞത് രമേശ് ചെന്നിത്തലയാണല്ലോ. തെരഞ്ഞെടുപ്പിനായി കോഗ്രസ് കേരളത്തിലേക്കൊഴുക്കുന്ന തുകയുടെ സ്രോതസ്സിലേക്കാണ് ചെന്നിത്തല സൂചന നല്‍കിയത്. ചെന്നിത്തലയോടൊപ്പമാണ് മനു അഭിഷേക് സിങ്വി കേരളത്തില്‍ വന്ന് മാര്‍ട്ടിനുവേണ്ടി വാദിച്ചത് എന്ന കാര്യം അദ്ദേഹം നിഷേധിക്കുമോ? അതേ സിങ്വിതന്നെയല്ലേ ഇന്നും കോഗ്രസിന്റെ വക്താവ്? അന്ന് സിങ്വിചെയ്തത് ശരിയായില്ലെന്ന് കേരളത്തിലെ കോഗ്രസുകാര്‍ പറഞ്ഞുനടന്നത് അവര്‍തന്നെ വിഴുങ്ങിയിരിക്കുകയാണ്. യുഡിഎഫ് നേതൃത്വം ലോട്ടറിമാഫിയയില്‍നിന്ന് പണം പറ്റുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോഴാണ് ലോട്ടറിമാഫിയക്കെതിരെ കേസെടുക്കില്ലെന്നും എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നും സുപ്രീംകോടതിയില്‍ എഴുതിക്കൊടുത്തത്. ഉമ്മന്‍ചാണ്ടിയുടെ ആ നിലപാടാണ് നിര്‍ബാധം ലോട്ടറിമാഫിയകള്‍ക്ക് നിയമം ലംഘിക്കാന്‍ അവസരമുണ്ടാക്കിയത്. സിബിഐ അന്വേഷണത്തെ ചിദംബരവും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഭയക്കുന്നുണ്ട്. 2003 ഡിസംബര്‍ 19ന് മാര്‍ട്ടിന്‍ പ്രൊമോട്ടറായ സിക്കിം, മേഘാലയ ലോട്ടറികളുടെ കേസില്‍ മാര്‍ട്ടിനുവേണ്ടി ഹാജരാവുകയും അന്നുതന്നെ മാര്‍ട്ടിനനുകൂലമായ ഇടക്കാലവിധി വാങ്ങിക്കൊടുക്കുകയും ചെയ്തത് ഇന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരമാണ്. ഇത് കോഗ്രസ് നിഷേധിച്ചാല്‍ തെളിവ് ഹാജരാക്കാന്‍ തയ്യാറാണ്. ആയിരക്കണക്കിനു കോടി രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിയ നികുതി കുടിശ്ശിക കേസില്‍ 2006 നവംബറില്‍ വാദിക്കാന്‍ വന്നത് ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരമാണ്. മാര്‍ട്ടിന്റെ ഉപ്പും ചോറുംതിന്ന് ആഭ്യന്തരമന്ത്രിക്കസേരയിലിരിക്കുന്ന ചിദംബരംതന്നെയാണ് ഇപ്പോഴും ലോട്ടറിമാഫിയക്കുപിന്നിലെ അദൃശ്യശക്തി. കള്ളപ്പണം വെളുപ്പിക്കാനും ഭീകരവാദികളെ സഹായിക്കാനുമായി ഇവിടെനിന്നു കടത്തുന്ന പണം വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന അന്വേഷണം തീര്‍ച്ചയായും പല കോഗ്രസ് നേതാക്കളെയും അഴിയെണ്ണിക്കുമെന്നുറപ്പ്. അതില്‍ ചിദംബരവും കണ്ടേക്കാം, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കണ്ടേക്കാം. അതിനാലാണ് ലോട്ടറി നിരോധിക്കാനാവശ്യപ്പെടുമ്പോള്‍ സിബിഐ അന്വേഷണത്തിനു തടസ്സവാദങ്ങളുന്നയിച്ച് കാലം കഴിക്കുന്നത്. പച്ചക്കള്ളമാണ് ഇതുസംബന്ധിച്ച് എല്ലാ കോഗ്രസുകാരും പറഞ്ഞതും പറയുന്നതും എന്ന് രേഖകള്‍ സഹിതം ഞാന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. എന്റെ കത്ത് കിട്ടിയിട്ടേ ഇല്ലെന്ന് ചിദംബരം പത്രക്കാരോട് പറഞ്ഞത് 2011 ജനുവരി നാലിനാണ്. എന്നാല്‍, കത്തുകിട്ടി എന്നറിയിച്ചുകൊണ്ട് 2010 ഡിസംബര്‍ 29ന് എനിക്കയച്ച മറുപടി ഞാന്‍ ആ പത്രസമ്മേളനത്തില്‍ വിതരണംചെയ്തപ്പോള്‍ പ്രധാനമന്ത്രിക്ക് കത്ത് കിട്ടിയില്ല എന്ന വാദവുമായി കേരളത്തിലെ കോഗ്രസുകാര്‍ രംഗത്തെത്തി. പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ തെളിവും ഞാന്‍ നല്‍കി. തനിക്കല്ല സിബിഐ അന്വേഷണത്തിന് അധികാരം, അത് പ്രധാനമന്ത്രിയുടെ വകുപ്പാണ് എന്ന മുട്ടുന്യായമാണ് ചിദംബരം പറഞ്ഞത്. ചെന്നിത്തല അതേറ്റുപിടിച്ചു. ഇതിനിടെ മുഖ്യമന്ത്രിയുടെ കത്തു കിട്ടിയിട്ടുണ്ട്, ഉടന്‍ സിബിഐ അന്വേഷണം ആരംഭിക്കുമെന്ന് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രക്കാരോട് പറഞ്ഞു. അതിനുശേഷമാണ് പ്രധാനമന്ത്രിയുടെ കത്ത് കിട്ടുന്നത്. സിബിഐ അന്വേഷണാവശ്യം ചിദംബരത്തിന് കൈമാറിയിട്ടുണ്ടെന്നു മാത്രമാണ് പ്രധാനമന്ത്രിക്കു പറയാനുണ്ടായിരുന്നത്. ചിദംബരം പറയുന്നു, പ്രധാനമന്ത്രിക്ക് കൊടുക്കണമെന്ന്. പ്രധാനമന്ത്രി പറയുന്നു, ചിദംബരത്തിന് കൊടുത്തിട്ടുണ്ടെന്ന്. കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്നാണ് തര്‍ക്കം. പ്രഥമവിവര റിപ്പോര്‍ട്ടും നോട്ടിഫിക്കേഷനുമില്ലാത്തതാണ് സിബിഐ അന്വേഷണത്തിന് തടസ്സമെന്നായി അടുത്ത വാദം. അഞ്ഞൂറിലേറെ പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും, അല്ലെങ്കില്‍ത്തന്നെ പ്രഥമവിവര റിപ്പോര്‍ട്ടും നോട്ടിഫിക്കേഷനും ആവശ്യപ്പെടാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ച് 2008ല്‍ വിധിച്ച കാര്യവും കാണിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു. എന്നാല്‍, രാജ്യാന്തര ബന്ധമുള്ള കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം കോഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തുന്നു. അവരുടെ വക്കാലത്ത് ഏറ്റെടുത്ത ചിദംബരവും സിങ്വിയും സുബ്ബയും മാത്രമല്ല, സംസ്ഥാനത്തെ കോഗ്രസ് നേതാക്കളും ആ അന്വേഷണത്തില്‍ കുരുങ്ങും. 2003 ഡിസംബറില്‍ താജ് മലബാറില്‍ കോഗ്രസ് നേതാക്കളും ലോട്ടറിമാഫിയയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും മറ്റു പണമിടപാടുകളും അന്നുതന്നെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ്. കെപിസിസി രസീത് സൂക്ഷിക്കുന്നുണ്ടെങ്കില്‍ ആ കാലയളവിലെ രസീതുബുക്ക് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇനിയും നാട്ടുകാരെ പറഞ്ഞുപറ്റിക്കാന്‍തന്നെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ശ്രമിക്കുന്നത്. വിരലിന്റെ മറവില്‍ ഉരല്‍ വിഴുങ്ങാമെന്നാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ധരിച്ചിരിക്കുന്നത്.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-1478006135730319950?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/1478006135730319950/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=1478006135730319950' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/1478006135730319950'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/1478006135730319950'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/04/blog-post_05.html' title='കോഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്നു,കേരളത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും  ലീസ്റ്റില്‍ ,തെളിവുകളുമായി മുഖ്യമന്ത്രി....'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-XVhNIgf0GDE/TZruCvhOHgI/AAAAAAAAB0E/nrNK6vOgqms/s72-c/lead0504.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-5523926328425023278</id><published>2011-04-04T08:27:00.004+04:00</published><updated>2011-04-04T08:46:51.374+04:00</updated><title type='text'>ജനവഞ്ചകരെ,ജനതയെ തിരാദുരിതത്തിലേക്ക് തള്ളി വിട്ടവരെ  ജനങള്‍ ചോദിക്കുന്നു.മറുപടി പറയൂ</title><content type='html'>&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;ജനവഞ്ചകരെ,ജനതയെ തിരാദുരിതത്തിലേക്ക് തള്ളി വിട്ടവരെ ജനങള്‍ ചോദിക്കുന്നു.മറുപടി പറയൂ?????............&lt;/span&gt;&lt;/strong&gt; &lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;ഗ്യാസ് വില കൂട്ടില്ലെന്ന് ഉറപ്പുതരുമോ ആന്റണീജീ&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 493px; DISPLAY: block; HEIGHT: 418px; CURSOR: hand" id="BLOGGER_PHOTO_ID_5591582348110687202" border="0" alt="" src="http://4.bp.blogspot.com/-kAF04yFi7JA/TZlKhSd7a-I/AAAAAAAABz8/6r-KYGKQFWM/s320/Questioning%252520the%252520UDF%252520Cabinet%252520Ministers.png" /&gt;?&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;വോട്ട് ചോദിക്കാന്‍ കേരളത്തിലെത്തിയ കേന്ദ്രമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാചകവാതകവില വര്‍ധിപ്പിക്കില്ലെന്ന് ഒരുറപ്പുതരുമോ? വോട്ടുചോദിക്കാന്‍ എത്തുന്ന എ കെ ആന്റണിയോടും വയലാര്‍ രവിയോടും മുല്ലപ്പള്ളി രാമചന്ദ്രനോടും കെ വി തോമസിനോടും വേണുഗോപാലിനോടുമൊക്കെ വോട്ടര്‍മാര്‍ക്ക് നേരിട്ട് ചോദിക്കാവുന്ന ചോദ്യമാണിത്. ചോദിക്കേണ്ട ചോദ്യവുമാണ്. കാരണം, പാചകവാതകവില ഇരട്ടിയാക്കാന്‍ തീരുമാനിച്ചിട്ടാണ് അവര്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തുന്നത്. അല്ലെങ്കില്‍ അല്ലെന്ന് അവര്‍ പറയട്ടെ. തെരഞ്ഞെടുപ്പൊന്നു കഴിഞ്ഞാല്‍ മതി; പാചകവാതക വില ഇരട്ടിയാകും. ധനമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി ഇക്കാര്യം തീരുമാനിച്ചുകഴിഞ്ഞു. വോട്ട് പെട്ടിയില്‍ വീണോട്ടെ; അതു കഴിഞ്ഞാവാം പ്രഖ്യാപനമെന്നു കരുതി കാത്തിരിക്കുന്നുവെന്നേയുള്ളൂ. ഇപ്പോള്‍ 345 രൂപയ്ക്ക് കിട്ടുന്ന വാതകം 650 രൂപയ്ക്കേ കിട്ടൂ എന്നര്‍ഥം. മെയ് മുതല്‍ ഇതാകും അവസ്ഥ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;വിലയെങ്ങനെ കൂടുന്നു വയലാര്‍ രവിജീ?&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പാചകവാതകത്തിന് വിലകൂട്ടാന്‍ പോകുന്നത് അന്താരാഷ്ട്ര കമ്പോളത്തില്‍ വിലവര്‍ധിച്ചതുകൊണ്ടല്ല; മറിച്ച് ഇന്ത്യയില്‍ നിലവിലുള്ള സബ്സിഡി എടുത്തുകളയുന്നതുകൊണ്ടാണ്. സബ്സിഡി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കാശില്ലത്രേ. എന്തുകൊണ്ടാണ് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈയില്‍ കാശില്ലാതെപോകുന്നത്? റെവന്യൂ കുറഞ്ഞതുകൊണ്ടല്ല; അതു കൂടിയിട്ടേയുള്ളൂ. എന്നിട്ടും കൈയില്‍ കാശില്ല. കാശുണ്ടാകില്ല. കാരണം, കാശാകെ കുത്തകകള്‍ കൊണ്ടുപോകുകയാണ്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;color:#000066;"&gt;&lt;strong&gt;കുത്തകകൾക്ക് എത്ര നല്‍കി മുല്ലപ്പള്ളിജീ?&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കഴിഞ്ഞ ഒറ്റ ബജറ്റിലൂടെ 4,60,972 കോടി രൂപയുടെ ഇളവാണ് കുത്തകകള്‍ക്ക് സമ്മാനിച്ചത്. എക്സൈസ് തീരുവയിനത്തില്‍ 1,98,291 കോടി, കസ്റംസ് തീരുവയിനത്തില്‍ 1,74,418 കോടി. എല്ലാം ചേര്‍ന്നാല്‍ 4,60,972 കോടി. 2005 മുതല്‍ 2011 വരെ ആകെ കൊടുത്ത ഇളവ് 21,25,023 കോടി. ഇങ്ങനെ ലക്ഷക്കണക്കിനു കോടിയുടെ ഇളവുകളും ആനുകൂല്യങ്ങളും കുത്തകകള്‍ക്ക് കൊടുത്താല്‍ ഖജനാവില്‍ പണമുണ്ടാകുന്നതെങ്ങനെ?&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6600;"&gt;&lt;strong&gt;നികുതി പിരിച്ചെടുക്കുമോ കെ.വി.തോമസ് ജീ?&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;തൊണ്ണൂറു ലക്ഷം കോടി രൂപയുടെ കള്ളപ്പണമുണ്ട് വിദേശബാങ്കുകളില്‍. അതു പിടിച്ചെടുക്കില്ല, വന്‍കിട കോര്‍പറേറ്റുകളില്‍നിന്നായി 2009-10ല്‍ 5,02,299 കോടി രൂപയാണ് പിരിഞ്ഞുകിട്ടേണ്ടത്. അതും പിരിച്ചെടുക്കില്ല. പകരം എഴുതിത്തള്ളും. കോര്‍പറേറ്റ് സര്‍ചാര്‍ജ് കൂട്ടേണ്ടതിനു പകരം ഏഴര ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കും. ഇങ്ങനെയായാല്‍ ഖജനാവില്‍ എങ്ങനെ പണമുണ്ടാകും?പിന്നെ പണമുണ്ടാക്കാനുള്ള മാര്‍ഗം പാവപ്പെട്ടവരെയും സാധാരണക്കാരെയും പിഴിയുകതന്നെ. അതിന് ഭക്ഷ്യസബ്സിഡി കുറയ്ക്കും; വളം സബ്സിഡി കുറയ്ക്കും; പാചകവാതക സബ്സിഡി എടുത്തുകളയും. ഇതാണ് സര്‍ക്കാരിന്റെ വഴി; വിലക്കയറ്റം വരുന്ന വഴിയും.കള്ളപ്പണം പിടിച്ചെടുത്താൽ‍, കോര്‍പറേറ്റുകളില്‍നിന്നുള്ള തുക പിരിച്ചെടുത്താൽ‍, അവര്‍ക്ക് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കാതിരുന്നാല്‍ ജനങ്ങളെ സഹായിക്കാം. പക്ഷേ, കോര്‍പറേറ്റുകളുടെ പ്രതിനിധികളാണ് ഭരണാധികാരത്തിലുള്ളത്. അതുകൊണ്ട് ആ പ്രതീക്ഷ വേണ്ട. പെട്രോള്‍ വിലനിര്‍ണയാധികാരം ജൂണ്‍ വരെ സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. അത് അപ്പാടെ എണ്ണക്കമ്പനികള്‍ക്ക് കൈമാറി. അതുകൊണ്ടുതന്നെ ഓരോ മാസവുമെന്നോണം പെട്രോള്‍വില ഉയരുന്നു. ജൂണിനുശേഷം 22 ശതമാനം വര്‍ധിച്ചു. ലിറ്ററിന് 11 രൂപയുടെ വര്‍ധന. ഇതര ഇന്ധനങ്ങളുടെയും വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണ്; ആ അധികാരം എണ്ണക്കമ്പനികളില്‍ നിക്ഷിപ്തമാക്കാന്‍പോകുന്നു. അതോടെ മണ്ണെണ്ണവിലയ്ക്കും തീപിടിക്കും. റിലയന്‍സും എസ്സാറും പോലുള്ള കമ്പനികള്‍ എണ്ണവില നിശ്ചയിക്കുന്നു. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി അരങ്ങൊഴിഞ്ഞുകൊടുക്കുന്നു. ഇതുകൊണ്ടാണ് അയല്‍രാജ്യങ്ങളിലുള്ളതിനേക്കാള്‍ വില ഇന്ത്യക്കാര്‍ക്ക് കൊടുക്കേണ്ടിവരുന്നത്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;color:#000099;"&gt;&lt;strong&gt;തികഞ്ഞ ലേയ്സേ ഫെയര്‍ !&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ശതകോടീശ്വരന്മാര്‍ക്ക് ഇളവായിനല്‍കുന്ന തുകയുടെ ഒരംശംമതി കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കാന്‍. പാചകവാതകവില നിലവിലുള്ളതിനെ അപേക്ഷിച്ച് കാര്യമായി കുറയ്ക്കാന്‍. പക്ഷേ, സര്‍ക്കാരിന് അതിലൊന്നും താല്‍പ്പര്യമില്ല. ഉണ്ടാവുകയുമില്ല. ഭരണം ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ അന്വേഷണങ്ങളിലൂടെ കൈവരുന്നത്. അതിസമ്പന്നന്മാര്‍ക്കുവേണ്ടിയുള്ളതാണ് ഭരണം. അതുകൊണ്ടാണ് സബ്സിഡി എടുത്തുകളയുന്നത്. റോഡ്ടാക്സ് അടക്കമുള്ളവയില്‍നിന്ന് കിട്ടുന്നതിന്റെ ചെറു പങ്കുപോലും സംസ്ഥാനത്തിന് നല്‍കാന്‍ തയ്യാറാകാത്തത്. കേന്ദ്രത്തില്‍ ആരും ചോദിക്കാനില്ലെന്ന അവസ്ഥയാണ്.ഒന്നാം യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ച കാലത്ത് പെട്രോള്‍വില മന്‍മോഹന്‍സിങ് വര്‍ധിപ്പിച്ചു. ഇടതുപക്ഷം ശക്തമായി ഇടപെട്ടു. ഇതേത്തുടര്‍ന്ന് വില കുറയ്ക്കാന്‍ യുപിഎ മന്ത്രിസഭ തയ്യാറായി. ഇന്ന് ആ അവസ്ഥയില്ല. അതു മുതലാക്കി യുപിഎ സര്‍ക്കാരാകട്ടെ ജനദ്രോഹനടപടികളുമായി കത്തിക്കയറുന്നു. അതിന്റെ ഭാഗമാകാന്‍ കേരളത്തില്‍നിന്ന് കുറെ മന്ത്രിമാരും!&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;ചോദ്യങ്ങള്‍ ഒന്നുകൂടി ചോദിക്കുന്നു കേന്ദ്രമന്ത്രിജീ&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എണ്ണവില നിയന്ത്രണാധികാരം എന്തിന് കുത്തക എണ്ണക്കമ്പനികള്‍ക്കുമുന്നില്‍ അടിയറവച്ചു? എന്തിന് മാസംതോറും പെട്രോള്‍വില കയറ്റുന്ന നിലയുണ്ടാക്കി? എന്തിന് പാചകവാതക സബ്സിഡി എടുത്തു കളയുന്നു? എന്തിന് അനേക ലക്ഷംകോടികള്‍ കോര്‍പറേറ്റുകള്‍ക്കായി എഴുതിത്തള്ളുന്നു? എന്തുകൊണ്ട് ഭക്ഷ്യസബ്സിഡി തകർക്കുന്നു ? കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ കർഷക ആത്മഹത്യ നിർബാധം തുടരുന്നതെന്തുകൊണ്ട് ? കള്ളപ്പണം തിരിച്ചുപിടിക്കാൻ ചെറുവിരലനക്കാതിരിക്കുന്നതെന്തുകൊണ്ട് ? ഈ ചോദ്യങ്ങള്‍ക്ക് മറുപടി തന്നിട്ടുമതി വോട്ട് ചോദിക്കുന്നത് എന്നു പറയാനുള്ള ആര്‍ജവമാണ് കേരളീയര്‍ക്കുണ്ടാകേണ്ടത്. അത് ചോദിക്കാനുള്ള സന്ദര്‍ഭമാണിത്. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-5523926328425023278?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/5523926328425023278/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=5523926328425023278' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5523926328425023278'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5523926328425023278'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/04/blog-post.html' title='ജനവഞ്ചകരെ,ജനതയെ തിരാദുരിതത്തിലേക്ക് തള്ളി വിട്ടവരെ  ജനങള്‍ ചോദിക്കുന്നു.മറുപടി പറയൂ'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-kAF04yFi7JA/TZlKhSd7a-I/AAAAAAAABz8/6r-KYGKQFWM/s72-c/Questioning%252520the%252520UDF%252520Cabinet%252520Ministers.png' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-5213513686143321792</id><published>2011-03-31T17:21:00.002+04:00</published><updated>2011-03-31T17:23:50.367+04:00</updated><title type='text'>വീണ്ടും ഭരണം വേണമെന്നാവശ്യപ്പെടുന്ന യുഡിഎഫ്,   അഴിമതി  നടത്താനും  ജനദ്രോഹനയങള്‍ നടത്താനും,ജനങളുടെ അന്നം മുട്ടിക്കാനുമാണോ????</title><content type='html'>&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;വീണ്ടും ഭരണം വേണമെന്നാവശ്യപ്പെടുന്ന യുഡിഎഫ്, അഴിമതി നടത്താനും ജനദ്രോഹനയങള്‍ നടത്താനും,ജനങളുടെ അന്നം മുട്ടിക്കാനുമാണോ???? &lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 494px; DISPLAY: block; HEIGHT: 393px; CURSOR: hand" id="BLOGGER_PHOTO_ID_5590234024583913826" border="0" alt="" src="http://1.bp.blogspot.com/-04s_8nMojrE/TZSAOh6gYWI/AAAAAAAABz0/P2psqhVwVHM/s320/CHANDY%257E1.PNG" /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;വീണ്ടും ഭരണം വേണമെന്നാവശ്യപ്പെടുന്ന യുഡിഎഫ്, ഭരണമുണ്ടായിരുന്ന നാളുകളില്‍ അതെന്തിനു വേണ്ടിയാണ് വിനിയോഗിച്ചത് എന്നത് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ തെളിയുകയാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഭരണം എന്താണെന്നും എങ്ങനെയാണെന്നും എന്തിനുള്ളതാണെന്നുമുള്ളതിന് യുഡിഎഫിലെ നേതാക്കള്‍തന്നെ നിത്യേന ജനങ്ങള്‍ക്കുമുമ്പില്‍ തെളിവുനിരത്തുന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ളത് കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്റെ വെളിപ്പെടുത്തലുകളാണ്. മുഖ്യമന്ത്രിയായിരിക്കെ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ കോടികളുടെ അഴിമതി നടത്താന്‍ ഉമ്മന്‍ചാണ്ടി കളമൊരുക്കിയതിനെക്കുറിച്ചാണ് കെ കെ രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ വിവരിച്ചത്. 226 കോടി രൂപയുടെ വെട്ടിപ്പിനാണ് ശ്രമം നടന്നതെന്നും രാമചന്ദ്രന്‍ പറയുന്നു. അതിനെ എതിര്‍ത്തതുകൊണ്ടാണ് തന്നെ മന്ത്രിസഭയില്‍നിന്ന് നീക്കിയതെന്നുകൂടി രാമചന്ദ്രന്‍ വിശദീകരിക്കുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം, കെ കെ രാമചന്ദ്രന്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ആളാണ്; കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ള ആളാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ ഉള്ളറകളെക്കുറിച്ച് നല്ല പിടിപാടുള്ള വ്യക്തിയാണ്. എതിര്‍പക്ഷത്തുനിന്ന് ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നാല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറയും ഉമ്മന്‍ചാണ്ടിയും കൂട്ടരും. എന്നാല്‍, സ്വന്തം പക്ഷത്തുനിന്നുതന്നെ, സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ; സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന ആളില്‍നിന്നുതന്നെ ആരോപണം ഉയരുമ്പോള്‍ ഉമ്മന്‍ചാണ്ടി എന്തുപറയും? ആരോപണം ശ്രദ്ധയില്‍പ്പെട്ടില്ല എന്നുപറഞ്ഞ് എത്ര നാള്‍ അദ്ദേഹത്തിന് ഒഴിഞ്ഞുനില്‍ക്കാനാകും. ആരോപണം അസംബന്ധമാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് എങ്ങനെ സ്വയം ന്യായീകരിക്കാനാകും? ഉമ്മന്‍ചാണ്ടിയില്‍നിന്ന് വസ്തുതാവിവരങ്ങളടങ്ങിയ കൃത്യമായ മറുപടിക്ക് കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം. സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന വ്യക്തിയില്‍നിന്നുതന്നെ പരസ്യമായി അഴിമതിആരോപണം നേരിടുന്ന വ്യക്തിക്ക് മുന്നണിയെ നയിക്കാന്‍ ധാര്‍മികമായി എന്ത് രാഷ്ട്രീയ അവകാശമാണുള്ളത് എന്നത് ശ്രദ്ധാപൂര്‍വം നോക്കിയിരിക്കുകയാണ് രാഷ്ട്രീയകേരളം. പാമൊലിന്‍ കേസില്‍ അന്വേഷണം നേരിടുകയായിട്ടും തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന വ്യക്തിയാണ് ഗുരുതരമായ മറ്റൊരു ആരോപണംകൂടി ഇപ്പോള്‍ നേരിടുന്നത് എന്നോര്‍ക്കണം. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുള്ള വാഗ്ധോരണിക്ക് കുറവില്ലാത്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ വിശദീകരിക്കാന്‍ വാക്കുകളില്ലാതെ വിഷമിക്കുന്നതിനുപിന്നിലെ യാഥാര്‍ഥ്യം മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവരല്ല കേരളത്തിലെ ജനങ്ങള്‍. ടൈറ്റാനിയം കമ്പനിക്ക് 100 കോടിയുടെ മുതല്‍മുടക്കാണുള്ളത്. ഇതിന്മേലാണ് 256 കോടി രൂപയുടെ തട്ടിപ്പുപദ്ധതി അടിച്ചേല്‍പ്പിച്ച് അഴിമതി നടത്താന്‍ നോക്കിയത്. കമ്പനിയുടെ മാലിന്യപ്രശ്നങ്ങള്‍ മുപ്പതു കോടി രൂപയ്ക്ക് പരിഹരിക്കാമെന്ന് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചിരിക്കെ ഇതേ കാര്യത്തിന് എണ്‍പത് കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള പ്രത്യേക പദ്ധതി തയ്യാറാക്കിയത് എന്തിന് എന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്. 100 കോടിയുടെമാത്രം മുതല്‍മുടക്കുള്ള പദ്ധതിക്കുമേല്‍ 256 കോടിയുടെ അധികച്ചെലവ് അടിച്ചേല്‍പ്പിച്ചാല്‍ അത് കമ്പനിക്ക് താങ്ങാനാവില്ല എന്ന് സ്വാഭാവികമായും വിലയിരുത്തപ്പെടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയെ എതിര്‍ത്തതുകൊണ്ടാണ് തന്നെ മന്ത്രിസഭയില്‍നിന്ന് ഗൂഢാലോചന നടത്തി പുറത്താക്കിയതെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. രാമചന്ദ്രനെ മന്ത്രിസഭയില്‍നിന്ന് നീക്കിയതിനുശേഷം ഉമ്മന്‍ചാണ്ടി ആ പദ്ധതി നടപ്പാക്കിയെടുത്തു എന്നുകൂടി അറിയുമ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞത് വിശ്വാസയോഗ്യമാണെന്ന് വരുന്നു; ആരോപണം തെളിവോടെ സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു. ആസ്തിയുടെ രണ്ടര ഇരട്ടിവരുന്ന അധികച്ചെലവ് പദ്ധതി കമ്പനിക്ക് നഷ്ടമേ ഉണ്ടാക്കൂ എന്ന വിലയിരുത്തല്‍ പിന്നീട് തെളിയുകയുംചെയ്തു. അഞ്ച് കോടി രൂപയുടെ ബാങ്ക് ഗാരന്റി കണ്ടുകെട്ടുന്ന അവസ്ഥ സൃഷ്ടിച്ചുകൊണ്ട് അധികച്ചെലവ് പദ്ധതി പൊളിഞ്ഞു. ഇതെല്ലാം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കാണിക്കുന്നു. രാമചന്ദ്രന്റെ വിശ്വാസ്യത എത്രയെന്നതല്ല, ആരോപണത്തിന് അക്കമിട്ട് മറുപടി നല്‍കാന്‍ ഉമ്മന്‍ചാണ്ടിയുടെ പക്കല്‍ വല്ലതുമുണ്ടോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. "അസംബന്ധം" എന്ന ഒറ്റ വാക്കുകൊണ്ട് മറച്ചുപിടിക്കാവുന്നതല്ല, മന്ത്രിസഭയിലെ പഴയ സഹപ്രവര്‍ത്തകന്റെ ആരോപണം. എന്തായാലും ഗൗരവാവഹമായ അന്വേഷണം ഈ കാര്യത്തില്‍ കൂടിയേ തീരൂ. പക്ഷേ, ജീര്‍ണിച്ചുകഴിഞ്ഞ കോണ്‍ഗ്രസില്‍ പാര്‍ടിതലത്തില്‍പോലും അത്തരമൊരു നീക്കമുണ്ടാകുമെന്ന് തലയ്ക്ക് വെളിവുള്ള ആരും കരുതുന്നില്ല. പകരം, കോണ്‍ഗ്രസിന് സംഭവിക്കുക, ആരോപണമുന്നയിച്ച രാമചന്ദ്രനെതിരെ നടപടി എടുക്കലാകും. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയില്‍നിന്ന് ആ വഴിക്കുള്ള സൂചനകള്‍ ഇതിനകംതന്നെ വന്നുകഴിഞ്ഞു. യുഡിഎഫ് ഭരണം എങ്ങനെയായിരുന്നുവെന്നത് ജനങ്ങളെ അതിന്റെ നേതാക്കള്‍തന്നെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. യുഡിഎഫിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഘടകകക്ഷികളില്‍ ഒന്നിന്റെ നേതാവായ ടി എം ജേക്കബ് മുമ്പ് നിയമസഭയില്‍ പറഞ്ഞത് സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്നയാള്‍ എന്നാണ്. സൈന്‍ബോര്‍ഡ് അഴിമതിയില്‍ 500 കോടി രൂപയുടെ തിരിമറി നടത്തിയെന്ന ജേക്കബ്ബിന്റെ ആരോപണം സഭാരേഖകളില്‍ കിടപ്പുണ്ട്. സ്മാര്‍ട്ട്സിറ്റി, സുനാമി ഫണ്ട്, ലോട്ടറി, ചന്ദനം, മദ്യം, സിവില്‍ സപ്ലൈസ്, വൈദ്യുതി, പട്ടയം, ഭൂമിതട്ടിപ്പ് തുടങ്ങി എന്തെല്ലാം വിഷയങ്ങള്‍ മുന്‍നിര്‍ത്തി ടി എം ജേക്കബ്ബും മറ്റും ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും സഭാതലത്തില്‍ തുറന്നുകാട്ടിയിരിക്കുന്നു. പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് മന്ത്രിസഭാംഗമായിരുന്ന ടി എച്ച് മുസ്തഫതന്നെ തുറന്നുകാട്ടിയിരിക്കുന്നു. ടി എം ജേക്കബ്ബും ടി എച്ച് മുസ്തഫയുമൊക്കെ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടതുണ്ട്. ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുവന്നപ്പോള്‍ അദ്ദേഹത്തെ ഉപദേശിച്ച് പിന്തിരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത് പിള്ള മത്സരിക്കുന്നത് രാഷ്ട്രീയമായി യുഡിഎഫിന് വന്‍ തിരിച്ചടി ഉണ്ടാക്കുമെന്നതിനാലാണ്. അതല്ലാതെ രാഷ്ട്രീയ ധാര്‍മികത മുന്‍നിര്‍ത്തിയൊന്നുമല്ല. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ച് ഉമ്മന്‍ചാണ്ടി നടത്തുന്ന വാചകമടി വെറും രാഷ്ട്രീയ കസര്‍ത്തുകള്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് തെളിയുകയാണ്. അതല്ലെങ്കില്‍, സ്വന്തം മന്ത്രിസഭയിലെ അംഗത്തില്‍നിന്നുതന്നെ അഴിമതി ആരോപണം നേരിട്ടിട്ടും, പാമൊലിന്‍ ഇറക്കുമതി കേസില്‍ അന്വേഷണം നേരിടുകയായിരുന്നിട്ടും ഒഴിഞ്ഞുനില്‍ക്കാമെന്ന് കരുതാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ലല്ലോ. അതാണ് ഉമ്മന്‍ചാണ്ടിയുടെ ധാര്‍മികതയും രാഷ്ട്രീയവും&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32174180-5213513686143321792?l=janasakthinews.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://janasakthinews.blogspot.com/feeds/5213513686143321792/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=32174180&amp;postID=5213513686143321792' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5213513686143321792'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32174180/posts/default/5213513686143321792'/><link rel='alternate' type='text/html' href='http://janasakthinews.blogspot.com/2011/03/blog-post_4862.html' title='വീണ്ടും ഭരണം വേണമെന്നാവശ്യപ്പെടുന്ന യുഡിഎഫ്,   അഴിമതി  നടത്താനും  ജനദ്രോഹനയങള്‍ നടത്താനും,ജനങളുടെ അന്നം മുട്ടിക്കാനുമാണോ????'/><author><name>ജനശക്തി ന്യൂസ്‌</name><uri>http://www.blogger.com/profile/16855967621006833937</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-04s_8nMojrE/TZSAOh6gYWI/AAAAAAAABz0/P2psqhVwVHM/s72-c/CHANDY%257E1.PNG' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-32174180.post-7628221616170996359</id><published>2011-03-31T17:13:00.001+04:00</published><updated>2011-03-31T17:15:55.001+04:00</updated><title type='text'>ചെന്നിത്തലക്ക്  ഓര്‍മ്മയുണ്ടോ ഈ മുഖം,ഓര്‍മ്മ വരാതിരിക്കില്ല.....ലോട്ടറി രാജാക്കന്മാരുടെ  തോഴന്‍ ഉമ്മന്‍‌ചാണ്ടിയുടെ നേതാവ്</title><content type='html'>&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;ചെന്നിത്തലക്ക് ഓര്‍മ്മയുണ്ടോ ഈ മുഖം,ഓര്‍മ്മ വരാതിരിക്കില്ല.....ലോട്ടറി രാജാക്കന്മാരുടെ തോഴന്‍ ഉമ്മന്‍‌ചാണ്ടിയുടെ നേതാവ് &lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 415px; DISPLAY: block; HEIGHT: 470px; CURSOR: hand" id="BLOGGER_PHOTO_ID_5590231922372548146" border="0" alt="" src="http://3.bp.blogspot.com/-SDyyZ2mdEUI/TZR-UKkQljI/AAAAAAAABzs/M7iT0biVZs0/s320/Chidambaram-Abhishek%252520Singhvi%252520Lottery.png" /&gt; &lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് മറവിരോഗം ബാധിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ കള്ളം പറയാന്‍ തെല്ലും വൈമനസ്യമില്ലാത്ത ഗാന്ധിശിഷ്യരില്‍ ഒരാളാണ് അദ്ദേഹമെന്ന നിഗമനത്തില്‍ എത്തണം. അല്ലെങ്കില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുചെലവ് വഹിക്കുന്നത് ലോട്ടറി മാഫിയയാണെന്ന പഴകി പുളിച്ചുനാറിയ കള്ളം വീണ്ടും ഛര്‍ദിക്കാന്‍ അദ്ദേഹം ഒരുമ്പെടുമായിരുന്നില്ല. ലോട്ടറി രാജാവെന്ന് വിളിക്കുന്ന സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കേസ് വാദിക്കാന്‍ കേരളത്തില്‍ വന്ന കോണ്‍ഗ്രസ് നേതാക്കളെ രമേശ് ചെന്നിത്തല ഓര്‍ക്കാതിരിക്കില്ല. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ഔദ്യോഗികവക്താവ് അഭിഷേക് മനു സിങ്വി ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തിയത് ചെന്നിത്തലയോടൊപ്പമാണെന്നെങ്കിലും ഓര്‍ക്കാമായിരുന്നു. സിങ്വി വന്നത് കോണ്‍ഗ്രസിന്റെ ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനല്ല. സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കേരള ഹൈക്കോടതിയില്‍ ലോട്ടറിക്കേസ് വാദിക്കാനായിരുന്നു. അഭിഷേക് സിങ്വി വന്ന സമയം പിശകിപ്പോയി. തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് അഭിഷേക് സിങ്വി ലോട്ടറിക്കേസ് വാദിക്കാന്‍ വന്നത്. സിങ്വി വന്നത് പെട്ടെന്ന് വിവാദമായി. തുടര്‍ന്നാണ് കോണ്‍ഗ്രസിനുണ്ടായ നാണക്കേടില്‍നിന്ന് രക്ഷപ്പെടാന്‍ അഭിഷേക് സിങ്വിയെ താല്‍ക്കാലികമായി അഖിലേന്ത്യാ വക്താവിന്റെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തിയത്. തെരഞ്ഞെടുപ്പ് അവസാനിച്ച ഉടന്‍തന്നെ സിങ്വിയെ വക്താവായി വീണ്ടും പ്രതിഷ്ഠിക്കുകയും ചെയ്തു. അഭിഷേക് മനു സിങ്വിക്കുമുമ്പ് ലോട്ടറിക്കേസ് വാദിക്കാന്‍ വന്നത് സാക്ഷാല്‍ ചിദംബരമായിരുന്നു. ചിദംബരത്തിന്റെ ഭാര്യ നളിനിയും ലോട്ടറിക്കേസ് വാദിക്കാന്‍ കോടതിയില്‍ ഹാജരായി. പാരമ്പര്യവും പരിചയവും പ്രാഗത്ഭ്യവുമുള്ള മറ്റൊരു അഭിഭാഷകനെ കിട്ടാത്തതുകൊണ്ടല്ല കോണ്‍ഗ്രസ് നേതാക്കളെത്തന്നെ സാന്റിയാഗോ മാര്‍ട്ടിന്‍ കേസ് വാദിക്കാന്‍ ഏല്‍പ്പിച്ചതെന്ന് വ്യക്തമാണ്. തന്റെ കേസ് വാദിക്കാന്‍ അഭിഭാഷകരായ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെ ഉണ്ടായിരിക്കണമെന്നത് മാര്‍ട്ടിന്റെ പ്രത്യേക താല്‍പ്പര്യമാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ സാന്റിയാഗോ മാര്‍ട്ടിനും അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ഈടുറ്റബന്ധം മറനീക്കി പുറത്തുവരികയാണ്. കോണ്‍ഗ്രസ് നേതൃത്വവും ലോട്ടറി രാജാവ് മാര്‍ട്ടിനുമായുള്ള അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ബന്ധവും ഒളിച്ചുവയ്ക്കാന്‍ കഴിയുന്നതല്ല. ലോട്ടറിക്കേസ് വാദിക്കാന്‍ പ്രാപ്തിയും പരിചയസമ്പത്തുമുള്ള അഭിഭാഷകരെ കിട്ടാന്‍ വിഷമമുള്ളതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിലുള്ള അഭിഭാഷകരെത്തന്നെ സാന്റിയാഗോ മാര്‍ട്ടിന്‍ തെരഞ്ഞുപിടിക്കാന്‍ ഇടയായതെന്ന് പമ്പരവിഡ്ഢികള്‍പോലും കരുതാനിടയില്ല. കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാക്കള്‍തന്നെ വേണമെന്ന മാര്‍ട്ടിന്റെ നിര്‍ബന്ധംതന്നെയാണ് ചിദംബരവും നളിനിയും അഭിഷേക് മനു സിങ്വിയും ഉള്‍പ്പെടെയുള്ളവര്‍ കേസ് വാദിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നതെന്ന് വ്യക്തം. മണികുമാര്‍ സുബ്ബയെന്ന ലോട്ടറി മഹാരാജാവിനെയും ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്ല പരിചയമാണ്. അസമില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു സുബ്ബ. കോണ്‍ഗ്രസിന് പ്രതിവര്‍ഷം 6000 കോടി രൂപ നല്‍കുന്ന ധനാഢ്യന്‍. മണികുമാര്‍ സുബ്ബ ഉള്‍പ്പെടെയുള്ള ലോട്ടറി മഹാരാജാക്കന്മാരുടെ പണമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകാലത്ത് ഒഴുക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിന്റെ ശീതളച്ഛായയില്‍ തഴച്ചുവളര്‍ന്ന 53 ശതകോടീശ്വരന്മാര്‍ വേറെയുമുണ്ട്. ഇന്ത്യയെ കൊള്ളയടിച്ച പണം വിദേശബാങ്കുകളില്‍ സുരക്ഷിതമായി സൂക്ഷിച്ച "രാജ്യസ്നേഹി"കളുടെ നിര്‍ലോഭമായ സഹായവും കോണ്‍ഗ്രസിന് വേണ്ടുവോളമുണ്ട്. അതായത് ലോട്ടറി രാജാക്കന്മാരുടെ പണമാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ജയിക
